- യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ പ്രസിഡന്റ് സുനിൽ ജോർജ്ജിന്റെ പിതാവ് നിര്യാതനായി
- ബസിന് തീപ്പിടിച്ച് ഇന്ത്യൻ ഉംറ തീർഥാടകരുടെ മരണം: കൺട്രോൾ റൂം തുറന്നു
- ഹമാസിനെ നിരായുധീകരിക്കാന്‍ ഏതുവഴിയും സ്വീകരിക്കും- മുന്നറിയിപ്പുമായി നെതന്യാഹു
- അഭയാർത്ഥി വിസ ലഭിക്കുന്നവർക്ക് സ്ഥിര താമസത്തിനായി 20 വർഷത്തെ കാത്തിരിപ്പ്; കടുത്ത നടപടികളുമായി ഹോം ഓഫീസ്
- ഗസ്സയിൽ സൈനിക നിയന്ത്രണത്തിലുള്ള ‘ഗ്രീൻ സോൺ’ നിർമിക്കാനുള്ള വൻ പദ്ധതിയുമായി യു.എസ്
- ജർമനിയിൽ പോളിയോ റിപ്പോർട്ട് ചെയ്തു; 2010 നുശേഷം യൂറോപ്പിൽ ആദ്യം
- വിലക്കയറ്റവും തിരഞ്ഞെടുപ്പിലെ തിരിച്ചടിയും; അവശ്യസാധനങ്ങളുടെ താരിഫ് പിൻവലിച്ച് ട്രംപ്
headlines
-
ബസിന് തീപ്പിടിച്ച് ഇന്ത്യൻ ഉംറ തീർഥാടകരുടെ മരണം: കൺട്രോൾ റൂം തുറന്നു മക്ക: മദീനയിൽ ഉംറ ബസ് ടാങ്കറുമായി കൂട്ടിയിടിച്ച് കത്തി 42 ഇന്ത്യക്കാർ മരിച്ച സംഭവത്തിൽ ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റിൽ കൺട്രോൾ റൂം തുറന്നു. 24 മണിക്കൂറും പ്രവർത്തിക്കും. മക്കയിൽ നിന്നും പുറപ്പെട്ട ഉംറ ബസാണ് സൗദി സമയം ഇന്നലെ രാത്രി 11 മണിയോടെ (ഇന്ത്യന്‍ സമയം-പുലര്‍ച്ചെ 1.30) അപകടത്തിൽപെട്ടത്. ഹൈദരാബാദ് സ്വദേശികളായ 43 പേരാണ് ബസിലുണ്ടായിരുന്നത്. മരിച്ചവരിൽ 20 പേർ സ്ത്രീകളും 11 പേർ കുട്ടികളുമാണെന്നാണ് വിവരം. ഒരാൾ മാത്രം രക്ഷപ്പെട്ടതായി അറിയുന്നു. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി -
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാ എട്ടാമത് ബൈബിൾ കലോത്സവം നടത്തി, ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ഓവറോൾ കിരീടം കേംബ്രിഡ്ജ് റീജിയനും ഫസ്റ്റ് റണ്ണർ അപ്പായി ബ്രിസ്റ്റോൾ കാർഡിഫ് റീജിയനും സെക്കന്റ് റണ്ണർ അപ്പായി ലെസ്റ്റർ റീജിയനും ഷൈമോൻ തോട്ടുങ്കൽ സ്കൻതോർപ്പ്: യൂറോപ്പിലെ ഏറ്റവും വലിയ ബൈബിൾ കലോത്സവമായ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ എട്ടാമത് ബൈബിൾ കലോത്സവത്തിൽ നടന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ഓവറോൾ കിരീടം കേംബ്രിഡ്ജ് റീജിയനും, ഫസ്റ്റ് റണ്ണർ അപ്പായി ബ്രിസ്റ്റോൾ കാർഡിഫ് റീജിയനും സെക്കന്റ് റണ്ണർ അപ്പായി ലെസ്റ്റർ റീജിയനും മാറി. ഏറ്റവും കൂടുതൽ പോയിന്റ് നേടിയ മിഷനുവേണ്ടി കഴിഞ്ഞ വർഷങ്ങളിൽ ബൈബിൾ അപ്പൊസ്തലേറ്റിന്റെയും ബൈബിൾ കലോത്സവത്തിന്റെയും കോഡിനേറ്റർ ആയി പ്രവർത്തിച്ച അന്തരിച്ച ആന്റണി മാത്യുവിന്റെ ഓർമ്മക്കായി ഏർപ്പെടുത്തിയ ട്രോഫി -
ഹമാസിനെ നിരായുധീകരിക്കാന്‍ ഏതുവഴിയും സ്വീകരിക്കും- മുന്നറിയിപ്പുമായി നെതന്യാഹു ജറുസലേം: ഹമാസിനെ ഏതുവിധേനയും നിരായുധീകരിക്കുമെന്ന് ആവർത്തിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. അനായാസമോ കഠിനമായതോ ആയ മാർഗത്തിലൂടെ ആത് സാധ്യമാക്കുമെന്ന് നെതന്യാഹു ഞായറാഴ്ച പറഞ്ഞു. ഗാസയെ സൈനിക മുക്തമാക്കുമെന്നും പ്രതിവാര മന്ത്രിസഭായോഗത്തിൽ നെതന്യാഹു കൂട്ടിച്ചേർത്തു. യുദ്ധാനന്തര പുനർനിർമ്മാണം, സാമ്പത്തിക വീണ്ടെടുപ്പ് തുടങ്ങിയ വിഷയങ്ങൾ കൈകാര്യം ചെയ്യാൻ ഗാസയിൽ സമാധാന ബോർഡ് സ്ഥാപിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സമാധാന പദ്ധതിയെ അംഗീകരിക്കുന്ന യുഎൻ സുരക്ഷാ സമിതി പ്രമേയത്തിന്റെ വോട്ടെടുപ്പിന് ഒരു ദിവസം മുൻപാണ് നെതന്യാഹുവിന്റെ പ്രസ്താവന. “20 ഇന -
അഭയാർത്ഥി വിസ ലഭിക്കുന്നവർക്ക് സ്ഥിര താമസത്തിനായി 20 വർഷത്തെ കാത്തിരിപ്പ്; കടുത്ത നടപടികളുമായി ഹോം ഓഫീസ് ലണ്ടൻ: നിയമവിരുദ്ധമായി ബ്രിട്ടനിൽ എത്തുന്ന ആളുകൾക്ക് സ്ഥിര താമസത്തിനായി അപേക്ഷിക്കുന്നതിന് ഇരുപത് വർഷം കാത്തിരിക്കേണ്ടി വരും. അഭയം തേടുന്നവർക്കുള്ള ബ്രിട്ടന്റെ “ഗോൾഡൻ ടിക്കറ്റ്” അവസാനിപ്പിക്കുമെന്ന് ഹോം സെക്രട്ടറി ഷബാന മഹ്മൂദ് പറഞ്ഞു. യുകെയിലേക്ക് വരുന്ന അനധികൃത കുടിയേറ്റക്കാരുടെ എണ്ണം വർദ്ധിച്ചുവരുന്നത് സർക്കാർ തടഞ്ഞില്ലെങ്കിൽ അപകടങ്ങൾ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിക്കൊണ്ടാണ് ഹോം സെക്രട്ടറിയുടെ കടുത്ത നടപടികൾ. ഇത് സംബന്ധിച്ച വിശദ വിവരങ്ങൾ നാളെ പാർലമെന്റിൽ അവതരിപ്പിക്കും. “നിയമവിരുദ്ധ കുടിയേറ്റം നമ്മുടെ രാജ്യത്തെ ശിഥിലമാക്കുന്നത് എനിക്ക് കാണാൻ കഴിയും. ഒരു -
