- അശാന്തിയിൽ നോർത്തേൺ അയർലൻഡ്; കുടിയേറ്റ വിരുദ്ധ പ്രക്ഷോഭകരെ പിരിച്ചുപിടാൻ ജലപീരങ്കി പ്രയോഗിച്ചു
- അഹമ്മദാബാദ് എയർ ഇന്ത്യ അപകടം ദുരന്തത്തിന് ഒരു വർഷം; സത്യസന്ധവും സുതാര്യവുമായ റിപ്പോർട്ട് ആവശ്യപ്പെട്ട് അപകടത്തിൽ നിന്ന് രക്ഷപ്പെട്ട ഏക വ്യക്തിയായ വിശ്വാഷ് കുമാർ
- കെയർ വർക്കർമാരുടെ വിസ നിയമങ്ങൾ മാറ്റുന്നത് നീതീകരിക്കാൻ കഴിയില്ലെന്ന് മുൻ ഉപപ്രധാനമന്ത്രി ആഞ്ചല റെയ്നർ
- അമേരിക്കൻ സൈനികത്താവളങ്ങൾക്ക് നേരെ ഇറാന്റെ തിരിച്ചടി, ഹുർമുസ് കടലിടുക്ക് അടച്ചു
- വലിയ വില നൽകേണ്ടി വരും; ഇറാനെതിരെ വീണ്ടും ഭീഷണിയുമായി ട്രംപ്
- പാക് അധീന കശ്മീരിൽ പാകിസ്ഥാൻ സൈനിക ഹെലികോപ്റ്റർ തകർന്നു വീണു; യാത്രക്കാർ മുഴുവൻ മരിച്ചു
- യുക്മ ഡോ. സൈമൺസ് അക്കാദമി ഓഫ് സയൻസ് നോർത്ത് വെസ്റ്റ് റീജിയൺ കായികമേള ശനിയാഴ്ച വാറിംഗ്ടണിൽ.....ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക്
todays headline
headlines
-
അശാന്തിയിൽ നോർത്തേൺ അയർലൻഡ്; കുടിയേറ്റ വിരുദ്ധ പ്രക്ഷോഭകരെ പിരിച്ചുപിടാൻ ജലപീരങ്കി പ്രയോഗിച്ചു ബെൽഫാസ്റ്റ്: വടക്കൻ അയർലണ്ടിൽ രണ്ടാം രാത്രിയിൽ നടന്ന കുടിയേറ്റ വിരുദ്ധ പ്രതിഷേധത്തിനിടെ പോലീസ് കലാപകാരികൾക്കെതിരെ ജലപീരങ്കി ഉപയോഗിച്ചു.ബെൽഫാസ്റ്റിന് എട്ട് മൈൽ വടക്കുള്ള ന്യൂടൗണബെയ്ക്ക് സമീപമുള്ള സാൻഡിനോസ് റൗണ്ട്എബൗട്ടിന് സമീപം ഒരു ട്രക്ക് കത്തിക്കുകയും ഇഷ്ടികകളും പെട്രോൾ ബോംബുകളും എറിയുകയും ചെയ്ത 300 ഓളം വരുന്ന ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ഡെറിയിലും കൊളറൈനിലും അശാന്തി റിപ്പോർട്ട് ചെയ്യപ്പെട്ടു. തിങ്കളാഴ്ച രാത്രി വടക്കൻ ബെൽഫാസ്റ്റിൽ ഒരു വ്യക്തിക്ക് ഗുരുതരമായി പരിക്കേറ്റതിനെത്തുടർന്ന് ജനക്കൂട്ടം വംശീയ ന്യൂനപക്ഷങ്ങളെ ലക്ഷ്യം -
അഹമ്മദാബാദ് എയർ ഇന്ത്യ അപകടം ദുരന്തത്തിന് ഒരു വർഷം; സത്യസന്ധവും സുതാര്യവുമായ റിപ്പോർട്ട് ആവശ്യപ്പെട്ട് അപകടത്തിൽ നിന്ന് രക്ഷപ്പെട്ട ഏക വ്യക്തിയായ വിശ്വാഷ് കുമാർ ലണ്ടൻ: 2025 ജൂണിൽ 260 പേരുടെ മരണത്തിനിടയാക്കിയ എയർ ഇന്ത്യ വിമാനാപകടത്തിൽ നിന്ന് രക്ഷപ്പെട്ട ഏക വ്യക്തി, ദുരന്തത്തിന് ഒരു വർഷം കഴിഞ്ഞ് “സത്യസന്ധത, സുതാര്യത, ഉത്തരങ്ങൾ” എന്നിവ ആവശ്യപ്പെട്ടുകൊണ്ടും തന്റെ മാനസിക മുറിവുകളെയും സാമ്പത്തിക ബുദ്ധിമുട്ടുകളെയും കുറിച്ച് മാധ്യമങ്ങൾക്ക് മുന്നിൽ സംസാരിക്കുകയും ചെയ്തു. അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെ ബോയിംഗ് 787 ഡ്രീംലൈനർ ഒരു മെഡിക്കൽ കോളേജിൽ ഇടിച്ച സംഭവത്തിൽ നിന്ന് രക്ഷപ്പെട്ട ഏക വ്യക്തിയായ ബ്രിട്ടീഷ് പൗരനായ വിശ്വഷ് കുമാർ രമേശ് തന്റെ -
കെയർ വർക്കർമാരുടെ വിസ നിയമങ്ങൾ മാറ്റുന്നത് നീതീകരിക്കാൻ കഴിയില്ലെന്ന് മുൻ ഉപപ്രധാനമന്ത്രി ആഞ്ചല റെയ്നർ ലണ്ടൻ: യുകെയിൽ ഇതിനകം താമസിക്കുന്ന കുടിയേറ്റക്കാർക്കുള്ള വിസ നിയമങ്ങൾ മാറ്റുന്നത് തെറ്റായ കാര്യമാണെന്ന് മുൻ ഉപപ്രധാനമന്ത്രി ആഞ്ചല റെയ്നർ പറഞ്ഞു. ലേബർ സർക്കാരിന്റെ ചില കുടിയേറ്റ നയങ്ങളെ വിമർശിച്ചുകൊണ്ടാണ് ആഞ്ചല റെയ്നർ രംഗത്ത് വന്നത്. യുകെയിലുള്ള കെയർ സ്റ്റാഫിനെ സ്ഥിരമായി സ്ഥിരതാമസമാക്കാൻ അനുവദിക്കുന്നതിന് മുമ്പ് നിലവിലെ അഞ്ച് വർഷത്തിന് പകരം 15 വർഷം വരെ കാത്തിരിക്കാൻ നിർബന്ധിക്കുന്നത് ബ്രിട്ടീഷ് വിരുദ്ധമാണെന്ന് റെയ്നർ ദേശീയ മാധ്യമമായ ബിബിസിയോട് പറഞ്ഞു. ഇവിടെ ജീവിതം നയിച്ച ആളുകളുടെ മേൽ മുൻകാല നടപടി -
അമേരിക്കൻ സൈനികത്താവളങ്ങൾക്ക് നേരെ ഇറാന്റെ തിരിച്ചടി, ഹുർമുസ് കടലിടുക്ക് അടച്ചു ടെഹ്റാൻ: ഇറാനും അമേരിക്കയും തമ്മിലുള്ള സൈനിക സംഘർഷം അതിരൂക്ഷമാകുന്നു. ഇറാനിൽ യു.എസ് സൈന്യം നടത്തിയ രണ്ടാം ദിവസത്തെ ശക്തമായ വ്യോമാക്രമണത്തിന് പിന്നാലെ ഗൾഫ് മേഖലയിലെ അമേരിക്കൻ സൈനികത്താവളങ്ങൾക്ക് നേരെ ഇറാൻ വൻ തിരിച്ചടി ആരംഭിച്ചു. ബഹ്റൈനിലും കുവൈത്തിലുമുള്ള യു.എസ് താവളങ്ങൾ ലക്ഷ്യമിട്ടാണ് ഇറാന്റെ ആക്രമണങ്ങൾ. ഗൾഫ് മേഖലയിലെ 18 യു.എസ് സൈനിക താവളങ്ങളിൽ ഇസ്ലമിക് റെവല്യൂഷണറി ഗാർഡ് രണ്ടു ഘട്ടങ്ങളിലായി മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തിയതായാണ് റിപ്പോർട്ട്. അതിനിടെ കപ്പലുകൾക്ക് നേരെയുണ്ടായ അമേരിക്കൻ ആക്രമണത്തോടുള്ള പ്രതികരണമായി ആഗോള എണ്ണക്കടത്തിന്റെ -
വലിയ വില നൽകേണ്ടി വരും; ഇറാനെതിരെ വീണ്ടും ഭീഷണിയുമായി ട്രംപ് വാഷിങ്ടൺ: തങ്ങൾക്ക് അനുകൂലമായ മികച്ചൊരു സമാധാന കരാർ ഒപ്പിടാൻ ഇറാൻ വല്ലാതെ വൈകിച്ചുവെന്നും ഇതിന് അവർ ‘വലിയ വില’ നൽകേണ്ടിവരുമെന്നും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ വാർത്താലേഖകരോട് സംസാരിക്കവെയാണ് ട്രംപ് ഇറാന് കടുത്ത മുന്നറിയിപ്പ് നൽകിയത്. യു.എസ് സൈനിക ഹെലികോപ്റ്റർ ഇറാൻ വെടിവെച്ചിട്ടതാണ് ട്രംപിനെ ചൊടിപ്പിച്ചത്. തുടർന്നുണ്ടായ പരസ്പര ആക്രമണങ്ങൾ ഇരുരാജ്യങ്ങളും തമ്മിലുള്ള വെടിനിർത്തൽ കരാർ പൂർണ്ണമായും തകർത്തിരിക്കുകയാണ്. ഇറാനെതിരെ ഇന്നും ‘ശക്തമായ പ്രഹരം’ തുടരുമെന്ന് ട്രംപ് വ്യക്തമാക്കി. ഞങ്ങൾ ഇന്നലെ അവരെ ശക്തമായി
latest updates
- ഇന്ന് രാത്രി ഇറാന് കഠിനമായിരിക്കുമെന്ന പുതിയ ഭീഷണിയുമായി ട്രംപ്; ‘വൈകാതെ ഖാർഗ് ദ്വീപടക്കം ഇറാന്റെ എണ്ണ വിപണി പിടിച്ചെടുക്കും’ വാഷിങ്ടണ്‍: ഇറാനെതിരെ ഇന്ന് രാത്രി കടുത്ത ആക്രമണം നടത്തുമെന്ന ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തുടർച്ചയായ മൂന്നാം രാത്രിയും ആക്രമണം തുടരുമെന്നാണ് ട്രംപിന്റെ അറിയിപ്പ്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴിയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. യുണൈറ്റഡ് സ്റ്റേറ്റ്സ് ഇന്ന് രാത്രി ഇറാനെതിരെ അതിശക്തമായ ആക്രമണം നടത്തും. ഇറാന്റെ നാവികസേന, വ്യോമസേന, റഡാർ, മറ്റ് പ്രതിരോധ സംവിധാനങ്ങൾ എന്നിവയുടെയെല്ലാം ആക്രമണ ശേഷി ഇതിനകം തന്നെ ഇല്ലാതായി കഴിഞ്ഞെന്നും ട്രംപ് അവകാശപ്പെട്ടു. കഴിഞ്ഞ ദിവസവും ട്രംപ്
- നിപ ജാഗ്രത: 77 പേരുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കി; 11 പേരെ ഹോം ക്വാറന്റീനിലേക്ക് മാറ്റി കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ വീണ്ടും നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ, പ്രതിരോധ നടപടികൾ ശക്തമാക്കി ആരോഗ്യവകുപ്പ്. രോഗബാധയുമായി ബന്ധപ്പെട്ട് നിലവിൽ 77 പേരുടെ സമ്പർക്കപ്പട്ടികയാണ് തയ്യാറാക്കിയിരിക്കുന്നത്. ഇതിൽ 58 പേർ ആരോഗ്യപ്രവർത്തകരും 14 പേർ കുടുംബാംഗങ്ങളുമാണ്. സമ്പർക്കപ്പട്ടികയിലുള്ളവരിൽ 2 പേർ ഹൈയസ്റ്റ് (highest) റിസ്ക് വിഭാഗത്തിലും, 13 പേർ ഹൈ റിസ്ക് (High risk) വിഭാഗത്തിലും, 63 പേർ ലോ റിസ്ക് (Low risk) വിഭാഗത്തിലുമാണുള്ളത്. ഹൈ റിസ്ക് പട്ടികയിലുള്ള 11 പേരോട് നിലവിൽ കർശനമായ ഹോം ക്വാറന്റീനിൽ
- ആക്രമിച്ചത് ഞങ്ങൾ തന്നെ’; സമ്മതിച്ച് അമേരിക്ക, ഇന്ത്യക്കാരായ കപ്പൽ ജീവനക്കാർ കൊല്ലപ്പെട്ടതിൽ വിശദീകരണം, യൂറോപ്യൻ യൂണിയന് മുന്നറിയിപ്പുമായി ഇറാൻ മസ്കറ്റ്: ജൽവീർ കപ്പൽ ആക്രമിച്ചത് അമേരിക്ക തന്നെയെന്ന് സ്ഥിരീകരണം. ഇറാനിൽ നിന്ന് ഓയിൽ കടത്താൻ ശ്രമിച്ചുവെന്നാരോപിച്ചാണ് ആക്രമണം. കപ്പൽ ആക്രമിച്ചത് തങ്ങൾ തന്നെയാണെന്ന് അമേരിക്കൻ സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചു. പോർവിമാനത്തിൽ നിന്ന് രണ്ടു ഹെൽഫയർ മിസൈലുകൾ തൊടുത്ത് കപ്പലിന്റെ എഞ്ചിൻ റൂം തകർക്കുകയായിരുന്നു.ഇതുവരെ 9 കപ്പലുകളെ ആക്രമിച്ചു. ഒമാൻ തീരത്ത് ആക്രമിക്കപ്പെട്ട എം ടി ജൽവീർ കപ്പലിൽ 20 ഇന്ത്യൻ ജീവനക്കാരാണ് ഉണ്ടായിരുന്നത്. പിന്നാലെ, യൂറോപ്യൻ യുണിയന്‍ മുന്നറിയിപ്പുമായി ഇറാൻ രംഗത്തെത്തി. അമേരിക്കൻ അക്രമണങ്ങളിൽ നിശബ്ദത പാടില്ലെന്നും മേഖലയിൽ
- രാമനാട്ടുകര സ്വദേശിക്ക് നിപ തന്നെയെന്ന് ഔദ്യോഗിക സ്ഥിരീകരണം; പരിശോധനാഫലം പോസിറ്റീവ്, ജില്ലയിൽ കൺട്രോൾ റൂം തുറന്നു കോഴിക്കോട്: രാമനാട്ടുകര സ്വദേശിക്ക് നിപ തന്നെയെന്ന് ഔദ്യോഗിക സ്ഥിരീകരണം. പുണെ വൈറോളജി ലാബിലെ പരിശോധനാഫലം പോസിറ്റീവാണെന്ന് റിപ്പോർട്ട്. 77 പേരുടെ സമ്പർക്കപ്പട്ടികയാണ് തയ്യാറാക്കിയിരിക്കുന്നത്. ഇവരിൽ 58 പേർ ആരോഗ്യപ്രവർത്തകരാണ്. 14 കുടുംബാംഗങ്ങളും പട്ടികയിലുണ്ട്. ഇവരിൽ 13 പേരെ ഹൈ റിസ്ക് പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഹൈ റിസ്ക് പട്ടികയിലുള്ളവർ ക്വാറന്റൈനിലാണ്. അതേ സമയം നിലവിൽ ആർക്കും രോഗലക്ഷണങ്ങളില്ല. റൂട്ട് മാപ്പ് പുറത്തുവിടുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കോഴിക്കോട് ജില്ലയിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്. നിപ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി കൂടുതൽ
- തിരുവനന്തപുരം കോർപറേഷന് തലവേദനയായ പ്രശ്നം പരിഹരിക്കാൻ മന്ത്രിമാരുടെ ഇടപെടൽ; കുടിവെള്ള-വെള്ളക്കെട്ട് പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ നീക്കം തിരുവനന്തപുരം: തിരുവനന്തപുരത്തെ കടുത്ത കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം കാണുന്നതിനും മഴക്കാലത്തെ വെള്ളക്കെട്ടും പകർച്ചവ്യാധികളും പ്രതിരോധിക്കുന്നതിനുമായി സെക്രട്ടേറിയറ്റിൽ അടിയന്തര ഉന്നതതല യോഗം ചേർന്നു. ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ്, ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ, ഗതാഗത വകുപ്പ് മന്ത്രി സി. പി. ജോൺ എന്നിവരുടെ സംയുക്ത നേതൃത്വത്തിലാണ് വകുപ്പ് മേധാവികളുടെ യോഗം വിളിച്ചുചേർത്തത്. തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി. വി. രാജേഷ്, ജില്ലാ കലക്ടർ അനുകുമാരി എന്നിവരും യോഗത്തിൽ പങ്കെടുക്കും. നഗരത്തിലെ ജലലഭ്യത കുറവുള്ള
- ആരാധകര്‍ക്ക് ഇരുട്ടടി, ലോകകപ്പ് കിക്കോഫിന് തൊട്ടുമുമ്പ് സബ്സക്രിഷൻ പ്ലാനിൽ മാറ്റം വരുത്തി സീ; ആശ്വാസ വാര്‍ത്തയുമായി ഡിഡി സ്പോർട്സ് മുംബൈ: ഫുട്ബോള്‍ ലോകകപ്പിന് ഇന്ന് മെക്സിക്കോയില്‍ ഇന്ന് കിക്കോഫ് ആവാനിരിക്കെ സംപ്രേഷണവകാശം സ്വന്തമാക്കിയ സീ എന്റർടൈൻമെന്റ് സീ5 സബ്സ്ക്രിപ്ഷൻ പ്ലാനുകളിൽ അവസാന നിമിഷം വരുത്തിയ മാറ്റം ആരാധകര്‍ക്ക് ഇരുട്ടടിയായി. നേരത്തെ പ്രഖ്യാപിച്ച 3 മാസത്തേക്കുള്ള 799 രൂപയുടെ ലോകകപ്പ് സബ്സ്ക്രിപ്ഷൻ പ്ലാനിൽ(പരസ്യങ്ങളോടെ) 3 ഡിവൈസുകളില്‍ ലോകകപ്പ് മത്സരങ്ങള്‍ കാണാന്‍ കഴിയുമായിരുന്നെങ്കില്‍ കിക്കോഫ് ദിവസം വരുത്തിയ മാറ്റം അനുസരിച്ച് ഒരു ഡിവൈസില്‍ മാത്രമെ ഇനി കാണാനാവു. 1699 രൂപയുടെ ഒരു വര്‍ഷത്തെ പ്രീമിയം സബ്സക്രിപ്ഷൻ പാക്കേജില്‍(പരസ്യങ്ങളില്ലാതെ) 4 ഡിവൈസുകളില്‍ കാണാൻ