ഗസ്സയിൽ സൈനിക നിയന്ത്രണത്തിലുള്ള ‘ഗ്രീൻ സോൺ’ നിർമിക്കാനുള്ള വൻ പദ്ധതിയുമായി യു.എസ് ഗസ്സ സിറ്റി: ഗസ്സയെ വിഭജിച്ച് ഇസ്രായേലി -അന്താരാഷ്ട്ര സൈനിക നിയന്ത്രണത്തിലുള്ള ‘ഗ്രീൻ സോൺ’ നിർമിക്കാനുള്ള വൻ സൈനിക പദ്ധതിയുമായി യു.എസ്. ഫലസ്തീനികൾ ഗസ്സയുടെ പകുതിയിൽ താഴെ മാത്രം വിസ്തീർണമുള്ള റെഡ് സോണിലേക്ക് പൂർണമായി ഒതുക്കപ്പെടും. യു.എസ് സൈനിക ആസൂത്രണ വൃത്തങ്ങളെ ഉദ്ധരിച്ച് ‘ഗാർഡിയൻ’ പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഗസ്സയിൽ ഫലസ്തീൻ ടെക്നോക്രാറ്റുകളുടെ നേതൃത്വത്തിൽ സ്വതന്ത്ര ഭരണകൂടം സ്ഥാപിക്കുമെന്നും അന്താരാഷ്ട്ര പിന്തുണയോടെ പുനർനിർമാണം നടത്തുമെന്നുമുള്ള വാഗ്ദാനത്തിൽനിന്ന് തന്ത്രപൂർവം അമേരിക്ക ഒഴിയുകയാണ്. പകരം ഇസ്രായേൽ അധിനിവേശം വ്യാപിപ്പിക്കുന്നതിന് ഒത്താശ
latest updates
- ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാ എട്ടാമത് ബൈബിൾ കലോത്സവം നടത്തി, ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ഓവറോൾ കിരീടം കേംബ്രിഡ്ജ് റീജിയനും ഫസ്റ്റ് റണ്ണർ അപ്പായി ബ്രിസ്റ്റോൾ കാർഡിഫ് റീജിയനും സെക്കന്റ് റണ്ണർ അപ്പായി ലെസ്റ്റർ റീജിയനും ഷൈമോൻ തോട്ടുങ്കൽ സ്കൻതോർപ്പ്: യൂറോപ്പിലെ ഏറ്റവും വലിയ ബൈബിൾ കലോത്സവമായ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ എട്ടാമത് ബൈബിൾ കലോത്സവത്തിൽ നടന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ഓവറോൾ കിരീടം കേംബ്രിഡ്ജ് റീജിയനും, ഫസ്റ്റ് റണ്ണർ അപ്പായി ബ്രിസ്റ്റോൾ കാർഡിഫ് റീജിയനും സെക്കന്റ് റണ്ണർ അപ്പായി ലെസ്റ്റർ റീജിയനും മാറി. ഏറ്റവും കൂടുതൽ പോയിന്റ് നേടിയ മിഷനുവേണ്ടി കഴിഞ്ഞ വർഷങ്ങളിൽ ബൈബിൾ അപ്പൊസ്തലേറ്റിന്റെയും ബൈബിൾ കലോത്സവത്തിന്റെയും കോഡിനേറ്റർ ആയി പ്രവർത്തിച്ച അന്തരിച്ച ആന്റണി മാത്യുവിന്റെ ഓർമ്മക്കായി ഏർപ്പെടുത്തിയ ട്രോഫി
- പതിനേഴാമത് യുകെ ഉഴവൂർ സംഗമം ഒരുത്സവമായി മാറി. പതിനേഴാമത് ഉഴവൂർ സംഗമം ഇന്നലെ ലെസ്റ്ററിൽ കൊണ്ടാടിയപ്പോൾ സന്തോഷത്തോടെയും, ആത്മസംതൃപ്തിയോടെയും ആണ് ഓരോ ഉഴവൂർക്കാരും സംഗമത്തിൽ പങ്കെടുത്തത്. ഉഴവൂർ സംഗമത്തിന്റെ ചരിത്രത്തിൽ ആദ്യമായി 600 ഓളം പേരാണ് പങ്കെടുത്തത്. ഉഴവൂര്‍ ഇന്ന് ചെന്നാൽ കാണുന്നതിലും കൂടുതൽ ഉഴവൂർക്കാരെ യുകെ ഉഴവൂർ സംഗമത്തിൽ കാണാൻ കഴിഞ്ഞെന്നും, എങ്ങോട്ട് നോക്കിയാലും പുഞ്ചിരിക്കുന്ന മുഖത്തോടെയുള്ള ഉഴവൂർക്കാരെ ആണ് കാണാൻ പറ്റുന്നതെന്നും മാതാപിതാക്കൾക്ക് വേണ്ടി സംസാരിച്ച ശ്രീ. ജോയി കുഴിപ്ളാക്കിൽ അഭിപ്രായപ്പെട്ടു.ഉഴവൂരിൻ്റെ സംസ്കാരവും, ഭാഷയും, പാരമ്പര്യവും, മൂല്യങ്ങളും നിലനിർത്താൻ ഇത്തരം കൂട്ടായ്മകൾ സഹായിക്കുന്നു
- കൈരളി യുകെ കോഡ് ചാമ്പ്സ് വീണ്ടും. സ്കൂൾ കുട്ടികൾക്ക് റോബോട്ടിക്സ് പ്രോഗ്രാം കോഡിംഗ് പരിശീലനം നൽകുന്ന പദ്ധതിയായ കൈരളി കോഡ് ചാമ്പ്സ് വീണ്ടും കേംബ്രിഡ്ജിൽ വച്ച് അരങ്ങേറി. പ്രദേശത്തെ കുട്ടികൾക്ക് സൗജന്യമായി ശാസ്ത്ര – സാങ്കേതിക വിജ്ഞാന പാഠങ്ങൾ നൽകണമെന്ന ആശയത്തോടെ മുന്നോട്ട് വന്ന് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ച ഹേവർഹിൽ മലയാളി അസോസിയേഷന് (H.M.A) വേണ്ടിയാണ് ഇത്തവണ കൈരളി യുകെ കേംബ്രിഡ്ജ് യൂണിറ്റ് കോഡ് ചാമ്പ്സ് ക്ലാസുകൾ സൗജന്യമായി നൽകിയത്. കൈരളി യുകെ കേംബ്രിഡ്ജ് യൂണിറ്റിൽ നിന്നെത്തിയ ശ്രീ യൂസഫ്, ശ്രീമതി രഞ്ജിനി ചെല്ലപ്പൻ
- ‘ബിഹാറിൽ ജയിച്ചത് NDA അല്ല, തിരഞ്ഞെടുപ്പ് കമ്മിഷൻ; ഇന്ത്യൻ ജനാധിപത്യം അപകടത്തിൽ’; രമേശ് ചെന്നിത്തല ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ എൻഡിഎ മുന്നേറ്റത്തിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ബിഹാറിൽ ജയിച്ചത് എൻഡിഎ അല്ലെന്നും തിരഞ്ഞെടുപ്പ് കമ്മിഷനാണെന്നും അദേഹം പറഞ്ഞു. ഇന്ത്യൻ ജനാധിപത്യം അപകടത്തിൽ. മഹാരാഷ്ട്രയിൽ എന്ത് നടന്നോ അതാണ് ബിഹാറിലും നടക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പരാതികൾ കൊടുത്തിട്ടും പരിഹാരം ഇല്ല. എന്തുവേണം എന്ന് ഇന്ത്യയിലെ പ്രതിപക്ഷ കക്ഷികൾ തീരുമാനിക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. അതേസമയം കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും അദേഹം പ്രതികരിച്ചു. കഴിഞ്ഞ 45 വർഷമായി ഇടത് ഭരണം
- പാലത്തായി പീഡനക്കേസ്; ബിജെപി നേതാവ് കെ പത്മരാജൻ കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധി നാളെ കണ്ണൂർ: പാലത്തായി പീഡനക്കേസിൽ പ്രതിയായ ബിജെപി നേതാവ് കെ പത്മരാജൻ കുറ്റക്കാരനെന്ന് കോടതി. പ്രതിക്കെതിരെ ബലാത്സംഗം, പോക്സോ കുറ്റങ്ങൾ തെളിഞ്ഞു. കേസിൽ തലശേരി പോക്സോ പ്രത്യേക കോടതി നാളെ ശിക്ഷ വിധിക്കും. കേസിൽ പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പബ്ലിക് പ്രോസിക്യൂട്ടർ പി എം ഭാസുരി പറഞ്ഞു. കുട്ടി പീഡനം നേരിട്ടത് ഏറ്റവും വിശ്വസിച്ച ആളിൽ നിന്നാണെന്നും ഇവർ പറഞ്ഞു. അതേസമയം ശിക്ഷാ വിധി വന്നതിനുശേഷം മേൽക്കോടതിയെ സമീപിക്കുമെന്ന് പ്രതിഭാഗം അഭിഭാഷകൻ പി പ്രേമരാജൻ പറഞ്ഞു
- ശിവപ്രിയയുടെ മരണം: അണുബാധയുണ്ടായത് ആശുപത്രിയില്‍ നിന്നല്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട് തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ വെച്ച് മരിച്ച ശിവപ്രിയയ്ക്ക് അണുബാധ ഉണ്ടായത് ആശുപത്രിയില്‍ നിന്ന് അല്ലെന്ന് പ്രാഥമിക നിഗമനം. ലേബര്‍ റൂമിലും പ്രസവാനന്തര ശുശ്രൂഷ നല്കുന്ന ഇടങ്ങളിലും അണുബാധ ഉണ്ടാക്കുന്ന ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തിയില്ല. ഒരാഴ്ച മുമ്പ് നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. അന്വേഷണ റിപ്പോര്‍ട്ട് വിദഗ്ധസമിതി ഇന്ന് സമര്‍പ്പിക്കും. ശിവപ്രിയയുടെ ബന്ധുക്കളുടെയും ഡോക്ടര്‍മാരുടെയും മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. അതേസമയം റിപ്പോര്‍ട്ട് വന്നശേഷം തുടര്‍നടപടികളെ കുറിച്ച് ആലോചിക്കുമെന്ന് ശിവപ്രിയയുടെ ഭര്‍ത്താവ് മനു പ്രതികരിച്ചു. മെഡിക്കല്‍ കോളജില്‍ മരിച്ച ആര്‍ക്കാണ്
- നെഹ്റു കുടുംബത്തിന്റെ ഔദാര്യത്തിൽ രാഷ്ട്രീയത്തിലെത്തിയ തരൂർ തലമറന്ന് എണ്ണ തേക്കുന്നു; എം എം ഹസൻ തിരുവനന്തപുരം: കോൺഗ്രസ് പ്രവർത്തക സമിതി അംഗം ശശി തരൂരിനെതിരെ രൂക്ഷ പ്രതികരണവുമായി മുതിർന്ന നേതാവ് എം എം ഹസൻ. കോൺഗ്രസ് വർക്കിങ് കമ്മിറ്റിയിൽനിന്ന് തരൂർ ഒഴിയണമെന്നും നെഹ്റു കുടുംബത്തിന്റെ ഔദാര്യത്തിലാണ് തരൂർ രാഷ്ട്രീയത്തിലേക്ക് വന്നതെന്നും ഹസൻ പറഞ്ഞു. ജനങ്ങൾക്കുവേണ്ടി ഒരുതുള്ളി വിയർപ്പ് തരൂർ പൊഴിച്ചിട്ടില്ല. അദ്ദേഹം തലമറന്ന് എണ്ണ തേക്കുകയാണെന്നും ഹസൻ പറഞ്ഞു. മറ്റു കുടുംബങ്ങളെ പോലെയാണോ നെഹ്റു കുടുംബം. ഇന്ദിരയും സോണിയയും രാഹുലുമെല്ലാം ഗാന്ധി കുടുംബത്തിൽ നിന്നായതുകൊണ്ട് മാത്രം നേതൃത്വത്തിലേക്ക് വന്നതാണോ. വസ്തുതകൾ കണക്കിലെടുക്കാതെയാണ് തരൂരിന്റെ
- പാകിസ്താനിലെ രണ്ട് ചാവേറാക്രമണത്തിന് പിന്നിലും അഫ്ഗാന് പൗരർ; സ്ഥിരീകരിച്ച് പാക് ആഭ്യന്തര മന്ത്രി ഇസ്ലാമാബാദ്: പാകിസ്താനില്‍ ഈ ആഴ്ച നടന്ന രണ്ട് ചാവേറാക്രമണങ്ങള്‍ക്ക് പിന്നിലും അഫ്ഗാന് പൗരന്മാരാണെന്ന് സ്ഥിരീകരിച്ച് പാകിസ്താന്. പാര്‍ലമെന്റില്‍ ആഭ്യന്തര മന്ത്രി മുഹ്സിന് നഖ്വിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സ്ഫോടനത്തില്‍ നിരവധി പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇസ്ലാമാബാദ് സ്ഫോടനത്തില്‍ ഏഴ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പഞ്ചാബ് പ്രവിശ്യയിലെ റാവല്‍പിണ്ടിയിലെ തീവ്രവാദവിരുദ്ധ വകുപ്പ് വ്യക്തമാക്കി. റാവല്‍പിണ്ടിയിലെ ഫൗജി കോളനിയില്‍ നിന്നും ധോക്കില്‍ നിന്നുമാണ് കുറ്റവാളികളെ പിടികൂടിയതെന്ന് പാക് മാധ്യമമായ ഡൗണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യയിലും അന്വേഷണ
- ചെങ്കോട്ട സ്ഫോടനം: ഉമര്‍ നബിയും കുടുംബവും താമസിച്ചിരുന്ന വീട് തകര്‍ത്ത് സുരക്ഷാ സേന ന്യൂഡല്‍ഹി: ചെങ്കോട്ട സ്ഫോടനത്തിലെ സ്ഫോടകന്‍ ഉമര്‍ നബിയുടെ വീട് തകര്‍ത്ത് സുരക്ഷാ സേന. ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഉമര്‍ നബിയും കുടുംബവും താമസിച്ചിരുന്ന വീടാണ് തകര്‍ത്തത്. ഐഇഡി ഉപയോഗിച്ചാണ് വീട് തകര്‍ത്തത്. അന്വേഷണത്തിന്റെ ഭാഗമായാണ് വീട് തകര്‍ത്തതെന്നാണ് സുരക്ഷാ സേന നല്കുന്ന വിശദീകരണം. അതേസമയം സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ അറസ്റ്റിലായ ഫരീദാബാദ് അല്‍ഫലാ സര്‍വകലാശാലയിലെ ഡോക്ടര്‍ അദീലിന്റെ സഹോദരന് മുസഫറിന് പാക് ബന്ധമുളളതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട്. ഡോ. അദീല്‍ അറസ്റ്റിലായതിന് പിന്നാലെ മുസഫര്‍ അഫ്ഗാനിസ്ഥാനിലേക്ക് കടന്നതായതായാണ് റിപ്പോര്‍ട്ടുകള്‍
- എട്ടാമത് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ബൈബിൾ കലോത്സവം നാളെ സ്കന്തോർപ്പിൽ ഷൈമോൻ തോട്ടുങ്കൽ ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ബൈബിൾ അപ്പസ്റ്റോലറ്റിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന എട്ടാമത് രൂപത ബൈബിൾ കലോത്സവ മത്സരങ്ങൾ നാളെ സ്കാൻതോർപ്പിലെ ഫ്രഡറിക് ഗൂ സ്കൂളിൽ നടക്കും. രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ രാവിലെ മത്സരങ്ങൾ തിരി തെളിച്ച് ഉത്ഘാടനം ചെയ്യും .പത്തിൽ പരം സ്റ്റേജുകളിലായി രൂപതയിലെ പന്ത്രണ്ട് റീജിയണുകളിൽ നിന്നുമുള്ള ആയിരത്തിയഞ്ഞൂറിലധികം മത്സരാർത്ഥികൾ ആണ് വിവിധ വേദികളിൽ മാറ്റുരക്കുന്നത്. രാവിലെ 8.15 ന് രജിസ്ട്രേഷൻ ആരംഭിക്കും. 8 .45 ന് ബൈബിൾ