- വൈഭവ് തുടങ്ങിവെച്ചു, പിന്നാലെ തകര്‍ത്തടിച്ച് ഇന്ത്യൻ യുവനിര, അഫ്ഗാനിസ്ഥാന് മുന്നില്‍ റണ്‍മല ഉയര്‍ത്തി ഇന്ത്യ ധാംബുള്ള: ത്രിരാഷ്ട്ര ഏകദിന പരമ്പരയില്‍ ഇന്ത്യക്കെതിരെ അഫ്ഗാനിസ്ഥാന് 350 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യ എ പ്രഭ്സിമ്രാന് സിംഗ്, റുതുരാജ് ഗെയ്ക്വാദ്, തിലക് വര്‍മ എന്നിവരുടെ അര്‍ധസെഞ്ചുറികളുടെ മികവില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 349 റണ്‍സെടുത്തു. 69 പന്തില്‍ 84 റണ്‍സെടുത്ത പ്രഭ്ര്സിമ്രാന്‍ സിംഗാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. റുതുരാജ് ഗെയ്ക്വാദും ക്യാപ്റ്റൻ തിലക് വര്‍മയും 66 റണ്‍സ് വീതെമടുത്തപ്പോള് വൈഭവ് സൂര്യവംശി 22 പന്തില്‍ 44 റണ്‍സും സൂര്യാന്‍ഷ് ഷെഡ്ജെ
- വീണ്ടും രാജി; തൃണമൂൽ കോൺഗ്രസിൻ്റെ ഒരു രാജ്യസഭാ എംപി കൂടി രാജിവെച്ചു കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിൽ രാജ്യസഭാ എംപിമാരുടെ രാജി തുടരുന്നു. പാർട്ടിക്ക് തിരിച്ചടിയായി മറ്റൊരു നേതാവ് കൂടി രാജ്യസഭാംഗത്വം രാജിവെച്ചു. പ്രകാശ് ചിക് ബരൈക്ക് ആണ് രാജ്യസഭാ എംപി സ്ഥാനം രാജിവെച്ചത്. ഇതോടെ രാജിവെച്ച തൃണമൂൽ രാജ്യസഭാ എംപിമാരുടെ എണ്ണം മൂന്നായി. നേരത്തെ, സുഖേന്ദു ശേഖർ റോയ്, സുഷ്മിത ദേവ് എന്നിവരാണ് രാജിവെച്ചിരുന്നത്. തൃണമൂൽ കോൺഗ്രസ് എംപിമായിരുന്ന സുഷ്മിത ദേവിൻ്റെ രാജിക്ക് പിന്നാലെ ആണ് പ്രകാശ് ചിക് ബരൈക്കും സ്ഥാനമൊഴിഞ്ഞത്. സുഷ്മിത ദേവ് തൃണമൂൽ കോൺഗ്രസിൽ നിന്നും രാജിവെച്ചിട്ടുണ്ട്
- തേവര പാലത്തിൽ ലോറി അപകടത്തിൽപെട്ടു; പാലത്തിന്റെ കൈവരി തകർത്ത് ലോറി തൂങ്ങിനിൽക്കുന്നു, ഗതാഗത നിയന്ത്രണം കൊച്ചി: എറണാകുളം തേവര പാലത്തിൽ ലോറി അപകടത്തിൽപെട്ടു. പാലത്തിന്റെ കൈവരി തകർത്ത് ലോറി താഴേയ്ക്ക് തൂങ്ങിനിൽക്കുന്ന അവസ്ഥയിലാണുളളത്. തേവര ജംഗ്ഷന് സമീപം കുണ്ടന്നൂരിൽ നിന്ന് ഐലൻഡിലേക്ക് പോകുന്ന വഴിയിലാണ് പാലമുളളത്. ഈ പാലത്തിന്റെ കൈവരികൾ തകർത്താണ് ലോറി കായലിലേക്ക് തൂങ്ങിനിൽക്കുന്നത്. അപകടം നടക്കുന്ന സമയത്ത് ലോറി ഡ്രൈവർ മാത്രമാണ് വാഹനത്തിലുണ്ടായിരുന്നത്. ഡ്രൈവർ ചാടി രക്ഷപ്പെട്ടു. പാലത്തിൽ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
- മമത ബാനർജിക്ക് വീണ്ടും തിരിച്ചടി; കല്യാൺ ബാനർജിയും വിമത പക്ഷത്തേക്ക്? മമത ബാനർജിക്ക് വീണ്ടും തിരിച്ചടി. കല്യാൺ ബാനർജിയും വിമത പക്ഷത്തേക്കെന്ന് സൂചന. അഭിഷേക് ബാനർജി വേണോ തങ്ങൾ വേണോ എന്ന് തീരുമാനിക്കണമെന്ന് മമതക്ക് അന്ത്യശാസനവുമായി കല്യാൺ ബാനർജി. അഭിഷേക് ടിഎംസിയെ നശിപ്പിക്കുന്നുവെന്നും അഭിഷേക് ബാനർജിയുടെ അഹങ്കാരം അംഗികരിക്കാനാവില്ലെന്നും കല്യാൺ ബാനർജി. തൃണമൂൽ കോൺഗ്രസിൽ പൊട്ടിത്തെറി തുടരുന്നതിനിടെയാണ് കല്യാൺ ബാനർജിയുടെ അന്ത്യശാസനം. നേരത്തെ രാജ്യസഭാംഗം പ്രകാശ് ചിക് ബറൈക്കും രാജി വച്ചിരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രാജിവെക്കുന്ന തൃണമൂൽ കോൺഗ്രസിന്റെ മൂന്നാമത്തെ രാജ്യസഭാ എംപിയാണ് പ്രകാശ് ചിക് ബറൈക്ക്.സുഖേന്ദു ശേഖർ
- ഒമാൻ തീരത്ത് ചരക്കു കപ്പലിന് നേരെയുണ്ടായ ആക്രമണം; മൂന്ന് ഇന്ത്യക്കാർ മരിച്ചെന്ന് സ്ഥിരീകരണം ഒമാൻ തീരത്ത് ചരക്ക് കപ്പലിന് നേരെയുണ്ടായ അമേരിക്കൻ ആക്രമണത്തിൽ മൂന്ന് ഇന്ത്യക്കാർ മരിച്ചെന്ന് സ്ഥിരീകരണം. ഹിമാചൽ പ്രദേശ് സ്വദേശി ആദിത്യ ശർമ്മ, ഉത്തർപ്രദേശ് സ്വദേശി ശിവാനന്ദ് ചൗരസ്യ എന്നിവരാണ് മരിച്ചത്. സെറ്റെബെല്ലോ വാണിജ്യ കപ്പലുമായി ആശയവിനിമയം സാധ്യമല്ലെന്നുംFSUI ജനറൽ സെക്രട്ടറി മനോജ് യാദവ് അറിയിച്ചു. വാണിജ്യ കപ്പലിന് നേരെയുണ്ടായ ആക്രമണത്തെ ഇന്ത്യ അപലപിച്ചിരുന്നു. കപ്പലിൽ നിന്ന് 21 ഇന്ത്യക്കാരെ രക്ഷപ്പെടുത്തിയിരുന്നു. മേഖലയിൽ കപ്പലുകൾക്ക് നേരെ ആക്രമണങ്ങൾ തുടരുന്നത് ആശങ്കാജനകമാണെന്ന് വിദേശകാര്യമന്ത്രാലയം പറഞ്ഞു. കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ അമേരിക്കൻ
Kerala

നിപ ജാഗ്രത: 77 പേരുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കി; 11 പേരെ ഹോം ക്വാറന്റീനിലേക്ക് മാറ്റി
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ വീണ്ടും നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ, പ്രതിരോധ നടപടികൾ ശക്തമാക്കി ആരോഗ്യവകുപ്പ്. രോഗബാധയുമായി ബന്ധപ്പെട്ട് നിലവിൽ 77 പേരുടെ സമ്പർക്കപ്പട്ടികയാണ് തയ്യാറാക്കിയിരിക്കുന്നത്. ഇതിൽ 58 പേർ ആരോഗ്യപ്രവർത്തകരും 14 പേർ കുടുംബാംഗങ്ങളുമാണ്. സമ്പർക്കപ്പട്ടികയിലുള്ളവരിൽ 2 പേർ ഹൈയസ്റ്റ് (highest) റിസ്ക് വിഭാഗത്തിലും, 13 പേർ ഹൈ റിസ്ക് (High risk) വിഭാഗത്തിലും, 63 പേർ ലോ റിസ്ക് (Low risk) വിഭാഗത്തിലുമാണുള്ളത്. ഹൈ റിസ്ക് പട്ടികയിലുള്ള 11 പേരോട് നിലവിൽ കർശനമായ ഹോം ക്വാറന്റീനിൽ
രാമനാട്ടുകര സ്വദേശിക്ക് നിപ തന്നെയെന്ന് ഔദ്യോഗിക സ്ഥിരീകരണം; പരിശോധനാഫലം പോസിറ്റീവ്, ജില്ലയിൽ കൺട്രോൾ റൂം തുറന്നു
കോഴിക്കോട്: രാമനാട്ടുകര സ്വദേശിക്ക് നിപ തന്നെയെന്ന് ഔദ്യോഗിക സ്ഥിരീകരണം. പുണെ വൈറോളജി ലാബിലെ പരിശോധനാഫലം പോസിറ്റീവാണെന്ന് റിപ്പോർട്ട്. 77 പേരുടെ സമ്പർക്കപ്പട്ടികയാണ് തയ്യാറാക്കിയിരിക്കുന്നത്. ഇവരിൽ 58 പേർ ആരോഗ്യപ്രവർത്തകരാണ്. 14 കുടുംബാംഗങ്ങളും പട്ടികയിലുണ്ട്. ഇവരിൽ 13 പേരെ ഹൈ റിസ്ക് പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഹൈ റിസ്ക് പട്ടികയിലുള്ളവർ ക്വാറന്റൈനിലാണ്. അതേ സമയം നിലവിൽ ആർക്കും രോഗലക്ഷണങ്ങളില്ല. റൂട്ട് മാപ്പ് പുറത്തുവിടുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കോഴിക്കോട് ജില്ലയിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്. നിപ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി കൂടുതൽ
തിരുവനന്തപുരം കോർപറേഷന് തലവേദനയായ പ്രശ്നം പരിഹരിക്കാൻ മന്ത്രിമാരുടെ ഇടപെടൽ; കുടിവെള്ള-വെള്ളക്കെട്ട് പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ നീക്കം
തിരുവനന്തപുരം: തിരുവനന്തപുരത്തെ കടുത്ത കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം കാണുന്നതിനും മഴക്കാലത്തെ വെള്ളക്കെട്ടും പകർച്ചവ്യാധികളും പ്രതിരോധിക്കുന്നതിനുമായി സെക്രട്ടേറിയറ്റിൽ അടിയന്തര ഉന്നതതല യോഗം ചേർന്നു. ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ്, ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ, ഗതാഗത വകുപ്പ് മന്ത്രി സി. പി. ജോൺ എന്നിവരുടെ സംയുക്ത നേതൃത്വത്തിലാണ് വകുപ്പ് മേധാവികളുടെ യോഗം വിളിച്ചുചേർത്തത്. തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി. വി. രാജേഷ്, ജില്ലാ കലക്ടർ അനുകുമാരി എന്നിവരും യോഗത്തിൽ പങ്കെടുക്കും. നഗരത്തിലെ ജലലഭ്യത കുറവുള്ളIndia

വീണ്ടും രാജി; തൃണമൂൽ കോൺഗ്രസിൻ്റെ ഒരു രാജ്യസഭാ എംപി കൂടി രാജിവെച്ചു
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിൽ രാജ്യസഭാ എംപിമാരുടെ രാജി തുടരുന്നു. പാർട്ടിക്ക് തിരിച്ചടിയായി മറ്റൊരു നേതാവ് കൂടി രാജ്യസഭാംഗത്വം രാജിവെച്ചു. പ്രകാശ് ചിക് ബരൈക്ക് ആണ് രാജ്യസഭാ എംപി സ്ഥാനം രാജിവെച്ചത്. ഇതോടെ രാജിവെച്ച തൃണമൂൽ രാജ്യസഭാ എംപിമാരുടെ എണ്ണം മൂന്നായി. നേരത്തെ, സുഖേന്ദു ശേഖർ റോയ്, സുഷ്മിത ദേവ് എന്നിവരാണ് രാജിവെച്ചിരുന്നത്. തൃണമൂൽ കോൺഗ്രസ് എംപിമായിരുന്ന സുഷ്മിത ദേവിൻ്റെ രാജിക്ക് പിന്നാലെ ആണ് പ്രകാശ് ചിക് ബരൈക്കും സ്ഥാനമൊഴിഞ്ഞത്. സുഷ്മിത ദേവ് തൃണമൂൽ കോൺഗ്രസിൽ നിന്നും രാജിവെച്ചിട്ടുണ്ട്
മമത ബാനർജിക്ക് വീണ്ടും തിരിച്ചടി; കല്യാൺ ബാനർജിയും വിമത പക്ഷത്തേക്ക്?
മമത ബാനർജിക്ക് വീണ്ടും തിരിച്ചടി. കല്യാൺ ബാനർജിയും വിമത പക്ഷത്തേക്കെന്ന് സൂചന. അഭിഷേക് ബാനർജി വേണോ തങ്ങൾ വേണോ എന്ന് തീരുമാനിക്കണമെന്ന് മമതക്ക് അന്ത്യശാസനവുമായി കല്യാൺ ബാനർജി. അഭിഷേക് ടിഎംസിയെ നശിപ്പിക്കുന്നുവെന്നും അഭിഷേക് ബാനർജിയുടെ അഹങ്കാരം അംഗികരിക്കാനാവില്ലെന്നും കല്യാൺ ബാനർജി. തൃണമൂൽ കോൺഗ്രസിൽ പൊട്ടിത്തെറി തുടരുന്നതിനിടെയാണ് കല്യാൺ ബാനർജിയുടെ അന്ത്യശാസനം. നേരത്തെ രാജ്യസഭാംഗം പ്രകാശ് ചിക് ബറൈക്കും രാജി വച്ചിരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രാജിവെക്കുന്ന തൃണമൂൽ കോൺഗ്രസിന്റെ മൂന്നാമത്തെ രാജ്യസഭാ എംപിയാണ് പ്രകാശ് ചിക് ബറൈക്ക്.സുഖേന്ദു ശേഖർ
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണം;രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സി ജെ പി
പരീക്ഷകളിലെ ആവർത്തിച്ചുള്ള ക്രമക്കേടുകൾ രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവിയെ ബാധിച്ചിട്ടുണ്ടെന്ന് ആരോപിച്ച്, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജിത് ദിപ്കെ . പരീക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വിദ്യാർഥികളും യുവാക്കളും ഇനി മൗനം പാലിക്കാൻ തയ്യാറല്ലെന്ന് ദിപ്കെ പറഞ്ഞു. കേന്ദ്ര മന്ത്രി രാജിവച്ചില്ലെങ്കിൽ രാജ്യവ്യാപകമായി നാളെ മുതൽ പ്രതിഷേധം ആരംഭിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് പൂണെയിൽ നിന്ന് സമാധാനപരമായ പ്രതിഷേധം നടത്തുംUK NEWS

അശാന്തിയിൽ നോർത്തേൺ അയർലൻഡ്; കുടിയേറ്റ വിരുദ്ധ പ്രക്ഷോഭകരെ പിരിച്ചുപിടാൻ ജലപീരങ്കി പ്രയോഗിച്ചു
ബെൽഫാസ്റ്റ്: വടക്കൻ അയർലണ്ടിൽ രണ്ടാം രാത്രിയിൽ നടന്ന കുടിയേറ്റ വിരുദ്ധ പ്രതിഷേധത്തിനിടെ പോലീസ് കലാപകാരികൾക്കെതിരെ ജലപീരങ്കി ഉപയോഗിച്ചു.ബെൽഫാസ്റ്റിന് എട്ട് മൈൽ വടക്കുള്ള ന്യൂടൗണബെയ്ക്ക് സമീപമുള്ള സാൻഡിനോസ് റൗണ്ട്എബൗട്ടിന് സമീപം ഒരു ട്രക്ക് കത്തിക്കുകയും ഇഷ്ടികകളും പെട്രോൾ ബോംബുകളും എറിയുകയും ചെയ്ത 300 ഓളം വരുന്ന ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ഡെറിയിലും കൊളറൈനിലും അശാന്തി റിപ്പോർട്ട് ചെയ്യപ്പെട്ടു. തിങ്കളാഴ്ച രാത്രി വടക്കൻ ബെൽഫാസ്റ്റിൽ ഒരു വ്യക്തിക്ക് ഗുരുതരമായി പരിക്കേറ്റതിനെത്തുടർന്ന് ജനക്കൂട്ടം വംശീയ ന്യൂനപക്ഷങ്ങളെ ലക്ഷ്യം