- ലെസ്റ്റർ ലാസ്യ കലാകേന്ദ്ര ആരംഭിച്ച ‘മധുരം മലയാളം’ സ്കൂളിന്റെ ഉദ്ഘാടനം വർണ്ണാഭമായി; ആദ്യ ക്ലാസിൽ അക്ഷരങ്ങൾ കുറിക്കുവാൻ നൂറിലധികം കുരുന്നുകൾ. ശ്രീജിത്ത് മാടക്കത്ത് ലണ്ടൻ: യുകെയിലെ ലെസ്റ്റർ ലാസ്യ കലാകേന്ദ്രയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച ‘മധുരം മലയാളം’ ക്ലാസിന്റെ ഉദ്ഘാടനം വർണ്ണാഭമായി നടന്നു. ലെസ്റ്ററിലെ മുഴുവൻ മലയാളി കുടുംബങ്ങളുടെയും സ്വപ്നമായ-കുട്ടികൾക്ക് മലയാളം വായിക്കാനും എഴുതാനും സംസാരിക്കാനും കഴിവ് നൽകുക എന്ന ലക്ഷ്യത്തോടെയാണ് ലാസ്യ കലാകേന്ദ്ര ഈ ഭാഷാ പഠന കേന്ദ്രത്തിന് തുടക്കം കുറിച്ചത്. ഇക്കഴിഞ്ഞ ശനിയാഴ്ച ലെസ്റ്റർ വൂഡ്ഗേറ്റ് കമ്മ്യൂണിറ്റി സെന്ററിൽ കുട്ടികളും അധ്യാപകരും മാതാപിതാക്കളുമുൾപ്പെടെയുള്ള സദസ്സിനെ സാക്ഷി നിർത്തി ‘മധുരം മലയാളം’ സ്കൂളിന്റെ ഔപചാരികമായ ഉദ്ഘാടനം മലയാളം മിഷൻ
Kerala

‘ബിഹാറിൽ ജയിച്ചത് NDA അല്ല, തിരഞ്ഞെടുപ്പ് കമ്മിഷൻ; ഇന്ത്യൻ ജനാധിപത്യം അപകടത്തിൽ’; രമേശ് ചെന്നിത്തല
ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ എൻഡിഎ മുന്നേറ്റത്തിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ബിഹാറിൽ ജയിച്ചത് എൻഡിഎ അല്ലെന്നും തിരഞ്ഞെടുപ്പ് കമ്മിഷനാണെന്നും അദേഹം പറഞ്ഞു. ഇന്ത്യൻ ജനാധിപത്യം അപകടത്തിൽ. മഹാരാഷ്ട്രയിൽ എന്ത് നടന്നോ അതാണ് ബിഹാറിലും നടക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പരാതികൾ കൊടുത്തിട്ടും പരിഹാരം ഇല്ല. എന്തുവേണം എന്ന് ഇന്ത്യയിലെ പ്രതിപക്ഷ കക്ഷികൾ തീരുമാനിക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. അതേസമയം കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും അദേഹം പ്രതികരിച്ചു. കഴിഞ്ഞ 45 വർഷമായി ഇടത് ഭരണം
പാലത്തായി പീഡനക്കേസ്; ബിജെപി നേതാവ് കെ പത്മരാജൻ കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധി നാളെ
കണ്ണൂർ: പാലത്തായി പീഡനക്കേസിൽ പ്രതിയായ ബിജെപി നേതാവ് കെ പത്മരാജൻ കുറ്റക്കാരനെന്ന് കോടതി. പ്രതിക്കെതിരെ ബലാത്സംഗം, പോക്സോ കുറ്റങ്ങൾ തെളിഞ്ഞു. കേസിൽ തലശേരി പോക്സോ പ്രത്യേക കോടതി നാളെ ശിക്ഷ വിധിക്കും. കേസിൽ പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പബ്ലിക് പ്രോസിക്യൂട്ടർ പി എം ഭാസുരി പറഞ്ഞു. കുട്ടി പീഡനം നേരിട്ടത് ഏറ്റവും വിശ്വസിച്ച ആളിൽ നിന്നാണെന്നും ഇവർ പറഞ്ഞു. അതേസമയം ശിക്ഷാ വിധി വന്നതിനുശേഷം മേൽക്കോടതിയെ സമീപിക്കുമെന്ന് പ്രതിഭാഗം അഭിഭാഷകൻ പി പ്രേമരാജൻ പറഞ്ഞു
ശിവപ്രിയയുടെ മരണം: അണുബാധയുണ്ടായത് ആശുപത്രിയില്‍ നിന്നല്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്
തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ വെച്ച് മരിച്ച ശിവപ്രിയയ്ക്ക് അണുബാധ ഉണ്ടായത് ആശുപത്രിയില്‍ നിന്ന് അല്ലെന്ന് പ്രാഥമിക നിഗമനം. ലേബര്‍ റൂമിലും പ്രസവാനന്തര ശുശ്രൂഷ നല്കുന്ന ഇടങ്ങളിലും അണുബാധ ഉണ്ടാക്കുന്ന ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തിയില്ല. ഒരാഴ്ച മുമ്പ് നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. അന്വേഷണ റിപ്പോര്‍ട്ട് വിദഗ്ധസമിതി ഇന്ന് സമര്‍പ്പിക്കും. ശിവപ്രിയയുടെ ബന്ധുക്കളുടെയും ഡോക്ടര്‍മാരുടെയും മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. അതേസമയം റിപ്പോര്‍ട്ട് വന്നശേഷം തുടര്‍നടപടികളെ കുറിച്ച് ആലോചിക്കുമെന്ന് ശിവപ്രിയയുടെ ഭര്‍ത്താവ് മനു പ്രതികരിച്ചു. മെഡിക്കല്‍ കോളജില്‍ മരിച്ച ആര്‍ക്കാണ്India

ചെങ്കോട്ട സ്ഫോടനം: ഉമര്‍ നബിയും കുടുംബവും താമസിച്ചിരുന്ന വീട് തകര്‍ത്ത് സുരക്ഷാ സേന
ന്യൂഡല്‍ഹി: ചെങ്കോട്ട സ്ഫോടനത്തിലെ സ്ഫോടകന്‍ ഉമര്‍ നബിയുടെ വീട് തകര്‍ത്ത് സുരക്ഷാ സേന. ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഉമര്‍ നബിയും കുടുംബവും താമസിച്ചിരുന്ന വീടാണ് തകര്‍ത്തത്. ഐഇഡി ഉപയോഗിച്ചാണ് വീട് തകര്‍ത്തത്. അന്വേഷണത്തിന്റെ ഭാഗമായാണ് വീട് തകര്‍ത്തതെന്നാണ് സുരക്ഷാ സേന നല്കുന്ന വിശദീകരണം. അതേസമയം സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ അറസ്റ്റിലായ ഫരീദാബാദ് അല്‍ഫലാ സര്‍വകലാശാലയിലെ ഡോക്ടര്‍ അദീലിന്റെ സഹോദരന് മുസഫറിന് പാക് ബന്ധമുളളതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട്. ഡോ. അദീല്‍ അറസ്റ്റിലായതിന് പിന്നാലെ മുസഫര്‍ അഫ്ഗാനിസ്ഥാനിലേക്ക് കടന്നതായതായാണ് റിപ്പോര്‍ട്ടുകള്‍
ചെങ്കോട്ട സ്ഫോടനം: കാറിലുണ്ടായിരുന്നത് ഉമര്‍ നബി തന്നെ, നിര്‍ണായകമായി ഡിഎന്‍എ പരിശോധന ഫലം
ഡല്‍ഹി: ചെങ്കോട്ട സ്ഫോടനത്തില്‍ കാറില്‍ ഉണ്ടായിരുന്നത് ഉമര്‍ നബി തന്നെയായിരുന്നെന്ന് സ്ഥിരീകരണം. ഡിഎന്‍എ പരിശോധനയിലൂടെയാണ് ഉമര്‍ നബി തന്നെയാണ് സ്ഫോടനം നടത്തിയ കാറിലുണ്ടായിരുന്നതെന്ന് സ്ഥിരീകരിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉമര്‍ നബിയാണ് സ്ഫോടനത്തിന് പിന്നിലെന്ന് സംശയം തോന്നിയതിന് പിന്നാലെ പുല്‍വാമയിലെ കുടുംബാംഗങ്ങളെ കസ്റ്റഡിയിലെടുത്ത് സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. ഫരീദാബാദ്, ലഖ്നൗ, തെക്കന്‍ കശ്മീര്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ജെയ്ഷെ മുഹമ്മദ് ലോജിസ്റ്റിക്സ് മോഡ്യൂളുമായി ഉമറിന് ബന്ധമുണ്ടെന്നാണ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ ഗ്രൂപ്പില്‍ ഒമ്പത്
ഗുജറാത്തില്‍ പശുവിനെ കൊന്നതിന് മൂന്നുപേര്‍ക്ക് ജീവപര്യന്തം; രാജ്യചരിത്രത്തിലാദ്യം
അഹമ്മദാബാദ്: ഗുജറാത്തില്‍ പശുവിനെ കൊന്നതിന് മൂന്നുപേര്‍ക്ക് ജീവപര്യന്തം തടവും 18 ലക്ഷം രൂപ പിഴയും. അഹമ്മദാബാദ് അമ്രേലി സെഷന്‍സ് കോടതിയുടേതാണ് വിധി. 2017-ലെ മൃഗ സംരക്ഷണ നിയമ ഭേദഗതി പ്രകാരമാണ് വിധി. 2023-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പശുക്കളെ കശാപ്പ് ചെയ്ത് മാംസം കടത്തിയതിനാണ് അക്രം ഹാജി സോളങ്കി, സത്താര്‍ ഇസ്മായില്‍ സോളങ്കി, ഖാസിം സോളങ്കി എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. മൂവരില്‍ നിന്നും പശുമാംസം കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് ഇവര്‍ അറസ്റ്റിലായത്. പശുക്കളെ ഹിന്ദുമതം പവിത്രമായി കാണുന്നുണ്ടെന്നുംUK NEWS

യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ പ്രസിഡന്റ് സുനിൽ ജോർജ്ജിന്റെ പിതാവ് നിര്യാതനായി
യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ പ്രസിഡന്റ് സുനിൽ ജോർജ്ജിന്റെ പിതാവ് റിട്ട.അദ്ധ്യാപകൻ പി ജി ജോർജ്ജ് നിര്യാതനായി. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ഇന്ന് രാവിലെ സ്വഭവനമായ നാടശാലിക്കൽ സുജഭവനിലായിരുന്നു അന്ത്യം. എണ്‍പത്തിയേഴു വയസ്സായിരുന്നു പ്രായം. പത്തനംതിട്ട കടമ്പനാടാണ് സ്വദേശം. ദീർഘകാലം അധ്യാപന രംഗത്ത് സജീവ സാന്നിധ്യമായിരുന്നു പി ജി ജോർജ്ജ് പത്തനംതിട്ട അടൂർ കടമ്പനാട് സെന്റ് തോമസ് ഹൈ സ്കൂളിലായിരുന്നു സേവനമനുഷ്ഠിച്ചിരുന്നത്. പരേതയായ മേരിക്കുട്ടി ജോർജ്ജാണ് ഭാര്യ. യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ പ്രസിഡന്റ് സുനിൽ ജോർജ്ജ്, ആനി
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാ എട്ടാമത് ബൈബിൾ കലോത്സവം നടത്തി, ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ഓവറോൾ കിരീടം കേംബ്രിഡ്ജ് റീജിയനും ഫസ്റ്റ് റണ്ണർ അപ്പായി ബ്രിസ്റ്റോൾ കാർഡിഫ് റീജിയനും സെക്കന്റ് റണ്ണർ അപ്പായി ലെസ്റ്റർ റീജിയനും
ഷൈമോൻ തോട്ടുങ്കൽ സ്കൻതോർപ്പ്: യൂറോപ്പിലെ ഏറ്റവും വലിയ ബൈബിൾ കലോത്സവമായ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ എട്ടാമത് ബൈബിൾ കലോത്സവത്തിൽ നടന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ഓവറോൾ കിരീടം കേംബ്രിഡ്ജ് റീജിയനും, ഫസ്റ്റ് റണ്ണർ അപ്പായി ബ്രിസ്റ്റോൾ കാർഡിഫ് റീജിയനും സെക്കന്റ് റണ്ണർ അപ്പായി ലെസ്റ്റർ റീജിയനും മാറി. ഏറ്റവും കൂടുതൽ പോയിന്റ് നേടിയ മിഷനുവേണ്ടി കഴിഞ്ഞ വർഷങ്ങളിൽ ബൈബിൾ അപ്പൊസ്തലേറ്റിന്റെയും ബൈബിൾ കലോത്സവത്തിന്റെയും കോഡിനേറ്റർ ആയി പ്രവർത്തിച്ച അന്തരിച്ച ആന്റണി മാത്യുവിന്റെ ഓർമ്മക്കായി ഏർപ്പെടുത്തിയ ട്രോഫി
അഭയാർത്ഥി വിസ ലഭിക്കുന്നവർക്ക് സ്ഥിര താമസത്തിനായി 20 വർഷത്തെ കാത്തിരിപ്പ്; കടുത്ത നടപടികളുമായി ഹോം ഓഫീസ്
ലണ്ടൻ: നിയമവിരുദ്ധമായി ബ്രിട്ടനിൽ എത്തുന്ന ആളുകൾക്ക് സ്ഥിര താമസത്തിനായി അപേക്ഷിക്കുന്നതിന് ഇരുപത് വർഷം കാത്തിരിക്കേണ്ടി വരും. അഭയം തേടുന്നവർക്കുള്ള ബ്രിട്ടന്റെ “ഗോൾഡൻ ടിക്കറ്റ്” അവസാനിപ്പിക്കുമെന്ന് ഹോം സെക്രട്ടറി ഷബാന മഹ്മൂദ് പറഞ്ഞു. യുകെയിലേക്ക് വരുന്ന അനധികൃത കുടിയേറ്റക്കാരുടെ എണ്ണം വർദ്ധിച്ചുവരുന്നത് സർക്കാർ തടഞ്ഞില്ലെങ്കിൽ അപകടങ്ങൾ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിക്കൊണ്ടാണ് ഹോം സെക്രട്ടറിയുടെ കടുത്ത നടപടികൾ. ഇത് സംബന്ധിച്ച വിശദ വിവരങ്ങൾ നാളെ പാർലമെന്റിൽ അവതരിപ്പിക്കും. “നിയമവിരുദ്ധ കുടിയേറ്റം നമ്മുടെ രാജ്യത്തെ ശിഥിലമാക്കുന്നത് എനിക്ക് കാണാൻ കഴിയും. ഒരുWorld