അഹമ്മദാബാദ് എയർ ഇന്ത്യ അപകടം ദുരന്തത്തിന് ഒരു വർഷം; സത്യസന്ധവും സുതാര്യവുമായ റിപ്പോർട്ട് ആവശ്യപ്പെട്ട് അപകടത്തിൽ നിന്ന് രക്ഷപ്പെട്ട ഏക വ്യക്തിയായ വിശ്വാഷ് കുമാർ
ലണ്ടൻ: 2025 ജൂണിൽ 260 പേരുടെ മരണത്തിനിടയാക്കിയ എയർ ഇന്ത്യ വിമാനാപകടത്തിൽ നിന്ന് രക്ഷപ്പെട്ട ഏക വ്യക്തി, ദുരന്തത്തിന് ഒരു വർഷം കഴിഞ്ഞ് “സത്യസന്ധത, സുതാര്യത, ഉത്തരങ്ങൾ” എന്നിവ ആവശ്യപ്പെട്ടുകൊണ്ടും തന്റെ മാനസിക മുറിവുകളെയും സാമ്പത്തിക ബുദ്ധിമുട്ടുകളെയും കുറിച്ച് മാധ്യമങ്ങൾക്ക് മുന്നിൽ സംസാരിക്കുകയും ചെയ്തു. അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെ ബോയിംഗ് 787 ഡ്രീംലൈനർ ഒരു മെഡിക്കൽ കോളേജിൽ ഇടിച്ച സംഭവത്തിൽ നിന്ന് രക്ഷപ്പെട്ട ഏക വ്യക്തിയായ ബ്രിട്ടീഷ് പൗരനായ വിശ്വഷ് കുമാർ രമേശ് തന്റെ
കെയർ വർക്കർമാരുടെ വിസ നിയമങ്ങൾ മാറ്റുന്നത് നീതീകരിക്കാൻ കഴിയില്ലെന്ന് മുൻ ഉപപ്രധാനമന്ത്രി ആഞ്ചല റെയ്നർ
ലണ്ടൻ: യുകെയിൽ ഇതിനകം താമസിക്കുന്ന കുടിയേറ്റക്കാർക്കുള്ള വിസ നിയമങ്ങൾ മാറ്റുന്നത് തെറ്റായ കാര്യമാണെന്ന് മുൻ ഉപപ്രധാനമന്ത്രി ആഞ്ചല റെയ്നർ പറഞ്ഞു. ലേബർ സർക്കാരിന്റെ ചില കുടിയേറ്റ നയങ്ങളെ വിമർശിച്ചുകൊണ്ടാണ് ആഞ്ചല റെയ്നർ രംഗത്ത് വന്നത്. യുകെയിലുള്ള കെയർ സ്റ്റാഫിനെ സ്ഥിരമായി സ്ഥിരതാമസമാക്കാൻ അനുവദിക്കുന്നതിന് മുമ്പ് നിലവിലെ അഞ്ച് വർഷത്തിന് പകരം 15 വർഷം വരെ കാത്തിരിക്കാൻ നിർബന്ധിക്കുന്നത് ബ്രിട്ടീഷ് വിരുദ്ധമാണെന്ന് റെയ്നർ ദേശീയ മാധ്യമമായ ബിബിസിയോട് പറഞ്ഞു. ഇവിടെ ജീവിതം നയിച്ച ആളുകളുടെ മേൽ മുൻകാല നടപടിWorld

ഇന്ന് രാത്രി ഇറാന് കഠിനമായിരിക്കുമെന്ന പുതിയ ഭീഷണിയുമായി ട്രംപ്; ‘വൈകാതെ ഖാർഗ് ദ്വീപടക്കം ഇറാന്റെ എണ്ണ വിപണി പിടിച്ചെടുക്കും’
വാഷിങ്ടണ്‍: ഇറാനെതിരെ ഇന്ന് രാത്രി കടുത്ത ആക്രമണം നടത്തുമെന്ന ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തുടർച്ചയായ മൂന്നാം രാത്രിയും ആക്രമണം തുടരുമെന്നാണ് ട്രംപിന്റെ അറിയിപ്പ്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴിയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. യുണൈറ്റഡ് സ്റ്റേറ്റ്സ് ഇന്ന് രാത്രി ഇറാനെതിരെ അതിശക്തമായ ആക്രമണം നടത്തും. ഇറാന്റെ നാവികസേന, വ്യോമസേന, റഡാർ, മറ്റ് പ്രതിരോധ സംവിധാനങ്ങൾ എന്നിവയുടെയെല്ലാം ആക്രമണ ശേഷി ഇതിനകം തന്നെ ഇല്ലാതായി കഴിഞ്ഞെന്നും ട്രംപ് അവകാശപ്പെട്ടു. കഴിഞ്ഞ ദിവസവും ട്രംപ്
ആക്രമിച്ചത് ഞങ്ങൾ തന്നെ’; സമ്മതിച്ച് അമേരിക്ക, ഇന്ത്യക്കാരായ കപ്പൽ ജീവനക്കാർ കൊല്ലപ്പെട്ടതിൽ വിശദീകരണം, യൂറോപ്യൻ യൂണിയന് മുന്നറിയിപ്പുമായി ഇറാൻ
മസ്കറ്റ്: ജൽവീർ കപ്പൽ ആക്രമിച്ചത് അമേരിക്ക തന്നെയെന്ന് സ്ഥിരീകരണം. ഇറാനിൽ നിന്ന് ഓയിൽ കടത്താൻ ശ്രമിച്ചുവെന്നാരോപിച്ചാണ് ആക്രമണം. കപ്പൽ ആക്രമിച്ചത് തങ്ങൾ തന്നെയാണെന്ന് അമേരിക്കൻ സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചു. പോർവിമാനത്തിൽ നിന്ന് രണ്ടു ഹെൽഫയർ മിസൈലുകൾ തൊടുത്ത് കപ്പലിന്റെ എഞ്ചിൻ റൂം തകർക്കുകയായിരുന്നു.ഇതുവരെ 9 കപ്പലുകളെ ആക്രമിച്ചു. ഒമാൻ തീരത്ത് ആക്രമിക്കപ്പെട്ട എം ടി ജൽവീർ കപ്പലിൽ 20 ഇന്ത്യൻ ജീവനക്കാരാണ് ഉണ്ടായിരുന്നത്. പിന്നാലെ, യൂറോപ്യൻ യുണിയന്‍ മുന്നറിയിപ്പുമായി ഇറാൻ രംഗത്തെത്തി. അമേരിക്കൻ അക്രമണങ്ങളിൽ നിശബ്ദത പാടില്ലെന്നും മേഖലയിൽ
ആരാധകര്‍ക്ക് ഇരുട്ടടി, ലോകകപ്പ് കിക്കോഫിന് തൊട്ടുമുമ്പ് സബ്സക്രിഷൻ പ്ലാനിൽ മാറ്റം വരുത്തി സീ; ആശ്വാസ വാര്‍ത്തയുമായി ഡിഡി സ്പോർട്സ്
മുംബൈ: ഫുട്ബോള്‍ ലോകകപ്പിന് ഇന്ന് മെക്സിക്കോയില്‍ ഇന്ന് കിക്കോഫ് ആവാനിരിക്കെ സംപ്രേഷണവകാശം സ്വന്തമാക്കിയ സീ എന്റർടൈൻമെന്റ് സീ5 സബ്സ്ക്രിപ്ഷൻ പ്ലാനുകളിൽ അവസാന നിമിഷം വരുത്തിയ മാറ്റം ആരാധകര്‍ക്ക് ഇരുട്ടടിയായി. നേരത്തെ പ്രഖ്യാപിച്ച 3 മാസത്തേക്കുള്ള 799 രൂപയുടെ ലോകകപ്പ് സബ്സ്ക്രിപ്ഷൻ പ്ലാനിൽ(പരസ്യങ്ങളോടെ) 3 ഡിവൈസുകളില്‍ ലോകകപ്പ് മത്സരങ്ങള്‍ കാണാന്‍ കഴിയുമായിരുന്നെങ്കില്‍ കിക്കോഫ് ദിവസം വരുത്തിയ മാറ്റം അനുസരിച്ച് ഒരു ഡിവൈസില്‍ മാത്രമെ ഇനി കാണാനാവു. 1699 രൂപയുടെ ഒരു വര്‍ഷത്തെ പ്രീമിയം സബ്സക്രിപ്ഷൻ പാക്കേജില്‍(പരസ്യങ്ങളില്ലാതെ) 4 ഡിവൈസുകളില്‍ കാണാൻAssociations

യുക്മ മിഡ്ലാൻഡ്സ് റീജിയൺ കായികമേള ജൂൺ 13 ശനിയാഴ്ച റെഡ്ഡിച്ചിൽ….. യുക്മ വൈസ് പ്രസിഡൻ്റ് വർഗീസ് ഡാനിയേൽ ഉദ്ഘാടനം നിർവ്വഹിക്കും
രാജപ്പൻ വർഗീസ് (പി ആർ ഒ, യുക്മ മിഡ്ലാൻഡ്സ് റീജിയൻ) റെഡ്ഡിച്ച്: യുക്മയുടെ ഏറ്റവും ശക്തവും സജീവവുമായ റീജിയനായ ഈസ്റ്റ് & വെസ്റ്റ് മിഡ്ലാൻഡ്സ് റീജിയൺ സംഘടിപ്പിക്കുന്ന കായിക മത്സരങ്ങൾ ജൂൺ 13 നു് ശനിയാഴ്ച രാവിലെ റെഡ്ഡിച്ചിലെ അബീ സ്റ്റേഡിയത്തിൽ വെച്ച് അരങ്ങേറുകയാണ്. പ്രസ്തുത മത്സരങ്ങളുടെ അവസാനവട്ട ഒരുക്കങ്ങളെക്കുറിച്ച് ചർച്ചചെയ്യുന്നതിന് വേണ്ടി കഴിഞ്ഞ ദിവസം യോഗം ചേർന്ന് ഒരുക്കങ്ങൾ വിലയിരുത്തി. മത്സരങ്ങളിൽ പങ്കെടുക്കാൻ അംഗ അസോസിയേഷനുകളിൽ നിന്നുമായി റെക്കോർഡ് കായിക താരങ്ങളാണ് ഇത്തവണ രജിസ്റ്റർ ചെയ്തിരിക്കുന്നത്
എക്സിറ്റർ മലയാളി അസോസിയേഷന് നവനേതൃത്വം; മോഹൻകുമാറും ജോബി തോമസും സോജ് ജയപ്രകാശും നയിക്കും
എക്സിറ്റർ മലയാളികളുടെ കലാ – കായിക, സാംസ്കാരിക സാമൂഹിക പ്രവർത്തനങ്ങളിൽ 2006 മുതൽ ചേർന്നുനിന്നു പ്രവർത്തിക്കുന്ന എക്സിറ്റർ മലയാളീ അസോസിയേഷന്റെ 2026-2027 കാലയളവിലേക്കുള്ള ഭരണസമിതിയെ തിരഞ്ഞെടുത്തു. ഈസ്റ്റെർ-വിഷു-ഈദ് ആഘോഷങ്ങളോടനുബന്ധിച്ചു തിരഞ്ഞെടുക്കപ്പെട്ട എക്സിക്യൂട്ടീവ് അംഗങ്ങളുടെ ആദ്യ മീറ്റിങ്ങിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. ചെയർമാൻ ശ്രീ. സാബു എബ്രഹാമിന്റെ അദ്ധ്യക്ഷതയിൽ കൂടിയ മീറ്റിംഗിൽ പ്രസിഡന്റായി ശ്രീ.മോഹൻ കുമാറിനെയും, സെക്രട്ടറിയായി ജോബി തോമസിനെയും , ട്രഷറർ ആയി സോജ് ജയപ്രകാശിനെയും , വൈസ് പ്രസിഡന്റായി ഐശ്വര്യ നിഖിലിനെയും, കൂടാതെ ബിജോയി വറുഗീസിനെയുംSpiritual

അമേരിക്കയിൽ തിരുവചന സംഗീത-പ്രഭാഷണ പര്യടനത്തിന് ഡോ. സണ്ണി സ്റ്റീഫൻ എത്തുന്നു
സ്നേഹ സാബു കോട്ടയം: ലോക സമാധാനം, കുടുംബമൂല്യങ്ങൾ, ആത്മീയ സംഗീതം എന്നിവയുടെ പ്രചാരകനും വേൾഡ് പീസ് മിഷൻ ചെയർമാനുമായ ഡോ. സണ്ണി സ്റ്റീഫൻ 2026 ജൂലൈ 1 മുതൽ ഒക്ടോബർ 31 വരെ അമേരിക്കയിൽ വിപുലമായ തിരുവചന സംഗീത-പ്രഭാഷണ പര്യടനം നടത്തുന്നു “Lay Apostolic Journey – On Earth as it is in Heaven” എന്ന സന്ദേശവുമായി നടക്കുന്ന ഈ പര്യടനത്തിൽ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലെ ദേവാലയങ്ങൾ, ക്രൈസ്തവ സംഘടനകൾ, സംഗീതസംഗമങ്ങൾ, കുടുംബസമ്മേളനങ്ങൾ എന്നിവയിൽ
കുഞ്ഞു മിഷനറി മാരുടെ വിശ്വാസ പ്രഖ്യാപന വേദിയായി ഗ്രേറ്റ് ബ്രിട്ടൻ രൂപത ചെറുപുഷ്പ മിഷൻ ലീഗ് രൂപത ഗാതറിംഗ് “സൗറൂത്ത” 2026
ഷൈമോൻ തോട്ടുങ്കൽ ലെസ്റ്റർ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ചെറുപുഷ്പ മിഷൻ ലീഗിന്റെ ഈ വർഷത്തെ രൂപത വാർഷിക കൂട്ടായ്മ “സൗറൂത്ത ” 2026 ലെസ്റ്റർ മദർ ഓഫ് ഗോഡ് പള്ളിയിൽ നടന്നു , രൂപതയുടെ വിവിധ ഇടവക , മിഷൻ പ്രൊപ്പോസഡ് മിഷൻ എന്നിവിടങ്ങളിൽ നിന്നുമായി നൂറു കണക്കിന് കുഞ്ഞു മിഷനറിമാർ പങ്കെടുത്ത സമ്മേളനം കുഞ്ഞു മിഷനറി മാരുടെ വിശ്വാസ പ്രഘോഷണ വേദിയായി മാറി . രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഉത്ഘാടനം ചെയ്ത
നുഹ്റോ എക്യുമെനിക്കൽ കരോൾ മത്സരവും നാഷണൽ നഴ്സസ് എക്സലൻസ് അവാർഡും ഡിസംബർ 12-ന് ബിർമിംഗ്ഹാമിൽ
ജോർജ് മാത്യു, നുഹ്റോ ഓർഗനൈസിങ് കമ്മിറ്റി ബിർമിംഗ്ഹാം സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന “നുഹ്റോ” എക്യുമെനിക്കൽ കരോൾ മത്സരവും നാഷണൽ നഴ്സസ് എക്സലൻസ് അവാർഡ് വിതരണവും ഡിസംബർ 12-ന് ബിർമിംഗ്ഹാമിനടുത്തുള്ള കവൻട്രിയിൽ വെച്ച് നടക്കും. ക്രിസ്തുമസ് സന്ദേശമായ സ്നേഹത്തിന്റെയും പ്രത്യാശയുടെയും പ്രകാശം സമൂഹത്തിലാകെ പകർന്നു നൽകുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. കവൻട്രിയിലെ വില്ലൻഹാൾ സോഷ്യൽ ക്ലബ് ആണ് പരിപാടിയുടെ വേദി. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി കരോൾ ടീമുകൾ മത്സരത്തിൽuukma

യുക്മ മിഡ്ലാൻഡ്സ് റീജിയൺ കായികമേള ജൂൺ 13 ശനിയാഴ്ച റെഡ്ഡിച്ചിൽ….. യുക്മ വൈസ് പ്രസിഡൻ്റ് വർഗീസ് ഡാനിയേൽ ഉദ്ഘാടനം നിർവ്വഹിക്കും
രാജപ്പൻ വർഗീസ് (പി ആർ ഒ, യുക്മ മിഡ്ലാൻഡ്സ് റീജിയൻ) റെഡ്ഡിച്ച്: യുക്മയുടെ ഏറ്റവും ശക്തവും സജീവവുമായ റീജിയനായ ഈസ്റ്റ് & വെസ്റ്റ് മിഡ്ലാൻഡ്സ് റീജിയൺ സംഘടിപ്പിക്കുന്ന കായിക മത്സരങ്ങൾ ജൂൺ 13 നു് ശനിയാഴ്ച രാവിലെ റെഡ്ഡിച്ചിലെ അബീ സ്റ്റേഡിയത്തിൽ വെച്ച് അരങ്ങേറുകയാണ്. പ്രസ്തുത മത്സരങ്ങളുടെ അവസാനവട്ട ഒരുക്കങ്ങളെക്കുറിച്ച് ചർച്ചചെയ്യുന്നതിന് വേണ്ടി കഴിഞ്ഞ ദിവസം യോഗം ചേർന്ന് ഒരുക്കങ്ങൾ വിലയിരുത്തി. മത്സരങ്ങളിൽ പങ്കെടുക്കാൻ അംഗ അസോസിയേഷനുകളിൽ നിന്നുമായി റെക്കോർഡ് കായിക താരങ്ങളാണ് ഇത്തവണ രജിസ്റ്റർ ചെയ്തിരിക്കുന്നത്
യുക്മ ഡോ. സൈമൺസ് അക്കാദമി ഓഫ് സയൻസ് നോർത്ത് വെസ്റ്റ് റീജിയൺ കായികമേള ശനിയാഴ്ച വാറിംഗ്ടണിൽ…..ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക്
അനിൽ ഹരി (പി ആർ ഒ, യുക്മ നോർത്ത് വെസ്റ്റ് റീജിയൺ) മികവിനെയും മത്സരാത്മകതയെയും ആഘോഷിക്കാൻ യുക്മ നോർത്ത് വെസ്റ്റ് റീജിയൺ ഒരുങ്ങുന്നു. യുക്മ ഡോ. സൈമൺസ് അക്കാദമി ഓഫ് സയൻസ് നോർത്ത് വെസ്റ്റ് റീജിയൺ കായികമേളയുടെ അവസാനവട്ട ഒരുക്കങ്ങളിലേക്ക്. യുക്മ നോർത്ത് വെസ്റ്റ് റീജിയൻ്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പേർ മത്സരിക്കാൻ രജിസ്റ്റർ ചെയ്തിരിക്കുന്നതിനാൽ മത്സരം ആവേശമാകുമെന്നുറപ്പാണ്. യുക്മ ഡോ. സൈമൺസ് അക്കാദമി ഓഫ് സയൻസ് നോർത്ത് വെസ്റ്റ് റീജിയൺ കായികമേളയുടെ അവസാനവട്ട ഒരുക്കങ്ങളിലേക്ക്. രജിസ്ട്രേഷൻ
യുക്മ കേരളപൂരം വള്ളംകളി 2026 ആഗസ്റ്റ് 15 ന് …..യുകെയിലെ ഏറ്റവും വലിയ ജനകീയ മഹോത്സവത്തിന് അണിയറയിൽ ഒരുങ്ങുന്നത് മെഗാതിരുവാതിരയും നിരവധി കേരളീയ കലാരൂപങ്ങളും…….