ബസിന് തീപ്പിടിച്ച് ഇന്ത്യൻ ഉംറ തീർഥാടകരുടെ മരണം: കൺട്രോൾ റൂം തുറന്നു
മക്ക: മദീനയിൽ ഉംറ ബസ് ടാങ്കറുമായി കൂട്ടിയിടിച്ച് കത്തി 42 ഇന്ത്യക്കാർ മരിച്ച സംഭവത്തിൽ ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റിൽ കൺട്രോൾ റൂം തുറന്നു. 24 മണിക്കൂറും പ്രവർത്തിക്കും. മക്കയിൽ നിന്നും പുറപ്പെട്ട ഉംറ ബസാണ് സൗദി സമയം ഇന്നലെ രാത്രി 11 മണിയോടെ (ഇന്ത്യന്‍ സമയം-പുലര്‍ച്ചെ 1.30) അപകടത്തിൽപെട്ടത്. ഹൈദരാബാദ് സ്വദേശികളായ 43 പേരാണ് ബസിലുണ്ടായിരുന്നത്. മരിച്ചവരിൽ 20 പേർ സ്ത്രീകളും 11 പേർ കുട്ടികളുമാണെന്നാണ് വിവരം. ഒരാൾ മാത്രം രക്ഷപ്പെട്ടതായി അറിയുന്നു. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി
ഹമാസിനെ നിരായുധീകരിക്കാന്‍ ഏതുവഴിയും സ്വീകരിക്കും- മുന്നറിയിപ്പുമായി നെതന്യാഹു
ജറുസലേം: ഹമാസിനെ ഏതുവിധേനയും നിരായുധീകരിക്കുമെന്ന് ആവർത്തിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. അനായാസമോ കഠിനമായതോ ആയ മാർഗത്തിലൂടെ ആത് സാധ്യമാക്കുമെന്ന് നെതന്യാഹു ഞായറാഴ്ച പറഞ്ഞു. ഗാസയെ സൈനിക മുക്തമാക്കുമെന്നും പ്രതിവാര മന്ത്രിസഭായോഗത്തിൽ നെതന്യാഹു കൂട്ടിച്ചേർത്തു. യുദ്ധാനന്തര പുനർനിർമ്മാണം, സാമ്പത്തിക വീണ്ടെടുപ്പ് തുടങ്ങിയ വിഷയങ്ങൾ കൈകാര്യം ചെയ്യാൻ ഗാസയിൽ സമാധാന ബോർഡ് സ്ഥാപിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സമാധാന പദ്ധതിയെ അംഗീകരിക്കുന്ന യുഎൻ സുരക്ഷാ സമിതി പ്രമേയത്തിന്റെ വോട്ടെടുപ്പിന് ഒരു ദിവസം മുൻപാണ് നെതന്യാഹുവിന്റെ പ്രസ്താവന. “20 ഇന
ഗസ്സയിൽ സൈനിക നിയന്ത്രണത്തിലുള്ള ‘ഗ്രീൻ സോൺ’ നിർമിക്കാനുള്ള വൻ പദ്ധതിയുമായി യു.എസ്
ഗസ്സ സിറ്റി: ഗസ്സയെ വിഭജിച്ച് ഇസ്രായേലി -അന്താരാഷ്ട്ര സൈനിക നിയന്ത്രണത്തിലുള്ള ‘ഗ്രീൻ സോൺ’ നിർമിക്കാനുള്ള വൻ സൈനിക പദ്ധതിയുമായി യു.എസ്. ഫലസ്തീനികൾ ഗസ്സയുടെ പകുതിയിൽ താഴെ മാത്രം വിസ്തീർണമുള്ള റെഡ് സോണിലേക്ക് പൂർണമായി ഒതുക്കപ്പെടും. യു.എസ് സൈനിക ആസൂത്രണ വൃത്തങ്ങളെ ഉദ്ധരിച്ച് ‘ഗാർഡിയൻ’ പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഗസ്സയിൽ ഫലസ്തീൻ ടെക്നോക്രാറ്റുകളുടെ നേതൃത്വത്തിൽ സ്വതന്ത്ര ഭരണകൂടം സ്ഥാപിക്കുമെന്നും അന്താരാഷ്ട്ര പിന്തുണയോടെ പുനർനിർമാണം നടത്തുമെന്നുമുള്ള വാഗ്ദാനത്തിൽനിന്ന് തന്ത്രപൂർവം അമേരിക്ക ഒഴിയുകയാണ്. പകരം ഇസ്രായേൽ അധിനിവേശം വ്യാപിപ്പിക്കുന്നതിന് ഒത്താശAssociations

പതിനേഴാമത് യുകെ ഉഴവൂർ സംഗമം ഒരുത്സവമായി മാറി.
പതിനേഴാമത് ഉഴവൂർ സംഗമം ഇന്നലെ ലെസ്റ്ററിൽ കൊണ്ടാടിയപ്പോൾ സന്തോഷത്തോടെയും, ആത്മസംതൃപ്തിയോടെയും ആണ് ഓരോ ഉഴവൂർക്കാരും സംഗമത്തിൽ പങ്കെടുത്തത്. ഉഴവൂർ സംഗമത്തിന്റെ ചരിത്രത്തിൽ ആദ്യമായി 600 ഓളം പേരാണ് പങ്കെടുത്തത്. ഉഴവൂര്‍ ഇന്ന് ചെന്നാൽ കാണുന്നതിലും കൂടുതൽ ഉഴവൂർക്കാരെ യുകെ ഉഴവൂർ സംഗമത്തിൽ കാണാൻ കഴിഞ്ഞെന്നും, എങ്ങോട്ട് നോക്കിയാലും പുഞ്ചിരിക്കുന്ന മുഖത്തോടെയുള്ള ഉഴവൂർക്കാരെ ആണ് കാണാൻ പറ്റുന്നതെന്നും മാതാപിതാക്കൾക്ക് വേണ്ടി സംസാരിച്ച ശ്രീ. ജോയി കുഴിപ്ളാക്കിൽ അഭിപ്രായപ്പെട്ടു.ഉഴവൂരിൻ്റെ സംസ്കാരവും, ഭാഷയും, പാരമ്പര്യവും, മൂല്യങ്ങളും നിലനിർത്താൻ ഇത്തരം കൂട്ടായ്മകൾ സഹായിക്കുന്നു
കൈരളി യുകെ കോഡ് ചാമ്പ്സ് വീണ്ടും.
സ്കൂൾ കുട്ടികൾക്ക് റോബോട്ടിക്സ് പ്രോഗ്രാം കോഡിംഗ് പരിശീലനം നൽകുന്ന പദ്ധതിയായ കൈരളി കോഡ് ചാമ്പ്സ് വീണ്ടും കേംബ്രിഡ്ജിൽ വച്ച് അരങ്ങേറി. പ്രദേശത്തെ കുട്ടികൾക്ക് സൗജന്യമായി ശാസ്ത്ര – സാങ്കേതിക വിജ്ഞാന പാഠങ്ങൾ നൽകണമെന്ന ആശയത്തോടെ മുന്നോട്ട് വന്ന് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ച ഹേവർഹിൽ മലയാളി അസോസിയേഷന് (H.M.A) വേണ്ടിയാണ് ഇത്തവണ കൈരളി യുകെ കേംബ്രിഡ്ജ് യൂണിറ്റ് കോഡ് ചാമ്പ്സ് ക്ലാസുകൾ സൗജന്യമായി നൽകിയത്. കൈരളി യുകെ കേംബ്രിഡ്ജ് യൂണിറ്റിൽ നിന്നെത്തിയ ശ്രീ യൂസഫ്, ശ്രീമതി രഞ്ജിനി ചെല്ലപ്പൻ
ലെസ്റ്റർ ലാസ്യ കലാകേന്ദ്ര ആരംഭിച്ച ‘മധുരം മലയാളം’ സ്കൂളിന്റെ ഉദ്ഘാടനം വർണ്ണാഭമായി; ആദ്യ ക്ലാസിൽ അക്ഷരങ്ങൾ കുറിക്കുവാൻ നൂറിലധികം കുരുന്നുകൾ.