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) എട്ടാമത് യുക്മ കേരളപൂരം വള്ളംകളി ആഗസ്റ്റ് 15 ന് റോഥർഹാമിലെ മാൻവേഴ്സ് തടാകത്തിൽ ആവേശത്തിരമാലകൾ തീർക്കുമ്പോൾ തടാകക്കരയിലെ വേദിയിൽ കലയുടെ മഴവിൽ മനോഹാരിത തീർക്കുവാൻ അണിയറയിൽ ഒരുങ്ങുന്നത് മെഗാ തിരുവാതിരയും നിരവധി കേരളീയ കലാരൂപങ്ങളുമാണ്. കേരളത്തിൻ്റെ തനത് കലാരൂപങ്ങളായ തിരുവാതിര മുതൽ തെയ്യം വരെ വൈവിദ്ധ്യം നിറഞ്ഞ കലകളോടൊപ്പം സംഗീതവും ബോളിവുഡ് നൃത്തങ്ങളും കോർത്തിണക്കി ഉത്സവാന്തരീക്ഷം തീർക്കുവാനുള്ള തയ്യാറെടുപ്പുകൾ നടന്ന് വരികയാണ്. യുക്മ കേരളപൂരം വള്ളംകളിയ്ക്ക് തുടക്കംuukma region

യുക്മ മിഡ്ലാൻഡ്സ് റീജിയൺ കായികമേള ജൂൺ 13 ശനിയാഴ്ച റെഡ്ഡിച്ചിൽ….. യുക്മ വൈസ് പ്രസിഡൻ്റ് വർഗീസ് ഡാനിയേൽ ഉദ്ഘാടനം നിർവ്വഹിക്കും
രാജപ്പൻ വർഗീസ് (പി ആർ ഒ, യുക്മ മിഡ്ലാൻഡ്സ് റീജിയൻ) റെഡ്ഡിച്ച്: യുക്മയുടെ ഏറ്റവും ശക്തവും സജീവവുമായ റീജിയനായ ഈസ്റ്റ് & വെസ്റ്റ് മിഡ്ലാൻഡ്സ് റീജിയൺ സംഘടിപ്പിക്കുന്ന കായിക മത്സരങ്ങൾ ജൂൺ 13 നു് ശനിയാഴ്ച രാവിലെ റെഡ്ഡിച്ചിലെ അബീ സ്റ്റേഡിയത്തിൽ വെച്ച് അരങ്ങേറുകയാണ്. പ്രസ്തുത മത്സരങ്ങളുടെ അവസാനവട്ട ഒരുക്കങ്ങളെക്കുറിച്ച് ചർച്ചചെയ്യുന്നതിന് വേണ്ടി കഴിഞ്ഞ ദിവസം യോഗം ചേർന്ന് ഒരുക്കങ്ങൾ വിലയിരുത്തി. മത്സരങ്ങളിൽ പങ്കെടുക്കാൻ അംഗ അസോസിയേഷനുകളിൽ നിന്നുമായി റെക്കോർഡ് കായിക താരങ്ങളാണ് ഇത്തവണ രജിസ്റ്റർ ചെയ്തിരിക്കുന്നത്
യുക്മ ഡോ. സൈമൺസ് അക്കാദമി ഓഫ് സയൻസ് നോർത്ത് വെസ്റ്റ് റീജിയൺ കായികമേള ശനിയാഴ്ച വാറിംഗ്ടണിൽ…..ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക്
അനിൽ ഹരി (പി ആർ ഒ, യുക്മ നോർത്ത് വെസ്റ്റ് റീജിയൺ) മികവിനെയും മത്സരാത്മകതയെയും ആഘോഷിക്കാൻ യുക്മ നോർത്ത് വെസ്റ്റ് റീജിയൺ ഒരുങ്ങുന്നു. യുക്മ ഡോ. സൈമൺസ് അക്കാദമി ഓഫ് സയൻസ് നോർത്ത് വെസ്റ്റ് റീജിയൺ കായികമേളയുടെ അവസാനവട്ട ഒരുക്കങ്ങളിലേക്ക്. യുക്മ നോർത്ത് വെസ്റ്റ് റീജിയൻ്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പേർ മത്സരിക്കാൻ രജിസ്റ്റർ ചെയ്തിരിക്കുന്നതിനാൽ മത്സരം ആവേശമാകുമെന്നുറപ്പാണ്. യുക്മ ഡോ. സൈമൺസ് അക്കാദമി ഓഫ് സയൻസ് നോർത്ത് വെസ്റ്റ് റീജിയൺ കായികമേളയുടെ അവസാനവട്ട ഒരുക്കങ്ങളിലേക്ക്. രജിസ്ട്രേഷൻ
യുക്മ വെയിൽസ് റീജിയണൽ കായികമേളയ്ക്ക് ആവേശോജ്വല പരിസമാപ്തി; വെല്ലുവിളിയായെത്തിയ കാലാവസ്ഥയെ അവഗണിച്ച് കായികതാരങ്ങൾ, കിരീടനേട്ടവുമായി ന്യൂപോർട്ട്, റണ്ണർ ആപ്പായി മെർത്യർ, മൂന്നാം സ്ഥാനത്തു അബെർഗവാനി.
ബെന്നി അഗസ്റ്റിൻ കാർഡിഫ്: യുക്മ ദേശീയ സ്പോർട്സിനോടനുബന്ധിച്ചു നടത്തിയ യുക്മ വെയിൽസ് റീജിയന്റെ ഈ വർഷത്തെ റീജിയണൽ കായികമേള ആവേശോജ്ജ്വല പരിസമാപ്തി. അതിവിപുലമായി ജൂൺ 6 ശനിയാഴ്ച മെർത്താറിൽ വച്ച് നടന്ന കായികമേളയിൽ പ്രതികൂല കാലാവസ്ഥയെയും അവഗണിഗണിച്ചു കൊണ്ടാണ് കായികതാരങ്ങൾ ട്രാക്കിലിറങ്ങിയത്. കായികമേളയിൽ ചാമ്പ്യൻ കിരീടം ന്യൂപോർട് കേരള കമ്മ്യൂണിറ്റി (NKC) 172 പോയിന്റോടെ കരസ്ഥമാക്കി. മെർത്യർ മലയാളി കൾച്ചറൽ അസോസിയേഷൻ (MMCA) 147 പോയിന്റോടെ രണ്ടാം സ്ഥാനവും അബർഗവാനി മേഖല മലയാളി അസോസിയേഷൻ (AMMA)Jwala
‘ജ്വാല മിസ്സ് & മിസ്സിസ് മലയാളി’ ബ്യൂട്ടി പജൻറ്, ബോളിവുഡ് ഡാൻസ് മൽസരങ്ങൾ ക്രോയിഡനിൽ!
ക്രോയ്ഡോൺ: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ക്രോയിഡനിലെ കേരള കൾച്ചറൽ ആൻറ് വെൽഫയർ അസോസിയേഷൻറെ വനിതാ വിഭാഗമായ ‘ജ്വാല’ മാർച്ച് 16 ന് ബ്യൂട്ടി പജൻറും ബോളിവുഡ് ഡാൻസ് മൽസരവും സംഘടിപ്പിക്കുന്നു. യുകെയിൽ ദേശീയാടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്ന ഇവൻറുകളിൽ ബ്യൂട്ടി പജൻറ് ‘ജ്വാല മിസ്സ് & മിസ്സിസ് മലയാളി’ എന്ന ടൈറ്റിലിൽ മലയാളി പശ്ചാത്തലമുള്ള വനിതകൾക്കു മാത്രമായും, ബോളിവുഡ് ഡാൻസ് സമൂഹത്തിലെ എല്ലാ ഭാഷാവിഭാഗങ്ങൾക്കും ആയിട്ടായിരിക്കും സംഘടിപ്പിക്കപ്പെടുന്നത്. കലാസാംസ്കാരിക പ്രവർത്തനങ്ങൾക്കു പുറമേ സട്ടൻ റോയൽ മാർസൻ കാൻസർ ഹോസ്പിറ്റലിനായുള്ള ചാരിറ്റി-
ഇനി മെസഞ്ചര്‍ എസ്എംഎസിനെ പിന്തുണയ്ക്കില്ല
ആന്‍ഡ്രോയിഡ് ഉപയോക്താക്കാള്‍ക്ക് അവരുടെ ഡിഫോള്‍ട്ട് എസ്എംഎസ് ആപ്പായി മെസഞ്ചര്‍ തെരഞ്ഞെടുക്കാനാകില്ലെന്ന് മെറ്റ. അടുത്തമാസം 28 മുതല്‍ മെസഞ്ചര്‍ എസ്എംഎസിനെ പിന്തുണക്കില്ലെന്നാണ് മെറ്റ അറിയിച്ചിരിക്കുന്നത്. 2016ലാണ് എസ്എംഎസ് സന്ദേശങ്ങള്‍ സ്വീകരിക്കാനുള്ള ഫീച്ചര്‍ മെസഞ്ചറിലെത്തിയത്. ഫോണിന്റെ ഡിഫോള്‍ട്ട് സന്ദേശമയയ്ക്കല്‍ ആപ്പ് വഴി നിങ്ങള്‍ക്ക് സെല്ലുലാര്‍ നെറ്റ്വര്‍ക്കിലൂടെ എസ്എംഎസ് സന്ദേശങ്ങള്‍ അയയ്ക്കാനും സ്വീകരിക്കാനും കഴിയും. എന്നാല്‍ നിങ്ങളുടെ എസ്എംഎസ് റീഡയറക്ട് ചെയ്യാന്‍ നിങ്ങള്‍ മറ്റൊരു സന്ദേശമയയ്ക്കല്‍ ആപ്പ് തിരഞ്ഞെടുത്തില്ലെങ്കിലും, അവ സ്വയമേ നിങ്ങളുടെ ഫോണിന്റെ ഡിഫോള്‍ട്ട് സന്ദേശമയയ്ക്കല്‍ ആപ്പിലേക്ക് പോകുന്നതായിരിക്കും. മാര്‍ക്ക്
-
മാസപ്പടി വിവാദം; പട്ടികയില്‍ യുഡിഎഫ് നേതാക്കളും; വിവാദം കത്തിക്കേണ്ടെന്ന് പ്രതിപക്ഷ തീരുമാനം
മുഖ്യന്ത്രി പിണറായി വിജയന്റെ മകള്‍ വീണയ്ക്ക് മാസപ്പടിയായി 1.72 കോടിയായി നല്കിയ സംഭവത്തില്‍ കൂടുതല്‍ രേഖകള്‍ പുറത്ത്. സിഎംആര്‍എല്ലിന്റെ പട്ടികയില്‍ പ്രതിപക്ഷ നേതാക്കളുടെ പേരുകളും. രാഷ്ട്രീയനേതാക്കള്‍, പോലീസ്, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, മാധ്യമസ്ഥാപനങ്ങള്‍ എന്നിവയ്ക്കെല്ലാം പണം നല്‍കിയതിന്റെ വിവരങ്ങളാണ് ആദായനികുതിവകുപ്പ് കണ്ടെത്തിയത്. രാഷ്ട്രീയക്കാര്‍ക്ക് പണം നല്‍കിയത് ബിസിനസ് സുഗമമാക്കാനെന്നാണ് കമ്പനിയുടെ വിശദീകരണം. പട്ടികയില്‍ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി എന്നിവരുടെ പേരുകളും മുഖ്യമന്ത്രി പിണറായി വിജയന്റെ പേരും ഉണ്ട്. 2019ല്‍ കമ്പനി സി.എഫ്.ഒ. കെ.എസ്
-
യുക്മ സാംസ്ക്കാരികവേദിയുടെ ജ്വാല ഇ മാഗസിൻ ഈസ്റ്റർ – വിഷു ലക്കം പ്രസിദ്ധീകരിച്ചു…………. വ്യത്യസ്തതകളുടെ നേർക്കാഴ്ചയായി കാക്കനാടന്റെ മുഖചിത്രം….
സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ) ലോക പ്രവാസി മലയാളികളുടെ പ്രിയ ഓൺലൈൻ പ്രസിദ്ധീകരണമായ ജ്വാല ഇ-മാഗസിന്റെ മാർച്ച് ലക്കം പ്രസിദ്ധീകരിച്ചു. ഈസ്റ്റർ – വിഷു ആശംസകളുമായി പുറത്തിറങ്ങിയ “ജ്വാല” എഴുപത്തിയൊന്നാം പതിപ്പിന്റെ മുഖചിത്രം സുപ്രസിദ്ധ കഥാകാരൻ യശഃശരീരനായ കാക്കനാടൻ ആണ്. പ്രസിദ്ധീകരണത്തിന്റെ ഏഴാം വർഷം, വെല്ലുവിളികളെ സധൈര്യം ഏറ്റെടുത്ത് എഴുപത്തിയൊന്നാം പതിപ്പ് പ്രസിദ്ധീകരിക്കാൻ കഴിയുകയെന്ന അഭിമാനകരമായ നേട്ടം കൈവരിച്ച വേളയിൽ, ജ്വാല ഇ – മാഗസിന്റെ വളർച്ചയിൽ പിന്നിൽ നിന്ന് സഹായിച്ചവരെ
uukma special
യുക്മ കേരളപൂരം വള്ളംകളി 2026 ആഗസ്റ്റ് 15 ന് …..യുകെയിലെ ഏറ്റവും വലിയ ജനകീയ മഹോത്സവത്തിന് അണിയറയിൽ ഒരുങ്ങുന്നത് മെഗാതിരുവാതിരയും നിരവധി കേരളീയ കലാരൂപങ്ങളും…….
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) എട്ടാമത് യുക്മ കേരളപൂരം വള്ളംകളി ആഗസ്റ്റ് 15 ന് റോഥർഹാമിലെ മാൻവേഴ്സ് തടാകത്തിൽ ആവേശത്തിരമാലകൾ തീർക്കുമ്പോൾ തടാകക്കരയിലെ വേദിയിൽ കലയുടെ മഴവിൽ മനോഹാരിത തീർക്കുവാൻ അണിയറയിൽ ഒരുങ്ങുന്നത് മെഗാ തിരുവാതിരയും നിരവധി കേരളീയ കലാരൂപങ്ങളുമാണ്. കേരളത്തിൻ്റെ തനത് കലാരൂപങ്ങളായ തിരുവാതിര മുതൽ തെയ്യം വരെ വൈവിദ്ധ്യം നിറഞ്ഞ കലകളോടൊപ്പം സംഗീതവും ബോളിവുഡ് നൃത്തങ്ങളും കോർത്തിണക്കി ഉത്സവാന്തരീക്ഷം തീർക്കുവാനുള്ള തയ്യാറെടുപ്പുകൾ നടന്ന് വരികയാണ്. യുക്മ കേരളപൂരം വള്ളംകളിയ്ക്ക് തുടക്കം-
യുക്മ കേരളപൂരം വള്ളംകളി – 2026 ആഗസ്റ്റ് 15 ന് റോഥർഹാമിലെ മാൻവേഴ്സ് തടാകത്തിൽ…..’മണവാട്ടി’ എട്ടാമത് യുക്മ വള്ളംകളിയുടെ ബീവറേജ് പാർട്ട്ണർ
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) എട്ടാമത് യുക്മ കേരളപൂരം വള്ളംകളിയുടെ ഒരുക്കങ്ങൾ ദൃതഗതിയിൽ തുടങ്ങിയതായി യുക്മ പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി ജയകുമാർ നായർ, ട്രഷറർ ഷീജോ വർഗ്ഗീസ് എന്നിവർ അറിയിച്ചു. രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി മത്സരവുമായി ബന്ധപ്പെട്ട മറ്റ് തയ്യാറെടുപ്പുകൾ, അതിവേഗം തുടങ്ങികഴിഞ്ഞിരിക്കുകയാണ്. 2026 ആഗസ്റ്റ് 15 ന് നടക്കുന്ന കേരളപൂരം വള്ളംകളിയുടെ ബീവറേജ് പാർട്ട്ണറായി സഹകരിക്കുന്നത് ആഗോള മദ്യ മത്സരങ്ങളിൽ തിളങ്ങിയ മലയാളിയുടെ നാടൻ വാറ്റായ ‘മണവാട്ടി’യാണ്
-
യുക്മ – തെരേസാസ് `ഓണച്ചന്തം മലയാളി സുന്ദരി’ സീസൺ 2 മത്സരാർത്ഥികളെ ക്ഷണിക്കുന്നു…. മത്സരം യുക്മ കേരളപൂരം വള്ളംകളി വേദിയിൽ….