ശ്രീജിത്ത് മാടക്കത്ത് ലണ്ടൻ: യുകെയിലെ ലെസ്റ്റർ ലാസ്യ കലാകേന്ദ്രയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച ‘മധുരം മലയാളം’ ക്ലാസിന്റെ ഉദ്ഘാടനം വർണ്ണാഭമായി നടന്നു. ലെസ്റ്ററിലെ മുഴുവൻ മലയാളി കുടുംബങ്ങളുടെയും സ്വപ്നമായ-കുട്ടികൾക്ക് മലയാളം വായിക്കാനും എഴുതാനും സംസാരിക്കാനും കഴിവ് നൽകുക എന്ന ലക്ഷ്യത്തോടെയാണ് ലാസ്യ കലാകേന്ദ്ര ഈ ഭാഷാ പഠന കേന്ദ്രത്തിന് തുടക്കം കുറിച്ചത്. ഇക്കഴിഞ്ഞ ശനിയാഴ്ച ലെസ്റ്റർ വൂഡ്ഗേറ്റ് കമ്മ്യൂണിറ്റി സെന്ററിൽ കുട്ടികളും അധ്യാപകരും മാതാപിതാക്കളുമുൾപ്പെടെയുള്ള സദസ്സിനെ സാക്ഷി നിർത്തി ‘മധുരം മലയാളം’ സ്കൂളിന്റെ ഔപചാരികമായ ഉദ്ഘാടനം മലയാളം മിഷൻSpiritual

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാ എട്ടാമത് ബൈബിൾ കലോത്സവം നടത്തി, ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ഓവറോൾ കിരീടം കേംബ്രിഡ്ജ് റീജിയനും ഫസ്റ്റ് റണ്ണർ അപ്പായി ബ്രിസ്റ്റോൾ കാർഡിഫ് റീജിയനും സെക്കന്റ് റണ്ണർ അപ്പായി ലെസ്റ്റർ റീജിയനും
ഷൈമോൻ തോട്ടുങ്കൽ സ്കൻതോർപ്പ്: യൂറോപ്പിലെ ഏറ്റവും വലിയ ബൈബിൾ കലോത്സവമായ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ എട്ടാമത് ബൈബിൾ കലോത്സവത്തിൽ നടന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ഓവറോൾ കിരീടം കേംബ്രിഡ്ജ് റീജിയനും, ഫസ്റ്റ് റണ്ണർ അപ്പായി ബ്രിസ്റ്റോൾ കാർഡിഫ് റീജിയനും സെക്കന്റ് റണ്ണർ അപ്പായി ലെസ്റ്റർ റീജിയനും മാറി. ഏറ്റവും കൂടുതൽ പോയിന്റ് നേടിയ മിഷനുവേണ്ടി കഴിഞ്ഞ വർഷങ്ങളിൽ ബൈബിൾ അപ്പൊസ്തലേറ്റിന്റെയും ബൈബിൾ കലോത്സവത്തിന്റെയും കോഡിനേറ്റർ ആയി പ്രവർത്തിച്ച അന്തരിച്ച ആന്റണി മാത്യുവിന്റെ ഓർമ്മക്കായി ഏർപ്പെടുത്തിയ ട്രോഫി
എട്ടാമത് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ബൈബിൾ കലോത്സവം നാളെ സ്കന്തോർപ്പിൽ
ഷൈമോൻ തോട്ടുങ്കൽ ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ബൈബിൾ അപ്പസ്റ്റോലറ്റിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന എട്ടാമത് രൂപത ബൈബിൾ കലോത്സവ മത്സരങ്ങൾ നാളെ സ്കാൻതോർപ്പിലെ ഫ്രഡറിക് ഗൂ സ്കൂളിൽ നടക്കും. രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ രാവിലെ മത്സരങ്ങൾ തിരി തെളിച്ച് ഉത്ഘാടനം ചെയ്യും .പത്തിൽ പരം സ്റ്റേജുകളിലായി രൂപതയിലെ പന്ത്രണ്ട് റീജിയണുകളിൽ നിന്നുമുള്ള ആയിരത്തിയഞ്ഞൂറിലധികം മത്സരാർത്ഥികൾ ആണ് വിവിധ വേദികളിൽ മാറ്റുരക്കുന്നത്. രാവിലെ 8.15 ന് രജിസ്ട്രേഷൻ ആരംഭിക്കും. 8 .45 ന് ബൈബിൾ
റാംസ്ഗേറ്റ് ഡിവൈൻ റിട്രീറ്റ് സെന്ററിൽ താമസിച്ചുള്ള ‘ആന്തരിക ത്രിദിന സൗഖ്യ ധ്യാനം’ നവംബർ 28 മുതൽ; ജോർജ്ജ് പനക്കലച്ചൻ നേതൃത്വം നൽകും.
അപ്പച്ചൻ കണ്ണഞ്ചിറ റാംസ്ഗേറ്റ്: റാംസ്ഗേറ്റ് ഡിവൈൻ റിട്രീറ്റ് സെന്ററിൽ വെച്ച് നവംബർ മാസം 28 – 30 വരെ താമസിച്ചുള്ള ആന്തരിക സൗഖ്യ ധ്യാനം സംഘടിപ്പിക്കുന്നു. വിൻസൻഷ്യൻ ഡിവൈൻ റിട്രീറ്റ് സെന്ററുകളുടെ ഡയറക്ടറും, അഭിഷിക്ത വചന പ്രോഘോഷകനുമായ ജോർജ്ജ് പനക്കലച്ചനും, റാംസ്ഗേറ്റ് ഡിവൈൻ റിട്രീറ്റ് സെന്റർ ഡയറക്ടർ ജോസഫ് എടാട്ട് അച്ചനും, ധ്യാന ശുശ്രുഷകനായ പള്ളിച്ചൻകുടിയിൽ പോളച്ചനും സംയുക്തമായിട്ടാവും ഈ ത്രിദിന ആന്തരിക സൗഖ്യധ്യാനം നയിക്കുക. 2025 നവംബർ മാസം നടത്തപ്പെടുന്ന ആന്തരിക സൗഖ്യാധ്യാനം, 28 ന്uukma

‘യുക്മ ശ്രേഷ്ഠ മലയാളി 2025’ പുരസ്ക്കാരദാനവും – മാണിക്കത്ത് ഇവന്റ്സ് ഫാഷൻ ഷോ & സൗന്ദര്യമത്സരം നവംബർ 22ന് പ്രിസ്റ്റണിൽ; അവാർഡുകൾക്ക് അപേക്ഷ ക്ഷണിക്കുന്നു…..
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി കൂട്ടായ്മയായ യൂണിയൻ ഓഫ് യു.കെ മലയാളി അസോസിയേഷന്റെ (യുക്മ) ദേശീയ ഭരണസമിതിയുടെ നേതൃത്വത്തിൽ യുകെയിലെ ഫാഷൻ രംഗത്ത് തരംഗമായി മാറിയ മാണിക്കത്ത് ഇവന്റ്സുമായി ചേര്‍ന്ന് നോർത്ത് വെസ്റ്റിലെ പ്രിസ്റ്റൺ പാർക്ക് ഹാൾ ഹോട്ടൽ & സ്പായിൽ വച്ച് യുക്മ ശ്രേഷ്ഠ മലയാളി 2025′ പുരസ്ക്കാരദാനവും – മാണിക്കത്ത് ഇവന്റ്സ് ഫാഷൻ ഷോ & സൗന്ദര്യമത്സരവും നവംബര്‍ 22 ശനിയാഴ്ച്ച സംഘടിപ്പിക്കപ്പെടുന്നു.  
യുക്മ ഫോർച്യൂൺ ലോട്ടറി നറുക്കെടുപ്പ് ഒന്നാം സമ്മാനം 10000 പൌണ്ട് ഷെഫീൽഡിലെ ഭാഗ്യശാലിയ്ക്ക്……. രണ്ടാം സമ്മാനം 1 പവൻ സ്വർണ്ണം ലിവർപൂളിൽ
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുക്മ ഫോർച്യൂൺ ബംബർ 2025 ലോട്ടറിയുടെ നറുക്കെടുപ്പ് പതിനാറാമത് യുക്മ – ലൈഫ് ലൈൻ ദേശീയ കലാമേള വേദിയിൽ വച്ച് നടത്തപ്പെട്ടു. കലാമേളയുടെ ഉദ്ഘാടനവും സമ്മാനദാനവും ഉൾപ്പടെ നടത്തിയ പ്രധാന വേദിയിൽ വച്ചാണ് യുക്മ ഫോർച്യൂൺ ലോട്ടറിയുടെ നറുക്കെടുപ്പും നടത്തിയത്. നറുക്കെടുക്കപ്പെട്ട നമ്പരുകൾ ഇതോടൊപ്പം പ്രസിദ്ധീകരിക്കുന്നു. വിജയികളായവരുടെ കൂടുതൽ വിവരങ്ങൾ പിന്നീട് പ്രസിദ്ധീകരിക്കുന്നതാണ്. തിങ്ങി നിറഞ്ഞ സദസ്സിനെ സാക്ഷി നിർത്തി നടത്തിയ നറുക്കെടുപ്പിന് യുക്മ പ്രസിഡൻ്റ് അഡ്വ
പതിനാറാമത് യുക്മ – ലൈഫ് ലൈൻ ദേശീയ കലാമേള, ചാമ്പ്യൻഷിപ്പ് നിലനിർത്തി മിഡ്ലാൻഡ്സ് റീജിയൻ, ഈസ്റ്റ് ആംഗ്ളിയ രണ്ടും യോർക്ക്ഷയർ & ഹംബർ മൂന്നും സ്ഥാനങ്ങളിൽ. അസ്സോസ്സിയേഷൻ വിഭാഗത്തിൽ വാൽമ വാർവിക്ക് ഒന്നാംസ്ഥാനം കരസ്ഥമാക്കിയപ്പോൾ EYCO ഹൾ രണ്ടും എം.എം.എ മാഞ്ചസ്റ്റർ മൂന്നും സ്ഥാനങ്ങളിൽ.