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുക്മ – തെരേസാസ് ലണ്ടൻ “ഓണച്ചന്തം മലയാളി സുന്ദരി” സീസൺ 2 വിന് വേദിയൊരുങ്ങുന്നു. യുക്മയും യുകെയിലെ പ്രമുഖ മലയാളി വസ്ത്ര ബ്രാൻഡായ തെരേസാസ് ലണ്ടനും ചേർന്ന് സംഘടിപ്പിക്കുന്ന ഈ മലയാളി സുന്ദരി മത്സരം ആഗസ്റ്റ് 15 ന് യുക്മ കേരളപൂരം വള്ളംകളിയോട് അനുബന്ധിച്ചാണ് നടക്കുന്നത്. പ്രശസ്ത ഫാഷൻ ഷോ ഡയറക്ടർ കമൽ രാജ് മാണിക്കത്താണ് ഇത്തവണയും മത്സരത്തിന് നേതൃത്വം നൽകുന്നത്. യുക്മ വനിത വിഭാഗമായ ‘യുക്മ
-
ഇന്ന് വിവാഹിതരാകുന്ന ജിസ് മറിയ ടിറ്റോയ്ക്കും അതുൽ ആന്റണിക്കും യുക്മ കുടുംബത്തിന്റെ മംഗളാശംസകൾ
യുക്മ മുൻ ദേശീയ ഭാരവാഹിയും യുക്മയിൽ സജീവ സാന്നിധ്യവുമായ ടിറ്റോ തോമസിന്റെയും ഡെസി ടിറ്റോയുടെയും മകൾ ജിസ് മറിയ ടിറ്റോ ഇന്ന് വിവാഹിതയാകുന്നു. വാണിയംപാറ വലിയപ്ലാക്കൽ ഹൗസിൽ ആന്റണി സേവ്യറിന്റെയും ഷിനോ ആന്റണിയുടെയും മകൻ അതുൽ ആന്റണിയാണ് വരൻ. ഇന്ന് രാവിലെ പതിനൊന്നര മണിക്ക് പന്താലംപാടം നിത്യസഹായ മാതാ ദേവാലയത്തിലാണ് വിവാഹ ചടങ്ങുകൾ നടക്കുക. ഇന്ന് വിവാഹിതരാകുന്ന ജിസിനും അതുലിനും യുക്മ നാഷണൽ കമ്മിറ്റി, സൌത്ത് വെസ്റ്റ് റീജിയണൽ കമ്മിറ്റി അംഗങ്ങളോടൊപ്പം മുഴുവൻ യുക്മ കുടുംബാംഗങ്ങളുടെയും സ്നേഹവും
Featured News
ചരിത്രം പിറക്കുന്ന നിമിഷങ്ങളിൽ സജീഷ് ടോം ബേസിംഗ്സ്റ്റോക്ക് ഡെപ്യൂട്ടി മേയറായി ചുമതലയേറ്റു……. യു കെ മലയാളി സമൂഹത്തിന് ഇത് ഇരട്ടി മധുരം
സ്വന്തം ലേഖകൻ ലണ്ടൻ: കഴിഞ്ഞ ആഴ്ച നടന്ന യു കെ പ്രാദേശീയ തെരഞ്ഞെടുപ്പിൽ ഹാംഷയർ കൗണ്ടിയിലെ ഏക ലേബർ പാർട്ടി കൗൺസിലറായി ജയിച്ചു കയറിയ സജീഷ് ടോം, ബേസിംഗ്സ്റ്റോക്ക് ബറോ കൗൺസിലിന്റെ പുതിയ ഡെപ്യൂട്ടി മേയറായി ചുമതല ഏറ്റുകൊണ്ടു ചരിത്രം രചിച്ചിരിക്കുകയാണ്. ഒരേ സമയം കൗണ്ടി കൗൺസിലിലും ബറോ കൗൺസിലിലും അംഗമാകുക എന്നത് തന്നെ വിരളമാണെന്നിരിക്കെ, അതിനൊപ്പം ഒരു ബറോയുടെ ഡെപ്യൂട്ടി മേയർകൂടി ആവുക എന്നത് യു കെ രാഷ്ട്രീയത്തിൽ തന്നെ അപൂർവ്വമാണ്. ഈ അപൂർവ്വതയിലേക്കാണ് പ്രവാസി-
കുടിയേറ്റ വിരുദ്ധർ അഴിഞ്ഞാടിയ യു കെ പ്രാദേശീയ തെരഞ്ഞെടുപ്പിൽ മലയാള പെരുമയുമായി സജീഷ് ടോമിന് മിന്നും വിജയം……. ഹാംഷയർ കൗണ്ടി കൗൺസിലിലെ ഒരേ ഒരു ലേബർ കൗൺസിലർ ഇനി സജീഷ്
സുജു ജോസഫ് ലണ്ടൻ: ഇംഗ്ലണ്ടിലെ പ്രാദേശീയ തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവരുമ്പോൾ രാജ്യത്തെ മൂന്നാമത്തെ ഏറ്റവും വലിയ കൗണ്ടി ആയ ഹാംഷയർ കൗണ്ടി കൗൺസിലിലേക്ക് മലയാളിയായ സജീഷ് ടോമിന്റെ വിജയം ശ്രദ്ധേയമാകുന്നു. ആകെയുള്ള എഴുപത്തിഎട്ട് സീറ്റുകളിൽനിന്ന് വിജയിച്ച ഒരേ ഒരു ലേബർ പാർട്ടി കൗൺസിലർ ആണ് സജീഷ്. ബ്രിട്ടൻ ഭരിക്കുന്ന ലേബർ പാർട്ടിക്ക് കനത്ത തിരിച്ചടി നേരിട്ട പ്രാദേശീയ തെരഞ്ഞെടുപ്പിൽ, തീവ്ര വലതുപക്ഷ നിലപാടുള്ള റീഫോം പാർട്ടി വമ്പിച്ച വിജയം നേടി മുന്നേറുമ്പോഴാണ് സകല പ്രവചനകളെയും കാറ്റിൽ പറത്തിക്കൊണ്ട്
-
കിളിമഞ്ചാരോ കീഴടക്കി യുകെ മെഡിക്കൽ വിദ്യാർത്ഥിനിയായ പൂജ, ഒപ്പം റിനീഷും മാക്സിയും; ഇനിയും വലിയ ലക്ഷ്യങ്ങള്‍
ഏറെ ദുർഘടമായ കിളിമഞ്ചാരോ പർവതം കീഴടക്കി യുകെ മലയാളികളുടെയാകെ അഭിമാനമായി മാറിയിരിക്കുകയാണ് വെയ്ൽസിൽ നിന്നുള്ള മലയാളി മെഡിക്കൽ വിദ്യാർത്ഥിനിയായ പൂജ. ഇന്റേൺഷിപ്പിന്റെ ഭാഗമായി ടാൻസാനിയയിലെത്തിയ പൂജ രണ്ടാഴ്ച്ച അവധിയുണ്ടായതിനെത്തുടർന്നാണ് കിളിഞ്ചാരോ ലക്ഷ്യമിട്ടത്. യുകെയിലെ വെയ്ൽസിൽ നിന്നുള്ള നൃത്താധ്യാപികയായ ജിഷയുടെയും മധു മോഹന്റെയും മകളാണ് പൂജ മധുമോഹൻ. മിഡിൽ ഈസ്റ്റിൽ ജോലി ചെയ്യുന്ന മാക്സിയും ടാൻസാനിയയിൽ ജോലി ചെയ്യുന്ന റിനീഷുമാണ് സംഘത്തിലെ മറ്റു രണ്ടുപേർ. 5895 മീറ്റർ ഉയരം, ആഫ്രിക്കയുടെ മുകളിൽ അഭിമാനമായി നിലകൊള്ളുന്ന മൗണ്ട് കിളിമഞ്ചാരോ ഇക്കഴിഞ്ഞ
-
പീറ്റർബറോയിൽ രാഷ്ട്രീയ മാറ്റത്തിന്റെ മുഴക്കം: ‘റീഫോം യുകെ’ മുന്നേറ്റത്തിനിടെ റാവൻസ്തോർപ് വാർഡിൽ മലയാളി സ്ഥാനാർത്ഥി ആഷ്ലി ഫിലിപ്പ് ജനവിധി തേടുന്നു
റോമി കുര്യാക്കോസ് പീറ്റർബറോ: ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകളായി നിലനിന്നുവരുന്ന പരമ്പരാഗത ശക്തിസമവാക്യങ്ങൾക്കെതിരെ പുതിയ രാഷ്ട്രീയ തരംഗം ഉയർന്നുവരുന്നുവെന്ന സൂചനകളാണ് ഇപ്പോൾ ദൃശ്യമാകുന്നത്. ആ മാറ്റത്തിന്റെ മുഖമായി ശക്തിപ്രാപിച്ച് മുന്നേറുകയാണ് റീഫോം യു കെ. പ്രധാന പാർട്ടികളായ കൺസർവേറ്റീവ്-ലേബർ ആധിപത്യത്തിന് ഇടയിൽ ഒരു ബദൽ രാഷ്ട്രീയ ശബ്ദമായി ഉയർന്ന് വരുന്ന ഈ പാർട്ടിയുടെ വളർച്ച, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ പ്രാദേശിക തെരഞ്ഞെടുപ്പുകളെയും കൂടുതൽ ശ്രദ്ധേയമാക്കുകയാണ്. ഈ സാഹചര്യത്തിലാണ് മെയ് 7ന് നടക്കുന്ന പീറ്റർബറോ സിറ്റി കൗൺസിൽ തിരഞ്ഞെടുപ്പിൽ റാവൻസ്തോർപ്പ്
Most Read
അശാന്തിയിൽ നോർത്തേൺ അയർലൻഡ്; കുടിയേറ്റ വിരുദ്ധ പ്രക്ഷോഭകരെ പിരിച്ചുപിടാൻ ജലപീരങ്കി പ്രയോഗിച്ചു
ബെൽഫാസ്റ്റ്: വടക്കൻ അയർലണ്ടിൽ രണ്ടാം രാത്രിയിൽ നടന്ന കുടിയേറ്റ വിരുദ്ധ പ്രതിഷേധത്തിനിടെ പോലീസ് കലാപകാരികൾക്കെതിരെ ജലപീരങ്കി ഉപയോഗിച്ചു.ബെൽഫാസ്റ്റിന് എട്ട് മൈൽ വടക്കുള്ള ന്യൂടൗണബെയ്ക്ക് സമീപമുള്ള സാൻഡിനോസ് റൗണ്ട്എബൗട്ടിന് സമീപം ഒരു ട്രക്ക് കത്തിക്കുകയും ഇഷ്ടികകളും പെട്രോൾ ബോംബുകളും എറിയുകയും ചെയ്ത 300 ഓളം വരുന്ന ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ഡെറിയിലും കൊളറൈനിലും അശാന്തി റിപ്പോർട്ട് ചെയ്യപ്പെട്ടു. തിങ്കളാഴ്ച രാത്രി വടക്കൻ ബെൽഫാസ്റ്റിൽ ഒരു വ്യക്തിക്ക് ഗുരുതരമായി പരിക്കേറ്റതിനെത്തുടർന്ന് ജനക്കൂട്ടം വംശീയ ന്യൂനപക്ഷങ്ങളെ ലക്ഷ്യം-
അഹമ്മദാബാദ് എയർ ഇന്ത്യ അപകടം ദുരന്തത്തിന് ഒരു വർഷം; സത്യസന്ധവും സുതാര്യവുമായ റിപ്പോർട്ട് ആവശ്യപ്പെട്ട് അപകടത്തിൽ നിന്ന് രക്ഷപ്പെട്ട ഏക വ്യക്തിയായ വിശ്വാഷ് കുമാർ
ലണ്ടൻ: 2025 ജൂണിൽ 260 പേരുടെ മരണത്തിനിടയാക്കിയ എയർ ഇന്ത്യ വിമാനാപകടത്തിൽ നിന്ന് രക്ഷപ്പെട്ട ഏക വ്യക്തി, ദുരന്തത്തിന് ഒരു വർഷം കഴിഞ്ഞ് “സത്യസന്ധത, സുതാര്യത, ഉത്തരങ്ങൾ” എന്നിവ ആവശ്യപ്പെട്ടുകൊണ്ടും തന്റെ മാനസിക മുറിവുകളെയും സാമ്പത്തിക ബുദ്ധിമുട്ടുകളെയും കുറിച്ച് മാധ്യമങ്ങൾക്ക് മുന്നിൽ സംസാരിക്കുകയും ചെയ്തു. അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെ ബോയിംഗ് 787 ഡ്രീംലൈനർ ഒരു മെഡിക്കൽ കോളേജിൽ ഇടിച്ച സംഭവത്തിൽ നിന്ന് രക്ഷപ്പെട്ട ഏക വ്യക്തിയായ ബ്രിട്ടീഷ് പൗരനായ വിശ്വഷ് കുമാർ രമേശ് തന്റെ
-
കെയർ വർക്കർമാരുടെ വിസ നിയമങ്ങൾ മാറ്റുന്നത് നീതീകരിക്കാൻ കഴിയില്ലെന്ന് മുൻ ഉപപ്രധാനമന്ത്രി ആഞ്ചല റെയ്നർ
ലണ്ടൻ: യുകെയിൽ ഇതിനകം താമസിക്കുന്ന കുടിയേറ്റക്കാർക്കുള്ള വിസ നിയമങ്ങൾ മാറ്റുന്നത് തെറ്റായ കാര്യമാണെന്ന് മുൻ ഉപപ്രധാനമന്ത്രി ആഞ്ചല റെയ്നർ പറഞ്ഞു. ലേബർ സർക്കാരിന്റെ ചില കുടിയേറ്റ നയങ്ങളെ വിമർശിച്ചുകൊണ്ടാണ് ആഞ്ചല റെയ്നർ രംഗത്ത് വന്നത്. യുകെയിലുള്ള കെയർ സ്റ്റാഫിനെ സ്ഥിരമായി സ്ഥിരതാമസമാക്കാൻ അനുവദിക്കുന്നതിന് മുമ്പ് നിലവിലെ അഞ്ച് വർഷത്തിന് പകരം 15 വർഷം വരെ കാത്തിരിക്കാൻ നിർബന്ധിക്കുന്നത് ബ്രിട്ടീഷ് വിരുദ്ധമാണെന്ന് റെയ്നർ ദേശീയ മാധ്യമമായ ബിബിസിയോട് പറഞ്ഞു. ഇവിടെ ജീവിതം നയിച്ച ആളുകളുടെ മേൽ മുൻകാല നടപടി
-
കത്തിക്കുത്താക്രമണത്തെത്തുടർന്ന് ബെൽഫാസ്റ്റിൽ കലാപം; വീടുകൾക്കും വാഹനങ്ങൾക്കും തീയിട്ട് കുടിയേറ്റ വിരുദ്ധ പ്രതിഷേധക്കാർ
ബെൽഫാസ്റ്റ്: നോർത്തേൺ അയർലണ്ടിലെ ബെൽഫാസ്റ്റിൽ കത്തിക്കുത്താക്രമണത്തെത്തുടന്ന് കലാപം.അനധികൃത കുടിയേറ്റക്കാരനായ ഒരാൾ സ്വദേശിയെ കുത്തി പരിക്കേൽപ്പിച്ചതിനെത്തുടർന്നാണ് കുടിയേറ്റ വിരുദ്ധ പ്രക്ഷോഭകർ ആക്രമണം അഴിച്ചു വിട്ടത്. വീടുകൾക്ക് തീയിടുകയും ഒരു ബസ് കത്തിക്കുകയും ചെയ്തതിനെ തുടർന്ന് ബെൽഫാസ്റ്റിൽ നടന്ന അശാന്തിയെ തികച്ചും ക്രൂരത എന്നാണ് വടക്കൻ അയർലണ്ടിന്റെ ഫസ്റ്റ് മിനിസ്റ്റർ വിശേഷിപ്പിച്ചത്.തിങ്കളാഴ്ച രാത്രിയിൽ നടന്ന കത്തിക്കുത്തിനെ തുടർന്നാണ് നഗരത്തിൽ കലാപം പൊട്ടിപ്പുറപ്പെട്ടത്. കൊലപാതകശ്രമത്തിന് കേസെടുത്ത് ഒരാളെ പിന്നീട് കോടതിയിൽ ഹാജരാക്കും. ആക്രമണകാരിയെ സുഡാനി പൗരനാണെന്ന് പോലീസ് പറഞ്ഞു. 2023 ൽ
Obituary
വീണ്ടും കാട്ടാന ആക്രമണത്തിൽ ഒരു മരണം; തിരുനെല്ലിയിൽ തോട്ടം തൊഴിലാളിയ്ക്ക് ദാരുണാന്ത്യം
വയനാട് തിരുനെല്ലി കാട്ടികുളത്ത് കാട്ടാന ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു. തോട്ടം തൊഴിലാളിയായ വെള്ളാഞ്ചേരി സ്വദേശി രാജു (50) ആണ് മരിച്ചത്. ഇന്ന് രാവിലെയോടെ ജനവാസ മേഖലയിൽ ഇറങ്ങിയ ഒറ്റയാനെ തുരത്തുന്നതിനിടെ ആനയുടെ മുന്നിൽ പെടുകയായിരുന്നു. കാട്ടാനയുടെ ആക്രമണത്തിൽ രാജുവിന്റെ വാരിയലിനും ആന്തരികാവയവങ്ങൾക്കും ഗുരുതരമായ തകരാറുകൾ സംഭവിച്ചിരുന്നു. ആന തുമ്പിക്കൈ കൊണ്ട് തട്ടി ഇയാളെ 20 മീറ്ററുകളോളം വലിച്ച് കൊണ്ടുപോകുകയായിരുന്നു. പരുക്കേറ്റ ഉടൻ തന്നെ മാനന്തവാടി മെഡിക്കൽ കോളജിൽ ചികിത്സയ്ക്കായി പ്രവേശിപ്പിക്കുകയായിരുന്നു. ഏറെ മണിക്കൂറുകൾ ഭീതി പരത്തിയ-
സ്റ്റോക്ക് ഓൺ ട്രെൻ്റിലെ ആദ്യകാല മലയാളി ജോൺ മത്തായിയുടെ മാതാവ് മറിയാമ്മ മത്തായി നാട്ടിൽ നിര്യാതയായി
പുന്നവേലി: സ്റ്റോക്ക് ഓൺ ട്രെൻ്റിലെ ആദ്യകാല മലയാളി ജോൺ മത്തായിയുടെ മാതാവും നാറാണത്ത് കണിയാപുരയിടം കുടുംബാംഗമായ കെ ജെ മത്തായി ( സണ്ണി) യുടെ ഭാര്യയുമായ മറിയാമ്മ മത്തായി (കുഞ്ഞുഞ്ഞമ്മ – 86) നിര്യാതയായി. പരേത അമ്പാട്ട് കുറ്റിയാനിക്കൽ കുടുംബാംഗമാണ്. മൃതസംസ്കാരം നാളെ വ്യാഴാഴ്ച (11/06/2026) രാവിലെ എട്ടുമണിക്ക് ഭവനത്തിൽ കൊണ്ടുവരുകയും 11:30 AM മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ചില്ലാകുന്ന് ബ്രദറൻ സെമിത്തേരിയിൽ നടത്തുന്നതുമാണ്. മക്കൾ ജോൺ മത്തായി (ജോണിക്കുട്ടി), സൂസൻ വർഗീസ് (ജെസ്സി). മരുമക്കൾ
-
നോർവിച്ചിൽ മലയാളി ബാലിക മരണമടഞ്ഞു; നാലുവയസുകാരി ഹെലന് റോസിന്റെ വിയോഗത്തിന്റെ ഞെട്ടലിൽ മാതാപിതാക്കൾ
നോർവിച്ച്: നോർവിച്ചിൽ മലയാളി ബാലിക മരണമടഞ്ഞു. നാലുവയസുകാരി ഹെലന് റോസിന്റെ വിയോഗം താങ്ങാനാവാതെയാണ് കുടുംബം. കണ്ണൂര്‍ ജില്ലയിലെ കാക്കയങ്ങാട് സ്വദേശികളായ അബിന്‍ ടോം-ക്ലാരിറ്റ് ജോര്‍ജ് ദമ്പതികളുടെ ഇളയമകളായ ഹെലന് റോസാണ് ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങിയത്. മൂന്നു വര്‍ഷം മുമ്പ് തൊഴില്‍ ആവശ്യാര്‍ത്ഥം ക്ലാരിറ്റ് യുകെയിലെത്തുകയും തുടര്‍ന്ന് അബിനും യുകെയിലെത്തുകയായിരുന്നു.ഒരു വര്‍ഷം മുമ്പാണ് ഹെലനും ഏഴുവയസ്സുകാരനായ സഹോദരന് ജുവാനും മാതാപിതാക്കള്‍ക്കൊപ്പം യുകെയില്‍ എത്തിയത്. സന്തോഷകരമായി മുന്നേറിക്കൊണ്ടിരുന്ന കുടുംബജീവിതത്തിനിടെയാണ് ഈ അപ്രതീക്ഷിത ദുരന്തം സംഭവിച്ചത്. കഴിഞ്ഞ ബുധനാഴ്ച രാത്രി കട്ടിലില്‍
-
ആലപ്പുഴയിൽ രണ്ട് വാഹനാപകടങ്ങളിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം
ആലപ്പുഴയിൽ രണ്ട് വാഹനാപകടങ്ങളിലായി മൂന്ന് പേർക്ക് ദാരുണാന്ത്യം. പഴവീട്ടിലും പക്കി ജങ്ഷനിലുമായി നടന്ന അപകടങ്ങളിൽ മുഹമ്മ പാന്തേഴം സ്വദേശി സുധീഷ് (35), കൈനകരി സ്വദേശികളായ ഡാനിയേൽ ജോൺ(54), ജോമോൻ(45) എന്നിവരാണ് മരിച്ചത്. പഴവീട്ടിൽ തട്ടുകടയിൽ ചായ കുടിച്ചു നിൽക്കുമ്പോളായിരുന്നു നിയന്ത്രണം വിട്ട കാറിടിച്ച് സുധീഷ് മരിക്കുന്നത്. സംഭവ സ്ഥലത്ത് വെച്ച് തന്നെ സുധീഷ് മരിക്കുകയായിരുന്നു. നിയന്ത്രണം നഷ്ടമായ കാർ സ്കൂട്ടറിലും ബൈക്കിലും ഇടിച്ച ശേഷമാണ് യുവാവിന്റെ ദേഹത്തേക്ക് പാഞ്ഞു കയറിയത്. ആലപ്പുഴ-ചങ്ങനാശ്ശേരി എ.സി റോഡിൽ പക്കി ജംഗ്ഷനിൽ
Wishes
ഇന്ന് വിവാഹിതരാകുന്ന ജിസ് മറിയ ടിറ്റോയ്ക്കും അതുൽ ആന്റണിക്കും യുക്മ കുടുംബത്തിന്റെ മംഗളാശംസകൾ
യുക്മ മുൻ ദേശീയ ഭാരവാഹിയും യുക്മയിൽ സജീവ സാന്നിധ്യവുമായ ടിറ്റോ തോമസിന്റെയും ഡെസി ടിറ്റോയുടെയും മകൾ ജിസ് മറിയ ടിറ്റോ ഇന്ന് വിവാഹിതയാകുന്നു. വാണിയംപാറ വലിയപ്ലാക്കൽ ഹൗസിൽ ആന്റണി സേവ്യറിന്റെയും ഷിനോ ആന്റണിയുടെയും മകൻ അതുൽ ആന്റണിയാണ് വരൻ. ഇന്ന് രാവിലെ പതിനൊന്നര മണിക്ക് പന്താലംപാടം നിത്യസഹായ മാതാ ദേവാലയത്തിലാണ് വിവാഹ ചടങ്ങുകൾ നടക്കുക. ഇന്ന് വിവാഹിതരാകുന്ന ജിസിനും അതുലിനും യുക്മ നാഷണൽ കമ്മിറ്റി, സൌത്ത് വെസ്റ്റ് റീജിയണൽ കമ്മിറ്റി അംഗങ്ങളോടൊപ്പം മുഴുവൻ യുക്മ കുടുംബാംഗങ്ങളുടെയും സ്നേഹവും-
ഇസ്രായേൽ പതാകയിൽ സ്വസ്തിക ചിഹ്നം വരച്ച് പോളിഷ് എം.പിയുടെ പ്രതിഷേധം; നടപടിയെ രൂക്ഷമായി വിമർശിച്ച് ഇസ്രായേൽ എംബസി
പോളണ്ട് പാർലമെന്റിൽ അത്യന്തം നാടകീയവും വിവാദപരവുമായ സംഭവങ്ങളാണ് കഴിഞ്ഞ ദിവസം അരങ്ങേറിയത്. തീവ്ര വലതുപക്ഷ പാർട്ടിയായ ‘കോൺഫെഡറേഷൻ’ അംഗം കോൺറാഡ് ബെർകോവിച്ച് ഇസ്രായേൽ പതാകയെ അപമാനിച്ചുകൊണ്ട് രംഗത്തെത്തി. ഇസ്രായേൽ പതാകയുടെ മധ്യത്തിലുള്ള ‘സ്റ്റാർ ഓഫ് ഡേവിഡിന്’ പകരം നാസി ചിഹ്നമായ സ്വസ്തിക വരച്ച പേപ്പർ പതാകയാണ് അദ്ദേഹം സഭയിൽ ഉയർത്തിക്കാട്ടിയത്. മിഡിൽ ഈസ്റ്റിൽ ഇസ്രായേൽ നടത്തുന്നത് ‘അസാധാരണമായ ക്രൂരതയുടെ വംശഹത്യയാണെന്ന്’ ആരോപിച്ച അദ്ദേഹം, നിലവിലെ ഇസ്രായേലിനെ നാസി ജർമ്മനിയുടെ തേർഡ് റീച്ചിനോടാണ് ഉപമിച്ചത്. ഇസ്രായേൽ സൈന്യം തെക്കൻ
-
ഇന്ന് വിവാഹിതരാകുന്ന ഡോ. അപർണയ്ക്കും ഡോ. ഇന്ദ്രജിത്തിനും യുക്മ കുടുംബത്തിൻ്റെ ആശംസകൾ……
മുൻ യുക്മ പ്രസിഡൻ്റ് തൃശ്ശൂർ പെരിഞ്ഞനം പെരിങ്ങത്തറ ഡോ. ബിജു പെരിങ്ങത്തറയുടെയും ഡോ. മായയുടെയും മകൾ ഡോ. അപർണയും കോട്ടയം ആനിക്കാട് ശാരദമന്ദിരം എൻ. അനിൽകുമാറിൻ്റെയും സതി അനിൽകുമാറിൻ്റെയും മകൻ ഡോ. ഇന്ദ്രജിത്തും ഇന്ന് (11/04/2026, ശനിയാഴ്ച) രാവിലെ പതിനൊന്നിനും പന്ത്രണ്ടിനുമിടയ്ക്കുള്ള ശുഭ മുഹൂർതത്തിൽ അങ്കമാലി അഡ്ലക്സ് ഇൻ്റർനാഷണൽ സെൻ്ററിൽ വച്ച് വിവാഹിതരാകുന്നു. ഇന്ന് വിവാഹിതരാകുന്ന ഡോ. അപർണയ്ക്കും ഡോ. ഇന്ദ്രജിത്തിനും യുക്മ നാഷണൽ കമ്മിറ്റി, സൌത്ത് വെസ്റ്റ് റീജിയണൽ കമ്മിറ്റി അംഗങ്ങളോടൊപ്പം മുഴുവൻ യുക്മ കുടുംബാംഗങ്ങളുടെയും
-
യുക്മ നോർത്ത് വെസ്റ്റ് റീജിയൻ ജനറൽ സെക്രട്ടറി സനോജ് വർഗീസിന് ജന്മദിനാശംസകൾ….
ഇന്ന് ജന്മദിനം ആഘോഷിക്കുന്ന യുക്മ നോർത്ത് വെസ്റ്റ് റീജിയൻ ജനറൽ സെക്രട്ടറിയും, നോർത്ത് മാഞ്ചസ്റ്റർ മലയാളി അസോസിയേഷൻ (നോർമ) ജനറൽ സെക്രട്ടറിയുമായ സനോജ് വർഗീസിന് ജന്മദിനത്തിൽ യുക്മ കുടുംബാംഗങ്ങളുടെയും, സുഹൃത്തുക്കളുടേയും, കുടുംബാംഗങ്ങളുടേയും പേരിൽ എല്ലാവിധ നന്മകളും ആയുരാരോഗ്യ സൗഖ്യവും നേരുന്നു. സനോജ് ലിവർപൂൾ ഹാർട്ട് & ചെസ്റ്റ് ഹോസ്പിറ്റലിൽ സീനിയർ കാർഡിയാക് റേഡിയോഗ്രാഫർ ആയി ജോലി ചെയ്തുവരുന്നു. മാഞ്ചസ്റ്ററിനടുത്ത് മിഡിൽടണിലാണ് താമസിക്കുന്നത്. ഭാര്യ സ്മിതാ വർഗീസ് സീനിയർ റേഡിയോഗ്രാഫറായി ബോർട്ടൻ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്നു. ആറാം ക്ലാസ്
Editorial
ബ്രിട്ടനിൽ ദശലക്ഷക്കണക്കിന് ജനങ്ങൾ ഇന്ന് പോളിംഗ് ബൂത്തിലേക്ക്; കുടിയേറ്റം സംബന്ധിച്ച വിഷയങ്ങൾക്ക് പ്രഥമ പരിഗണന
സുജു ജോസഫ് 2024 ലെ പൊതുതെരഞ്ഞെടുപ്പിനു ശേഷമുള്ള ഏറ്റവും വലിയ വോട്ടെടുപ്പിൽ ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, വെയിൽസ് എന്നിവിടങ്ങളിലെ ദശലക്ഷക്കണക്കിന് ജനങ്ങൾ വോട്ടുചെയ്യാൻ ഒരുങ്ങുകയാണ്.സ്കോട്ട്ലൻഡിലെയും വെയിൽസിലെയും വോട്ടർമാർ അവരുടെ ദേശീയ പാർലമെന്റുകൾ കൂടി ആര് ഭരിക്കണമെന്ന് ഇന്ന് തീരുമാനിക്കും. അതേസമയം ഡസൻ കണക്കിന് കൗൺസിലുകളിലും മേയർ സീറ്റുകളിലും ഇംഗ്ലണ്ടിൽ തിരഞ്ഞെടുപ്പ് നടക്കും. ഇന്ന് മെയ് 7 വ്യാഴാഴ്ച രാവിലെ 07:00 നും രാത്രി 22:00 നും ഇടയിൽ വോട്ടെടുപ്പ് നടക്കും. വെള്ളിയാഴ് വെളുപ്പിന് മുതൽ ഫലങ്ങൾ പ്രതീക്ഷിക്കുന്നു.-
ത്യാഗത്തിന്റെ, പങ്കുവയ്ക്കലിന്റെ, സമഭാവനയുടെ മധുരസ്മരണകളില് ഒരു ഈസ്റ്റര്‍ കൂടി…ഏവര്‍ക്കും നിറവാര്‍ന്ന ആശംസകള്‍
എഡിറ്റോറിയൽ ത്യാഗത്തിന്റെ, പങ്കുവയ്ക്കലിന്റെ, സമഭാവനയുടെ മധുരസ്മരണകളില് ഒരു ഈസ്റ്റര്‍ കൂടി വന്നെത്തി… ലോകമാസകലം യുദ്ധത്തിന്റെ അശാന്തി പടരുമ്പോൾഈസ്റ്ററിന്റെ സന്ദേശം സുവ്യക്തമാണ്. ഉയർത്തെഴുന്നള്ളിയ യേശുദേവൻ താൻ ദർശനം നൽകിയ വ്യക്തികൾക്കൊക്കെ ആ മഹത്തായ സന്ദേശം ആശംസിക്കുകയും ചെയ്തിട്ടുണ്ട് – നിങ്ങൾക്ക് സമാധാനം!! അസമാധാനത്തിന്റെ ശക്തികളെ തിരിച്ചറിയാനും ശാന്തിയുടെ ദൂതരാവാനും ഓരോ ഉയിർപ്പുതിരുന്നാളുകളും നമ്മോട് ആവശ്യപ്പെടുന്നു. ജാതിയുടെയോ മതത്തിന്റെയോ രാഷ്ട്രങ്ങളുടെയോ അതിരുകളിൽ ഒതുക്കി നിർത്തപ്പെടേണ്ട ഒന്നല്ല ഈസ്റ്ററിന്റെ സന്ദേശം. അസത്യത്തിൽ സത്യത്തിന്റെയും, ഇരുളിൽ പ്രകാശത്തിന്റെയും ദൂതരാകാനുള്ള ഉൾവിളി നമ്മുടെ കാതുകളിൽ
-
കേരള നിയമസഭാ തിരഞ്ഞെടുപ്പ് 2026; യുകെ മലയാളികൾ പ്രതികരിക്കുന്നു…
ലണ്ടൻ: കേരളം നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആവേശകരമായ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ, ആകാംക്ഷയോടെയാണ് യുകെ മലയാളികളും. പ്രധാന മുന്നണികളുടെ ഭാഗമായി ഇതിനകം തന്നെ വിവിധ കൺവെൻഷനുകളും പ്രവർത്തനങ്ങളും മുന്നണികളുടെ ഭാഗമായി നടന്നു വരികയാണ്. പ്രധാന മുന്നണികളായ എൽ ഡി എഫും യു ഡി എഫും ഇഞ്ചോടിഞ്ച് പോരാട്ടമാണ് മണ്ഡലങ്ങളിൽ നടത്തുന്നത്. അതേസമയം ഇരു മുന്നണികൾക്കും ഏറെ വെല്ലുവിളിയുയർത്തി എൻ ഡി എ യും കളം നിറയുകയാണ്. 2026 കേരള നിയമസഭയിൽ ഏത് മുന്നണി അധികാരത്തിലെത്തുമെന്ന ചർച്ച ഇതിനകം തന്നെ യുകെ
-
റിപ്പബ്ലിക് ദിനാഘോഷ നിറവിൽ ഇന്ത്യ; ഏവർക്കും യുക്മ ദേശീയസമിതിയുടെയും യുക്മ ന്യൂസിന്റെയും റിപ്പബ്ലിക് ദിനാശംസകൾ
ഇന്ത്യയുടെ 77-ാം റിപ്പബ്ലിക് ദിനം (2026 ജനുവരി 26) അഭിമാനത്തോടെ ആഘോഷിക്കുന്ന ഈ വേളയിൽ ഏവർക്കും യുക്മ ദേശീയസമിതിയുടെയും യുക്മ ന്യൂസിന്റെയും ഹൃദയം നിറഞ്ഞ റിപ്പബ്ലിക് ദിനാശംസകൾ നേരുന്നു. ഇന്ത്യൻ ഭരണഘടന നിലവിൽ വന്നതിന്റെയും, ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിന്റെയും ഓർമ്മ പുതുക്കുന്ന ഈ ദിവസം, ദേശസ്നേഹത്താലും ഐക്യത്താലും നമുക്ക് ഒന്നിക്കാം.ഡൽഹിയിലെ കർത്തവ്യ പഥിൽ നടക്കുന്ന വിപുലമായ ആഘോഷങ്ങളോടെ, രാഷ്ട്രപതി ദ്രൗപദി മുർമു ദേശീയ പതാക ഉയർത്തും. യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ, യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ്്
Health
നിപ ജാഗ്രത: 77 പേരുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കി; 11 പേരെ ഹോം ക്വാറന്റീനിലേക്ക് മാറ്റി
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ വീണ്ടും നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ, പ്രതിരോധ നടപടികൾ ശക്തമാക്കി ആരോഗ്യവകുപ്പ്. രോഗബാധയുമായി ബന്ധപ്പെട്ട് നിലവിൽ 77 പേരുടെ സമ്പർക്കപ്പട്ടികയാണ് തയ്യാറാക്കിയിരിക്കുന്നത്. ഇതിൽ 58 പേർ ആരോഗ്യപ്രവർത്തകരും 14 പേർ കുടുംബാംഗങ്ങളുമാണ്. സമ്പർക്കപ്പട്ടികയിലുള്ളവരിൽ 2 പേർ ഹൈയസ്റ്റ് (highest) റിസ്ക് വിഭാഗത്തിലും, 13 പേർ ഹൈ റിസ്ക് (High risk) വിഭാഗത്തിലും, 63 പേർ ലോ റിസ്ക് (Low risk) വിഭാഗത്തിലുമാണുള്ളത്. ഹൈ റിസ്ക് പട്ടികയിലുള്ള 11 പേരോട് നിലവിൽ കർശനമായ ഹോം ക്വാറന്റീനിൽ-
വയനാട്ടിലെ ഷിഗല്ല വ്യാപനം: ആശങ്ക വേണ്ടെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ
വയനാട്ടിലെ ഷിഗല്ല വ്യാപനത്തിൽ ആശങ്ക വേണ്ടെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ. മൂന്ന് പേർക്ക് രോഗം സ്ഥിരികരിച്ചു. രോഗത്തിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. തിളപ്പിച്ചാറിയ വെള്ളം നൽകാത്ത ഹോട്ടലുകൾക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രി കെ മുരളീധരൻ പറഞ്ഞു. ബത്തേരി താലൂക്ക് ആശുപത്രിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമായിരുന്നു പ്രതികരണം ഷിഗല്ല ബാധിച്ച് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന കുട്ടികളുടെ എണ്ണം 38 ആയി. കോളിയാടി എയുപി സ്കൂളിലെ കിണറിലെ വെള്ളത്തിന്റെ പരിശോധന ഫലം നാളെ വരും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പരിസരം
-
ഇന്‍ഷുറന്‍സ് ഉള്ളവരില്‍നിന്നും ആശുപത്രികള്‍ കൂടുതല്‍ കാശ് ഈടാക്കുമോ? യാഥാര്‍ഥ്യം പരിശോധിക്കാം
ഇന്‍ഷുറന്‍സ് ഉള്ളവര്‍ക്ക് ആശുപത്രികള്‍ കൂടുതല്‍ ചാര്‍ജ് ഈടാക്കുന്നുണ്ടോ എന്നത് അല്പം കുഴപ്പിക്കുന്ന ചോദ്യമാണ്. ഇതിന്റെ ഉത്തരമായി ഉണ്ടെന്നോ ഇല്ലെന്നോ പറയാം. സാധാരണയായി മൂന്ന് തരത്തിലുള്ള നിരക്കുകളാണ് ഒരു ആശുപത്രിയില്‍ ഉണ്ടാകാറുള്ളത്. ലിസ്റ്റ് പ്രൈസ് ആശുപത്രി നിശ്ചയിച്ചിട്ടുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണ്. ഒരു ഉല്പന്നത്തിന്റെ പാക്കറ്റില്‍ കാണുന്ന എംആര്‍പി പോലെയാണിതെങ്കിലും, തുക എല്ലാവരും നല്‍കേണ്ടി വരാറില്ല. ഇന്‍ഷുറന്‍സ് കമ്പനികളുമായുള്ള വിലപേശലിനും കരാറുകള്‍ക്കുമായി ആശുപത്രികള്‍ തയ്യാറാക്കുന്ന അടിസ്ഥാന വിലയാണിത്. ഇന്‍ഷുറന്‍സ് ഇല്ലാത്തവരോ ഇന്‍ഷുറന്‍സ് കമ്പനികളുമായി പ്രത്യേക കരാറില്ലാത്ത ആശുപത്രികളില്‍ ചികിത്സ
-
കുട്ടികളിൽ ഉയർന്ന രക്തസമ്മർദ്ദ നിരക്ക് വർദ്ധിക്കുന്നുവെന്ന് റിപ്പോർട്ട്; സ്കൂളുകളിൽ പരിശോധനകൾ നടത്തണമെന്ന് ആവശ്യം
ലണ്ടൻ: യുകെയിൽ കുട്ടികളിൽ ഉയർന്ന രക്തസമ്മർദ്ദ നിരക്ക് വർദ്ധിക്കുന്നുവെന്നും കേസുകൾ ഇരട്ടിയായതായും റിപ്പോർട്ട്. കൗമാരക്കാരിൽ വർദ്ധിച്ചുവരുന്ന രക്തസമ്മർദ്ദ നിരക്ക് ആന്തരികാവയവങ്ങൾക്ക് കേടുപാടുകൾ, പക്ഷാഘാതം, ഹൃദയാഘാതം എന്നിവ വർദ്ധിപ്പിക്കുമെന്ന ആശങ്കകൾക്കിടയിലാണ്, സ്കൂൾ കുട്ടികളിലെ ഉയർന്ന രക്തസമ്മർദ്ദം നിരീക്ഷിക്കുന്നതിനായി ഒരു ദേശീയ യുകെ പരിപാടിക്ക് പ്രമുഖ ഡോക്ടർമാർ ആഹ്വാനം ചെയ്തിട്ടുള്ളത്. കഴിഞ്ഞ 20 വർഷത്തിനിടെ കുട്ടികളിൽ ഉയർന്ന രക്തസമ്മർദ്ദ നിരക്ക് ഇരട്ടിയായതായാണ് റിപ്പോർട്ട്. എന്നാൽ യുകെയിൽ പതിവ് പരിശോധനകൾ നടത്തുന്നില്ല, ഇത് പ്രശ്നത്തിന്റെ വ്യാപ്തിയെക്കുറിച്ചും ഏത് കുട്ടികൾക്കാണ് ഏറ്റവും കൂടുതൽ
Paachakam
-
നല്ല നാടൻ സാമ്പാർ തയ്യാറാക്കാം…
ചേരുവകൾ തുവരപരിപ്പ് – ½ കപ്പ്മുരിങ്ങക്കായ് – 1 എണ്ണംതക്കാളി – 1 എണ്ണംഉരുളക്കിഴങ്ങ് – 1 എണ്ണംകാരറ്റ് – 1 എണ്ണംവഴുതനങ്ങ – 1 എണ്ണംവെണ്ടയ്ക്ക – 2 എണ്ണംകോവയ്ക്ക – 4 എണ്ണംവെള്ളരിയ്ക്ക – 100 ഗ്രാംനേന്ത്രക്കായ് – ½ ഒന്നിന്റെ പകുതിബീന്സ് – 3 എണ്ണംപച്ചമുളക് – 4 എണ്ണംസവാള – 1 എണ്ണംമഞ്ഞള്പൊടി – 1 നുള്ള്സാമ്പാര് പൊടി – 3 ടേബിള്സ്പൂണ്കായം – 1 ടീസ്പൂണ്വാളന്പുളി – നെല്ലിക്ക വലുപ്പത്തില്വെളിച്ചെണ്ണ
-
രസം വീട്ടിലുണ്ടാക്കാം, രുചികരമായി
ഊണിന് എളുപ്പത്തിൽ തയാറാക്കാവുന്നൊരു ഒഴിച്ചു കറിയാണ് രസം. വളരെ എളുപ്പത്തിൽ രസം എങ്ങനെ തയാറാക്കാമെന്ന് നോക്കൂ… സാമ്പാറിനു വേവിച്ച പരിപ്പ് ഉൗറ്റിയെടുത്ത വെള്ളം — ഒന്നര ലീറ്റർ വാളൻ പുളി പിഴിഞ്ഞത് — 15 മില്ലി വെള്ളം — ആവശ്യത്തിന് മഞ്ഞൾപ്പൊടി — ഒരു ചെറിയ സ്പൂൺമുളകുപൊടി — ഒന്നര ചെറിയ സ്പൂൺകായം — അഞ്ചു ഗ്രാംശർക്കര — അല്പംജീരകം — അര ചെറിയ സ്പൂൺഉലുവ — കാൽ ചെറിയ സ്പൂൺതക്കാളി അരിഞ്ഞത് — 50 ഗ്രാംകറിവേപ്പില
-
കാപ്സിക്കം സാമ്പാർ; വ്യത്യസ്ത രുചിയൂറും വിഭങ്ങളുമായി അച്ചായന്റെ അടുക്കള
സണ്ണിമോൻ മത്തായി നാടൻ സാമ്പാറിൽ നിന്ന് വ്യത്യസ്തമായി കാപ്സിക്കം സാമ്പാർ, എങ്ങനെ തയാറാക്കാം എന്ന് നോക്കാം. ചേരുവകൾ: പരിപ്പ് വേവിച്ചത് – ഒരു കപ്പ്സാമ്പാർ പൊടി – രണ്ട് ടീസ്പൂൺഉപ്പ് – ആവശ്യത്തിന്സവാള – 1 നീളത്തിൽ അരിഞ്ഞത് തക്കാളി – 1 നീളത്തിൽ അരിഞ്ഞത്പുളി – ഒരു നെല്ലിക്ക വലുപ്പത്തിൽകായം – ഒരു ചെറിയ കഷണംകാപ്സിക്കം – ഒന്ന് ചതുരക്കഷണങ്ങളായി മുറിച്ചത്മല്ലിയില – രണ്ട് ടേബിൾസ്പൂൺ. പാകം ചെയ്യുന്ന വിധം. വേവിച്ച പരിപ്പിലേക്ക് ആവശ്യത്തിന് വെള്ളമൊഴിച്ച് സാമ്പാർ
Literature
ലണ്ടന്‍ മലയാളി കൗണ്‍സില്‍ സാഹിത്യ പുരസ്കാരം 2025 സാബു ശങ്കറിനും സുധാകരന് ചന്തവിളയ്ക്കും
തിരുവനന്തപുരം: ലണ്ടന്‍ മലയാളി കൗണ്‍സില്‍ സാഹിത്യ പുരസ്കാരങ്ങള്‍ ശ്രീ. സാബു ശങ്കറിനും (നോവല്‍) ‘ഷവലിയാര്‍ ഹൗസിലെ കൊറോണ രാത്രി’ (പ്രസാധകര് സണ്‍ഡേ സര്‍ക്കിള്‍, ഹന്‍ഡ്രഡ്ഫോള്‍ഡ് പബ്ലിഷേഴ്സ്), കവിതക്ക് ശ്രീ. സുധാകരന് ചന്തവിളയുടെ ‘ഏകാത്മകം’ (പ്രസാധകര് ഒരുമ പബ്ലിഷേഴ്സ്) ലഭിച്ചതായി ലണ്ടന്‍ മലയാളി കൗണ്‍സില്‍ പ്രസിഡന്റ് സണ്ണി പത്തനംതിട്ട, സെക്രട്ടറി ശശി ചെറായി അറിയിച്ചു. ഡോ. പോള്‍ മണലില്‍, ശ്രീ. എം. കെ. ഹരികുമാര്‍, (നോവല്‍) ശ്രീ. കാരൂര്‍ സോമന് ശ്രീമതി മിനി സുരേഷ് (കവിത) തുടങ്ങിയവര്‍ ഉള്‍പ്പെട്ട-
മാലാഖകൾ ഇനിയും ജനിക്കട്ടെ
എനിക്ക് ഓർമ്മ വച്ചത് മുതൽ സ്കൂൾ അവധികൾക്ക് പനിപിടിച്ചു ആശുപത്രിയിൽ അഡ്മിറ്റാകാറുണ്ടായിരുന്നു. ഒരുവിധം എല്ലാവർഷവും ഞാൻ ഈ കലാപരിപാടി ആവർത്തിച്ചിട്ടുണ്ട്. വിറച്ചുതുള്ളിച്ച പനി വിട്ടുമാറുമ്പോൾ എന്റെ കണ്ണിൽ കാണുന്നത് വെള്ളയുടുപ്പിട്ട മാലാഖമാരെ പോലിരിക്കുന്ന നേഴ്സ് ചേച്ചിമാരെയാണ്. അവരെന്നെ മരുന്ന് കഴിപ്പിക്കുന്നതും ഇടക്കിടക്ക് പനിയുണ്ടോ എന്ന് പരിശോധിക്കാൻ വരുന്നതും എനിക്ക് വല്യേ ഇഷ്ടായിരുന്നു. ആ ചേച്ചിമാരെ കണ്ടാണ് വലുതാകുമ്പോൾ അവരെപോലെ ഒരു നേഴ്സ് ആകണം എന്ന മോഹം എന്റെ കുഞ്ഞുമനസ്സിൽ നാമ്പിട്ടതു പതാംക്ലാസിൽ പഠിക്കുമ്പോൾ ഭാവിയിൽ ആരാകാനാണ് ഇഷ്ടം
-
ലണ്ടൻ പശ്ചാത്തലത്തിലെ മലയാള നോവലുമായി ആൻ പാലി!
”അഗാപ്പെ” യുകെ മലയാളി എഴുത്തുകാരിയും കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാവുമായ ആൻ പാലിയുടെ ലണ്ടൻ പശ്ചാത്തലത്തിൽ എഴുതപ്പെട്ട പുതിയ നോവൽ ‘അഗാപ്പെ ‘ ശ്രദ്ധേയമാകുന്നു . പുസ്തക പ്രസാധന രംഗത്തു 50 വർഷങ്ങൾ പിന്നിട്ട ഡിസി ബുക്ക്സ് ആണ് പ്രസാധകർ . സാഹിത്യ അക്കാദമി പുരസ്കാരം നേടിയ ‘ അ ഫോർ അന്നാമ്മയ്ക്കും, കൊതിക്കെറുവിനും ശേഷം തങ്ങളുടെ മാത്രം ജീവിത വ്യാകരണങ്ങളിൽ മുഴുകി ലണ്ടൻ നഗര നൈരന്തര്യങ്ങളോട് ഇനിയും സമരസപ്പെടാത്ത ഒരു കൂട്ടം തെക്കേ ഇന്ത്യൻ
-
സ്നേഹപൂർവ്വം അവർ കുറിച്ചത് മാതൃ രാജ്യത്തോടുള്ള വാത്സല്യം തുളുമ്പുന്ന കവിതകൾ.. യോർക്ക്ഷയർ ആൻഡ് ഹംബർ സാഹിത്യ ക്ളബ്ബ് നടത്തിയ ”എൻ്റെ ഇന്ത്യാ ” കവിതാ രചനാ മത്സരത്തിലെ വിജയികൾക്ക് ആദരം.
പ്രൗഡഗംഭീരമായ ചടങ്ങിൽ യോർക്ക്ഷയർ ആൻഡ് ഹംബർ സാഹിത്യ ക്ളബ്ബ് നടത്തിയ ”എൻ്റെ ഇന്ത്യാ ” കവിതാ രചനാ മത്സരത്തിലെ വിജയികളെ സമുചിതമായി ആദരിച്ചു. സ്നേഹപൂർവ്വം അവർ കുറിച്ച മാതൃ രാജ്യത്തോടുള്ള വാത്സല്യം തുളുമ്പുന്ന കവിതകൾ സദസിൽ ശ്രുതി മധുരമായി അവതരിപ്പിക്കപ്പെട്ടു. ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ നോർത്ത് ലിങ്കൺഷയറിൻ്റെ കലാ സാഹിത്യ വിഭാഗമായ യോർക്ക്ഷയർ ആൻഡ് ഹംബർ സാഹിത്യ ക്ളബ്ബ് സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് നടത്തിയ കവിതാ മത്സരത്തിലെ വിജയികൾക്കാണ് സ്വന്തം കവിത റെക്കോർഡ് ചെയ്തത് സദസിനു മുമ്പിൽ സമർപ്പിക്കാൻ അവസരം ലഭിച്ചത്. മത്സരത്തിൽ വിജയികളായവരുടെ കവിതകൾ
Movies
നടൻ സലിം കുമാർ വിടവാങ്ങി; ചിരിയുടെയും വൈകാരിക അഭിനയ മുഹൂർത്തങ്ങളുടെയും വിസ്മയം ഒരുക്കിയ സലിം കുമാർ ഇനി ചിരിയോർമ
മൂന്ന് പതിറ്റാണ്ടോളം മലയാള വെള്ളിത്തിരയിൽ നിലക്കാത്ത ചിരിയുടെയും വൈകാരിക അഭിനയ മുഹൂർത്തങ്ങളുടെയും വിസ്മയം ഒരുക്കിയ നടൻ സലിം കുമാർ ഇനി ചിരിയോർമ. എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് മരണം. 57 വയസ്സായിരുന്നു. ശനിയാഴ്ച രാവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ മരണം രാത്രി 10.45ഓടെയാണ് സ്ഥിരീകരിച്ചത്. ഭാര്യ: സുനിത. മക്കൾ: ചന്തു, ആരോമൽ. മകൻ ചന്തു മഞ്ഞുമ്മൽ ബോയ്സ്, ലോക തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 1969 ഒക്ടോബർ ഒമ്പതിന് എറണാകുളം വടക്കൻ പറവൂരിൽ ഗംഗാധരൻ-കൗസല്യ ദമ്പതികളുടെ ഇളയ മകനായി-
വരുന്നത് ലാലേട്ടന്റെ പിറന്നാള്‍ ദിനത്തിലല്ലേ, തീ ആയിരിക്കും; ജോര്‍ജുകുട്ടി ഇനിയെന്തൊക്കെ ചെയ്ത് കൂട്ടുമെന്ന് പിടുത്തമില്ലാതെ പ്രേക്ഷകര്‍; ദൃശ്യം 3 ഇന്ന് മുതല്‍
മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനമായ ഇന്ന് ദൃശ്യം-3-യിലൂടെ ജോര്‍ജുകുട്ടിയും കുടുംബവും വീണ്ടും തീയേറ്ററുകളിലെത്തുകയാണ്. ആദ്യ ചിത്രമിറങ്ങി 13 വര്‍ഷത്തിനുശേഷമാണ് ചിത്രത്തിന്റെ മൂന്നാം ഭാഗം ഇറങ്ങുന്നത്. ഒരു സാധാരണ കുടുംബനാഥന്റെ അതിജീവനത്തിന്റെ കഥ പറയുന്ന ദൃശ്യം എന്ന ക്രൈം ത്രില്ലര്‍ പരമ്പര, ഇന്ത്യന്‍ സിനിമയില്‍ തന്നെ ഏറ്റവും കൂടുതല്‍ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ട ഒരു പാന്‍-ഇന്ത്യന്‍ പ്രതിഭാസമാണ്. 2013ല്‍ ക്രിസ്മസ് റിലീസായി എത്തിയ ‘ദൃശ്യം’ ഇതുവരെ മലയാള സിനിമ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ഒരു തിയേറ്റര്‍ വിപ്ലവമാണ് സൃഷ്ടിച്ചത്. കേവലം നാലാം
-
ചെറു ബോട്ട് ക്രോസിംഗുകൾ നടത്തുന്ന സംഘടിത കുടിയേറ്റ കുറ്റകൃത്യ സംഘങ്ങൾക്കെതിരായ അറസ്റ്റുകളിൽ വർദ്ധനവ്
ലണ്ടൻ: നാഷണൽ ക്രൈം ഏജൻസിയുടെ പുതിയ ഡാറ്റ പ്രകാരം, ചെറിയ ബോട്ട് ക്രോസിംഗുകൾ നടത്തുന്ന സംഘടിത കുടിയേറ്റ കുറ്റകൃത്യ സംഘങ്ങൾക്കെതിരായ നടപടികൾ അറസ്റ്റുകളിൽ വർദ്ധനവിന് കാരണമായി. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്കുള്ള അറസ്റ്റുകൾ ഒരു വർഷത്തിനുള്ളിൽ 55 ശതമാനം വർദ്ധിച്ചു. 2026 ഏപ്രിൽ വരെയുള്ള വർഷത്തിൽ ഏകദേശം 300 അറസ്റ്റുകൾ ഉണ്ടായിട്ടുണ്ട്. ഈ കണക്ക് യുകെയിലും വിദേശത്തും ഉൾപ്പെടുന്നു. 2024/25 ൽ, ഇത്തരത്തിലുള്ള 190 അറസ്റ്റുകളും 26 ശിക്ഷാവിധികളും ഉണ്ടായി. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ, കെന്റിലെ ഡോവറിൽ
-
വാഹനാപകടത്തില്‍ നടന് സന്തോഷ് നായര്‍ക്ക് ദാരുണാന്ത്യം
പത്തനംതിട്ട: വാഹനാപകടത്തില്‍ നടന് സന്തോഷ് നായര്‍ക്ക് ദാരുണാന്ത്യം. പത്തനംതിട്ട ഏനാത്ത് സന്തോഷ് നായര്‍ സഞ്ചരിച്ച കാര്‍ വാനുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍ സന്തോഷിന്റെ ഭാര്യയ്ക്കും പരിക്കേറ്റിരുന്നു. അപകടത്തിന് പിന്നാലെ ഇരുവരെയും അടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നടന്റെ ജീവന് രക്ഷിക്കാനായില്ല. നൂറിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള സന്തോഷ് നായരുടേതായി പുറത്തിറങ്ങിയ അവസാന ചിത്രം മോഹിനിയാട്ടമാണ്. 1982 ല്‍ പി ജി വിശ്വംഭരന് സംവിധാനം ചെയ്ത ‘ഇതു ഞങ്ങളുടെ കഥ’ എന്ന സിനിമയിലൂടെയാണ് സന്തോഷ് അഭിനയരംഗത്തേക്കെത്തുന്നത്.‘ഏപ്രില്‍ 18’, ‘ഇവിടെ
Sports
സൂര്യകുമാറിനെ പുറത്താക്കാൻ സമ്മര്‍ദ്ദം ചെലുത്തിയത് ഗംഭീര്‍, ക്യാപ്റ്റൻ സ്ഥാനത്തേക്ക് നിര്‍ദേശിച്ചത് 2 പേരുകള്‍
മുംബൈ: ഇന്ത്യൻ ടി20 ടീമിന്റെ നായകസ്ഥാനത്തുനിന്ന് സൂര്യകുമാർ യാദവിനെ മാറ്റാൻ മുഖ്യപരിശീലകൻ ഗൗതം ഗംഭീർ ബിസിസിഐയിൽ കടുത്ത സമ്മർദ്ദം ചെലുത്തിയിരുന്നതായി റിപ്പോർട്ട്. മോശം ഫോമിലുള്ള സൂര്യകുമാറിനെ ക്യാപ്റ്റൻസിയിൽ നിന്ന് മാറ്റുക മാത്രമല്ല, ടി20 ടീമിൽ നിന്ന് തന്നെ ഒഴിവാക്കാനും ഗംഭീറാണ് മുന്‍കൈയെടുത്തതെന്ന് ‘ക്രിക്ബ്ലോഗർ.കോം’ പുറത്തുവിട്ട റിപ്പോർട്ടുകളില്‍ പറയുന്നു. ടി20 ലോകകപ്പ് നേട്ടത്തിന് പിന്നാലെ 2028 ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിൽ ഇന്ത്യയെ നയിച്ച് സ്വർണം നേടണമെന്നും അടുത്ത ടി20 ലോകകപ്പിൽ ക്യാപ്റ്റനാകണമെന്നുമുള്ള സൂര്യകുമാറിന്റെ പ്രസ്താവന ഗംഭീറിന് കടുത്ത അതൃപ്തിയുണ്ടാക്കിയിരുന്നുവെന്നും ടീമിലെ-
ലോക കപ്പ് മത്സരങ്ങളിലെ വിജയികളെ പ്രവചിച്ച് മെക്സിക്കന്‍ മൃഗശാലയിലെ ആനയും ഗൊറില്ലയും ജിറാഫും
വേറിട്ട ലോക കപ്പ് പ്രവചനം നടത്തിയിരിക്കുകയാണ് മെക്സിക്കോയിലെ ഒരു മൃഗശാല അധികാരികള്‍. ജിറാഫ്, ഗൊറില്ല, പ്യൂമ (ഒരിനം കാട്ടുപൂച്ച), ആന എന്നീ മൃഗങ്ങളെപങ്കെടുപ്പിച്ചായിരുന്നു 2026 ലെ ഫിഫ ലോക കപ്പ് ആര് നേടും എന്നത് പ്രവചിക്കാനുള്ള മത്സരം നടത്തിയത്. ലോകകപ്പ് വേദി സ്ഥിതി ചെയ്യുന്ന മെക്സിക്കന്‍ സിറ്റിയായ ഗോദലഹാറയിലെ മൃഗശാലയില്‍ സംഘടിപ്പിച്ച മത്സരത്തില്‍ രസകരവും കൗതുകം നിറഞ്ഞതുമായ ഫലങ്ങളായിരുന്നു ലഭിച്ചത്. വിവിധ രാജ്യങ്ങള്‍ തമ്മിലുള്ള മത്സരത്തില്‍ ആര് വിജയികളാകും എന്നതടക്കമുള്ള പ്രവചനങ്ങളാണ് മൃഗങ്ങളെ വെച്ച് നടത്തിയത്. ഓരോ
-
4 വർഷത്തെ കാത്തിരിപ്പും ആവേശവും! 6,238 കോടിയുടെ സമ്മാനം; ജയിച്ചില്ലെങ്കിലും 87 കോടി ഉറപ്പ്; ലോകകപ്പ് വിജയികളെ കാത്തിരിക്കുന്നതെന്ത്?
ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയാണ് ഇത്തവണ ഫിഫ ലോകകപ്പ് വിജയികളെ കാത്തിരിക്കുന്നത്. ഫിഫ പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം ആകെ സമ്മാനത്തുകയായി മാത്രം 655 മില്യണ്‍ യുഎസ് ഡോളറാണ് (ഏകദേശം 6,238.42 കോടി രൂപ) ആണ് ഇതിനായി മാറ്റിവെച്ചിരിക്കുന്നത്. ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ടീമുകള്‍ക്ക് മറ്റ് ചിലവുകള്‍ക്കായി നല്കുന്ന തുക കൂടി ഉള്‍പ്പെടുത്തുമ്പോള്‍ മൊത്തം സാമ്പത്തിക പാക്കേജ് 727 മില്യണ്‍ (ഏകദേശം 7,400.09 കോടി രൂപ) ഡോളറിലെത്തും. 2026 ലോകകപ്പില്‍ മുത്തമിടുന്ന ചാമ്പ്യന്മാര്ക്ക് മാത്രം ഫിഫയില്‍ നിന്ന്
-
ബൈ ബൈ സൂര്യ; ഇന്ത്യന്‍ ട്വന്റി 20 ടീമിന്റെ പുതിയ നായകന്റെ കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടായേക്കും
ഇന്ത്യന്‍ ട്വന്റി 20 ടീമിന്റെ പുതിയ നായകന്റെ കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടായേക്കും. നിര്‍ണായക ബിസിസിഐ അപെക്സ് കൗണ്‍സില്‍ യോഗം ഇന്ന് ഓണ്‍ലൈനായി ചേരും. സൂര്യകുമാര്‍ യാദവിനെ മാറ്റി ശ്രേയസ് അയ്യരെ ക്യാപ്റ്റനാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോകകപ്പ് നേടിയ ക്യാപ്റ്റന്‍ ഇനി ടീമില്‍ പോലും ഇടമുണ്ടാകില്ല. ചാമ്പ്യന്‍സ് ട്രോഫി നേടിത്തന്ന രോഹിത് ശര്‍മയെ ഏകദിന ക്യാപ്റ്റന്‍സിയില്‍ നിന്ന് മാറ്റയത് പോലെ മറ്റൊരു കടുംവെട്ട് തീരുമാനത്തിലേക്കാണ് ബിസിസിഐ നീങ്ങുന്നത്. മോശം ഫോം തുടരുന്ന സൂര്യകുമാര്‍ യാദവിനെ മാറ്റി അയര്‍ലന്‍ഡിനും ഇംഗ്ലണ്ടിനുമെതിരായ പരമ്പരയില്‍
Kala And Sahithyam
പ്രതിഭാവം ഓൺലൈൻ പിരിയോഡിക്കലിന്റെ പ്രഥമ ഓണപ്പതിപ്പ് കവി പദ്മദാസ് പ്രകാശനം ചെയ്തു.
തൃശ്ശൂർ: പ്രതിഭാവം ഓൺലൈൻ പിരിയോഡിക്കലിന്റെ പ്രഥമ ഓണപ്പതിപ്പ് കവി പദ്മദാസ് പ്രകാശനം ചെയ്തു. മുതിർന്ന പത്രപ്രവർത്തകനും എഴുത്തുകാരനുമായ സി. എ. കൃഷ്ണൻ പുസ്തകം ഏറ്റുവാങ്ങി. കവി പ്രസാദ് കാക്കശ്ശേരി മുഖ്യപ്രഭാഷണം ചെയ്തു. എഡിറ്റർ സതീഷ് കളത്തിൽ അദ്ധ്യക്ഷത വഹിച്ചു. ചീഫ് അഡ്മിനിസ്ട്രേറ്റർ നവിൻകൃഷ്ണ, അസോ. എഡിറ്റർ വിസ്മയ കെ. ജി., മാനേജിങ് അഡ്മിനിസ്ട്രേറ്റർ സാജു പുലിക്കോട്ടിൽ എന്നിവർ സംസാരിച്ചു. സബ് എഡിറ്റർ അഭിതാ സുഭാഷ് സ്വാഗതവും ഏക്സിക്യൂട്ടിവ് എഡിറ്റർ അഖിൽകൃഷ്ണ നന്ദിയും പറഞ്ഞു. ഡോ. രോഷ്നി സ്വപ്നയുടെ-
‘പ്രവാസ സാഹിത്യത്തിലെ സത്യാന്വേഷണങ്ങൾ’ ലേഖനം:മേരി അലക്സ് (മണിയ)
മണ്ണിനും വിണ്ണിനും അതിർ വരമ്പുകൾ പോലെയാണ് ഇപ്പോൾ കേരളത്തിൽ നടക്കുന്ന ഓരോ സംഭവങ്ങളും .’മനുഷ്യൻ സ്വതന്ത്രനായി ജനിക്കുന്നു. എന്നാൽ എല്ലായിടങ്ങളിലും അവൻ ബന്ധനത്തിലാണ് ‘ എന്ന് റൂസോ പറഞ്ഞിട്ടുണ്ട്. കേരളത്തിലെ ഒരു പാട്ടുകാരൻ വേടന്റെ കവിത ഡിഗ്രി വിദ്യാർത്ഥികൾക്ക് പഠിക്കാനെടുത്തു എന്ന പേരിൽ പരസ്പരം പോരടിക്കുമ്പോൾ മനസ്സിലേക്ക് വരുന്നത് പ്രവാസ സാഹിത്യത്തിലെ പ്രതിഭാധനനായ മാവേലിക്കര ചാരുംമൂട് സ്വദേശി, ലണ്ടനിൽ താമസിക്കുന്ന ശ്രീ.കാരൂർ സോമനെയാണ്. നാലര പതിറ്റാണ്ടിലധികമായി സ്വദേശത്തും വിദേശത്തും മലയാള ഭാഷയെ അനുഭവത്തി ൻ്റെ നിറവിൽ സമ്പന്നമാക്കുന്ന
-
ലിവർപൂൾ യൂണിവേഴ്സിറ്റി വിദ്യാർത്ഥിയും മാഞ്ചസ്റ്റർ നിവാസിയുമായ അർണോൾ മാത്യുവിൻ്റെ ആദ്യ നോവൽ “Tale Driffer: Unveiling Truths” പ്രസിദ്ധീകരിച്ചു……
മാഞ്ചസ്റ്ററിൽ നിന്നുമുള്ള ലിവർപൂൾ യൂണിവേഴ്സിറ്റി വിദ്യാർത്ഥിയുമായ അർണോൾ മാത്യുവിൻ്റെ (21) ആദ്യ നോവലായ “Tale Drifter: Unveiling Truths” പുറത്തിറങ്ങി. ലിറ്റററി ലോകത്തേക്ക് പുതുമയോടെ കടന്നിരിക്കുന്ന അർണോൾ മാത്യുവിൻ്റെ കഴിഞ്ഞ മാസം പുറത്തിറങ്ങിയ ഈ പുസ്തകം ഒരു വലിയ ഫാന്റസി ശൃംഖലയിലേക്കുള്ള ആദ്യപടിയായി മാറിയിട്ടുണ്ട്.16-ആം നൂറ്റാണ്ടിന്റെ ചരിത്ര പശ്ചാത്തലത്തിൽ അധിഷ്ഠിതമായ, അത്ഭുതങ്ങളും മായാജാലവും മര്യാദയോടും കൂടിയ അജ്ഞാതത്വവുമായി ചേരുന്ന ഒരു കഥ. Tale Drifter കഥ പറയുന്നത് ക്ലോഡ് എന്ന ചെറുപ്പക്കാരനായ ധിഷണാശക്തിയുള്ള ഒരു ബാലന്റെ യാത്രയെ
-
“കോഫി” – മാനസിക ഇടറലുകളും മാനവിക ബന്ധങ്ങളുടെയും കഥ.
ലണ്ടന്റെ തണുത്ത സായാഹ്നത്തിൽ, അജ്ഞാതരും ബുദ്ധിമുട്ടുകളിലുമായ നാലു പേരുടെ വഴിയേ, കാഴ്ചകളിലൂടെ നമ്മെ കൈപിടിച്ചു കൊണ്ടുപോകുന്ന ഹൃദയസ്പർശിയായൊരു ചലച്ചിത്രാനുഭവമാണ് “കോഫി”. നഷ്ടപ്പെടലുകളും ഒറ്റപ്പെടലുകളും അതിജീവിക്കുന്ന നാല് മനുഷ്യര്‍ തമ്മില്‍ ഒരു കാപ്പിക്കപ്പ് വഴിയുള്ള ആത്മബന്ധം മാത്രമല്ല, ജീവിതത്തിലേക്കുള്ള ഒരു പുതിയ തെളിച്ചവും ചിത്രീകരിക്കുന്നു ഈ ഹൃദ്യമായ കഥ. ലണ്ടൻ മലയാള സാഹിത്യ വേദിയുടെ ബാന്നറിൽ റജി നന്ദിക്കാട്ട് നിർമ്മിച്ച കോഫി ജിബി ഗോപാലൻ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നു. വിപിൻ ഭരത്തിന്റെ കഥയിൽ ക്യാമറയും എഡിറ്റും വരുൺ ഉണ്ണികൃഷ്ണൻ
Classifieds
ആഷസ് പരമ്പര: ഇംഗ്ലണ്ടിന്റെ മുന്‍നിര ബാറ്റര്‍മാരെ തകര്‍ത്ത് മിച്ചല്‍ സ്റ്റാര്‍ക്
ഓസ്ട്രേലിയയിലെ പെര്‍ത്ത് ഒപ്റ്റസ് സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ ആഷസ് ടെസ്റ്റിന്റെ 1-ാം ദിനത്തില്‍ ബൗളിങില്‍ മികവ് കാട്ടി ഓസ്ട്രേലിയ. ഓസ്ട്രേലിയയ്ക്കായി ആദ്യം പന്തെറിയാന്‍ എത്തിയത് മിച്ചല്‍ സ്റ്റാര്‍ക്. ഇന്നിംഗ്സിന്റെ ആദ്യ ഓവറില്‍ തന്നെ ഇടത് കൈയ്യന്‍ പേസര്‍ വരവറിയിച്ചു. ഇംഗ്ലണ്ട് ഓപ്പണര്‍ സാക്ക് ക്രോളിയെ ഇന്നിംഗ്സിന്റെ ആദ്യ ഓവറിലെ അവസാന പന്തില്‍ ഉസ്മാന് ഖവാജയുടെ ക്യാച്ചിലാണ് പുറത്താക്കിയത്. വളരെ നാടകീയമായിരുന്നു ആദ്യ ഓവര്‍. ആദ്യ അഞ്ച് പന്തുകളെ ക്ഷമയോടെ നേരിട്ട ക്രോളി ആറാം പന്ത് മികച്ചതാണെന്ന് വിലയിരുത്തി-
യു കെ മിലിട്ടറി ഓഫ് ഡിഫെൻസിൽ സിവിൽ സെർവന്റ് ആയി ജോലി ചെയ്യുന്ന യുവാവിന് വിവാഹാലോചനകൾ ക്ഷണിക്കുന്നു
യു കെ മിലിട്ടറി ഓഫ് ഡിഫെൻസിൽ , സിവിൽ സെർവന്റ് ആയി ജോലി ചെയ്യുന്ന സി എസ് ഐ ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ട യുകെയിലെ ബ്രിസ്റ്റോളിൽ സെറ്റിൽഡ് ആയ കുടുംബത്തിൽ നിന്നുള്ള മലയാളീ യുവാവ് ,( വയസ് 27 , ഉയരം 5 അടി 7 ഇഞ്ച് ) അനുയോജ്യയരായ സി എസ് ഐ , മാർത്തോമാ , യാക്കോബിറ്റ് വിഭാഗത്തിൽപ്പെട്ട കുടുംബന്ഗളിൽനിന്നുള്ള യുവതികളുടെ വിവാഹാലോചനകൾ ക്ഷണിക്കുന്നു .യുകെയിൽ സെറ്റിൽഡ് ആയ കുടുംബങ്ങളിൽ നിന്നുള്ള കൂട്ടികൾക്ക് മുൻഗണContact Ph
-
യുകെയിൽ NHS ൽ ജോലി ചെയ്യുന്ന റോമൻ കത്തോലിക്കാ യുവതിക്ക് വിവാഹാലോചനകൾക്ഷണിക്കുന്നു
UK യിൽ NHS ൽ നഴ്സായി ജോലി ചെയ്യുന്ന റോമൻ കത്തോലിക്കാ യുവതി , വയസ് -25 yrs , ഉയരം 167 cm , UK യിൽ ജോലിയുള്ള യുവാക്കൾക്ക് മുൻഗണന , നാട്ടിലുള്ള ജോലിക്കാരെയും അതുപോലെ post Graduation M.tech, MCA ക്കാർക്കും മുൻഗണന(Contact 07877658802, 07517416316)
-
യുകെയിൽ NHS ൽ പ്രൊജക്റ്റ് മാനേജരായി ജോലി ചെയ്യുന്ന റോമൻ കത്തോലിക്കാ യുവതിക്ക് വിവാഹാലോചനകൾ ക്ഷണിക്കുന്നു
യുകെയിൽ സെറ്റിൽഡ് ആയ മാതാപിതാക്കളുടെ മകൾ , റോമൻ കത്തോലിക്കാ യുവതി , വയസ് -24 , ബി എസ് സി – ബിസിനസ് മാനേജ്മന്റ് ആൻഡ് ഫൈനാൻസ് യുകെയിൽ പഠിച്ചതിന് ശേഷം പ്രൊജക്റ്റ് മാനേജരായി NHS ൽ നിലവിൽ ജോലി ചെയ്യുന്നു. യുകെയിൽ സെറ്റിൽഡ് ആയ ഫാമിലികളിൽ നിന്നുള്ള യുവാക്കളുടെ വിവാഹാലോചനകൾ ക്ഷണിക്കുന്നു Contact number
Law
ഡിജിറ്റല്‍ പണമിടപാടുകളില്‍ മുതല്‍ ട്രെയിന്‍ ടിക്കറ്റ് ക്യാന്സലേഷന് വ്യവസ്ഥകളില്‍ വരെ ഇന്നുമുതല്‍ മാറ്റങ്ങള്‍: ഇക്കാര്യങ്ങള്‍ അറിയാതെ പോകരുത്
ഒരു സാമ്പത്തിക വര്‍ഷം കൂടി പടിയിറങ്ങി. ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങളും പശ്ചിമേഷ്യന്‍ സംഘര്‍ഷവും സ്വാധീനിച്ച ..നിരവധി മാറ്റങ്ങളുണ്ടായ വര്‍ഷം കൂടിയാണ് കടന്നുപോകുന്നത്. ഇന്ന് മുതല്‍ പുതിയ സാമ്പത്തിക വര്‍ഷം ആരംഭിക്കുകയാണ്. ഇക്കുറിയും സാമ്പത്തിക മേഖലയില്‍ വലിയ മാറ്റങ്ങളുണ്ട്. ആ മാറ്റങ്ങള്‍ എന്തെന്ന് പരിശോധിക്കാം ആദായ നികുതി, പാന്‍ എന്നിവയുമായി ബന്ധപ്പെട്ട മാറ്റങ്ങള്‍ 1961ലെ ആദായ നികുതി നിയമത്തിന് പകരം പുതിയ ഇന്‍കം ടാക്സ് ആക്ട് 2025 നിലവില്‍ വരുമെന്നതാണ് പ്രധാനമാറ്റം. (FY), അസസ്മെന്റ് ഇയര്‍( AY), പ്രീവിയസ്-
വിജയ് സ്വപ്നലോകത്ത്, നാല് സീറ്റ് പോലും കിട്ടില്ല, കുറച്ചു വോട്ട് കിട്ടിയാലായി’: പരിഹസിച്ച് മന്ത്രി പിയൂഷ് ഗോയൽ
ചെന്നൈ: ടിവികെ അധ്യക്ഷൻ വിജയ്യെ പരിഹസിച്ച് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ. വിജയ് സ്വപ്നലോകത്താണെന്ന് മന്ത്രി പറഞ്ഞു. വിജയ്യുടെ പാർട്ടിക്ക് നാല് സീറ്റ് പോലും കിട്ടില്ല. കുറച്ചു വോട്ട് കിട്ടിയേക്കും. വിജയ്ക്ക് തമിഴ്നാടിനെ കുറിച്ചോ തമിഴ് സംസ്കാരത്തെ കുറിച്ചോ അറിയില്ല. പല സിനിമക്കാരെയും തിരസ്കരിച്ചതാണ് തമിഴ്നാടിന്റെ പാരമ്പര്യം. ആരാധകർക്കിടയിൽ വിജയ്ക്ക് ജനപ്രീതിയുണ്ടെങ്കിലും അത് വോട്ടായി മാറണമെന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എം ജി രാമചന്ദ്രൻ, ജെ ജയലളിത തുടങ്ങിയ നേതാക്കൾ പതിറ്റാണ്ടുകളുടെ പൊതുസേവനത്തിനും രാഷ്ട്രീയ പരിചയത്തിനും ശേഷമാണ് അധികാരത്തിലെത്തിയതെന്ന് പീയൂഷ്
-
വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന് വിവാഹിതയായ ഒരു സ്ത്രീയ്ക്ക് പരാതിപ്പെടാനാകില്ല: സുപ്രിംകോടതി
ബലാത്സംഗക്കേസുകളില്‍ നിര്‍ണായക ഉത്തരവുമായി സുപ്രിംകോടതി. വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന് വിവാഹിതയായ ഒരു സ്ത്രീയ്ക്ക് പരാതിപ്പെടാനാകില്ലെന്നാണ് സുപ്രികോടതിയുടെ ഉത്തരവ്. യഥാര്‍ഥ ബലാത്സംഗക്കേസുകള്‍ വിചാരണക്കോടതികള്‍ തിരിച്ചറിയുക തന്നെ വേണം. ബലാത്സംഗം തടയാനുള്ള നിയമങ്ങള്‍ ദുരുപയോഗം ചെയ്യരുതെന്നും സുപ്രിംകോടതി പറഞ്ഞു
-
ഡ്രൈവിംഗ് ലൈസൻസ് പുതുക്കാനും പ്രൊവിഷണൽ ലൈസെൻസിന് അപേക്ഷിക്കാനുമുള്ള അവസരം ഡ്രൈവർ ആൻഡ് വെഹിക്കിൾ അക്കൗണ്ട് വഴി ലഭ്യമാക്കി ഡിവിഎൽഎ
ലണ്ടൻ: വാഹനമോടിക്കുന്നവർക്ക് അവരുടെ ഡ്രൈവിംഗ് ലൈസൻസ് പുതുക്കാനും പുതിയ ഫോട്ടോ അപ്ലോഡ് ചെയ്യുന്നതിനുമുള്ള അവസരം ഡ്രൈവർ ആൻഡ് വെഹിക്കിൾ അക്കൗണ്ട് സേവനത്തിലൂടെ ലഭ്യമാക്കി ഡിവിഎൽഎ. കൂടാതെ പ്രൊവിഷണൽ ലൈസൻസിന് അപേക്ഷിക്കാനും ഈ സേവനത്തിലൂടെ കഴിയും. പുതിയ മാറ്റങ്ങൾ 2024 ഏപ്രിൽ ഒൻപതോടെ പ്രാബല്യത്തിൽ വന്നു കഴിഞ്ഞു. ഡ്രൈവർ ആൻഡ് വെഹിക്കിൾസ് അക്കൗണ്ട് സേവനത്തിൽ വരുത്തിയ നിരവധി കൂട്ടിച്ചേർക്കലുകളിൽ ഏറ്റവും പുതിയവയാണ് ഇപ്പോൾ പ്രാബല്യത്തിൽ വന്നത്. ഒരു വർഷം മുമ്പ് ആരംഭിച്ച സേവനത്തിൽ അക്കൗണ്ടിനായി 890,000-ത്തിലധികം ആളുകൾ സൈൻ