കുര്യൻ ജോർജജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) പതിനാറാമത് യുക്മ – ലൈഫ് ലൈൻ ദേശീയ കലാമേള 2025 ചെൽറ്റൻഹാം ക്ളീവ് സ്കൂളിലെ എം.ടി. വാസുദേവൻ നായർ നഗറിൽ വളരെ വിജയകരമായി പര്യവസാനിച്ചപ്പോൾ റീജിയൻ വിഭാഗത്തിൽ തുടർച്ചയായ നാലാം തവണ ഈസ്റ്റ് & വെസ്റ്റ് മിഡ്ലാൻഡ്സ് 161 പോയിൻ്റ് നേടി കിരീടം നിലനിർത്തി. 122 പോയിൻ്റ്കളോടെ ഈസ്റ്റ് ആംഗ്ളിയ റീജിയൻ രണ്ടാം സ്ഥാനവും 107 പോയിൻ്റ്കളോടെ യോർക്ക്ഷയർ & ഹംബർ റീജിയൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കിuukma region

യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ പ്രസിഡന്റ് സുനിൽ ജോർജ്ജിന്റെ പിതാവ് നിര്യാതനായി
യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ പ്രസിഡന്റ് സുനിൽ ജോർജ്ജിന്റെ പിതാവ് റിട്ട.അദ്ധ്യാപകൻ പി ജി ജോർജ്ജ് നിര്യാതനായി. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ഇന്ന് രാവിലെ സ്വഭവനമായ നാടശാലിക്കൽ സുജഭവനിലായിരുന്നു അന്ത്യം. എണ്‍പത്തിയേഴു വയസ്സായിരുന്നു പ്രായം. പത്തനംതിട്ട കടമ്പനാടാണ് സ്വദേശം. ദീർഘകാലം അധ്യാപന രംഗത്ത് സജീവ സാന്നിധ്യമായിരുന്നു പി ജി ജോർജ്ജ് പത്തനംതിട്ട അടൂർ കടമ്പനാട് സെന്റ് തോമസ് ഹൈ സ്കൂളിലായിരുന്നു സേവനമനുഷ്ഠിച്ചിരുന്നത്. പരേതയായ മേരിക്കുട്ടി ജോർജ്ജാണ് ഭാര്യ. യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ പ്രസിഡന്റ് സുനിൽ ജോർജ്ജ്, ആനി
യുക്മ സൗത്ത് വെസ്റ്റ് കലാമേള – കലാതിലകപട്ടം ആഞ്ജലീന വെസ്റ്റിനും കലാപ്രതിഭ പുരസ്ക്കാരം അലൻ ബഷീറിനും, ഭാഷാകേസരി പുരസ്കാരം രണ്ടാം തവണയും ഇഷാൻ ആർ നായർക്ക്
സുജു ജോസഫ്, പിആർഒ, യുക്മ സൗത്ത് വെസ്റ്റ് റീജിയൺ സാലിസ്ബറി: ഒക്ടോബർ 18 ശനിയാഴ്ച്ച സാലിസ്ബറിയിലെ ഗോഡോൾഫിൻ സ്കൂളിൽ വച്ച് നടന്ന യുക്മ സൗത്ത് വെസ്റ്റ് കലാമേളയിൽ മിൽട്ടൺ കെയ്ൻസ് മലയാളി അസോസിയേഷന്റെ (മിക്മ) ആഞ്ജലീന വെസ്റ്റിൻ കലാതിലകമായി. വിൽറ്റ്ഷെയർ മലയാളി അസോസിയേഷന്റെ അലൻ ബഷീറാണ് കലാപ്രതിഭയായത്. തുടർച്ചയായി രണ്ടാം തവണയും സോമർസെറ്റ് മലയാളി കൾച്ചറൽ അസോസിയേഷന്റെ ഇഷാൻ ആർ നായർ ഭാഷാകേസരി പുരസ്കാരം നേടി. ആഞ്ജലീന വെസ്റ്റിൻ – കലാതിലകം മിൽട്ടൺ കെയ്ൻസ് മലയാളി അസോസിയേഷന്റെ
യുക്മ ഈസ്റ്റ് ആംഗ്ലിയ റീജണൽ കലാമേള പ്രൗഢഗംഭീരമായി; മാറ്റുരച്ചത് അഞ്ഞൂറോളം കലാകാരന്മാർ; കരൺ കലാ പ്രതിഭ, നെസ്സിൻ കലാ തിലകം; NAM, നോർവിച്ചിന് ഓവറോൾ ചാമ്പ്യൻഷിപ്പ്.
റെയ്ലി: യുക്മ നാഷണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നവംബർ ഒന്നിന് ചെൽറ്റൻഹാമിൽ വെച്ച് നടത്തപ്പെടുന്ന ദേശീയ കലാമേളയുടെ ഗ്രാൻഡ് ഫിനാലെക്ക് മുന്നോടിയായി 7 റീജണുകളിലായി നടത്തപ്പെട്ട കലാമേളകളുടെ കലാശക്കൊട്ട് റെയ്ലിയിൽ പ്രൗഢ ഗംഭീരമായി. യുക്മ ഈസ്റ്റ് ആംഗ്ലിയാ റീജൻറെ നേതൃത്വത്തിൽ റെയ്ലിയിലെ ദി സ്വയനെ പാർക്ക് സ്കൂളിൽ നാലു വേദികളിലായി മത്സരാർത്ഥികൾ തങ്ങളുടെ കലാ പ്രാവീണ്യവും പ്രതിഭയും അരങ്ങിലെടുത്തപ്പോൾ സ്കൂളും പരിസരങ്ങളും തിങ്ങി നിറഞ്ഞ സദസ്സിന് കലാമേള, ഏറ്റവും മികച്ച കലാവിരുന്നിന്റെ, ആസ്വാദന വേദി കൂടിയായി. യുക്മയുടെ ദേശീയJwala
‘ജ്വാല മിസ്സ് & മിസ്സിസ് മലയാളി’ ബ്യൂട്ടി പജൻറ്, ബോളിവുഡ് ഡാൻസ് മൽസരങ്ങൾ ക്രോയിഡനിൽ!
ക്രോയ്ഡോൺ: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ക്രോയിഡനിലെ കേരള കൾച്ചറൽ ആൻറ് വെൽഫയർ അസോസിയേഷൻറെ വനിതാ വിഭാഗമായ ‘ജ്വാല’ മാർച്ച് 16 ന് ബ്യൂട്ടി പജൻറും ബോളിവുഡ് ഡാൻസ് മൽസരവും സംഘടിപ്പിക്കുന്നു. യുകെയിൽ ദേശീയാടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്ന ഇവൻറുകളിൽ ബ്യൂട്ടി പജൻറ് ‘ജ്വാല മിസ്സ് & മിസ്സിസ് മലയാളി’ എന്ന ടൈറ്റിലിൽ മലയാളി പശ്ചാത്തലമുള്ള വനിതകൾക്കു മാത്രമായും, ബോളിവുഡ് ഡാൻസ് സമൂഹത്തിലെ എല്ലാ ഭാഷാവിഭാഗങ്ങൾക്കും ആയിട്ടായിരിക്കും സംഘടിപ്പിക്കപ്പെടുന്നത്. കലാസാംസ്കാരിക പ്രവർത്തനങ്ങൾക്കു പുറമേ സട്ടൻ റോയൽ മാർസൻ കാൻസർ ഹോസ്പിറ്റലിനായുള്ള ചാരിറ്റി-
ഇനി മെസഞ്ചര്‍ എസ്എംഎസിനെ പിന്തുണയ്ക്കില്ല
ആന്‍ഡ്രോയിഡ് ഉപയോക്താക്കാള്‍ക്ക് അവരുടെ ഡിഫോള്‍ട്ട് എസ്എംഎസ് ആപ്പായി മെസഞ്ചര്‍ തെരഞ്ഞെടുക്കാനാകില്ലെന്ന് മെറ്റ. അടുത്തമാസം 28 മുതല്‍ മെസഞ്ചര്‍ എസ്എംഎസിനെ പിന്തുണക്കില്ലെന്നാണ് മെറ്റ അറിയിച്ചിരിക്കുന്നത്. 2016ലാണ് എസ്എംഎസ് സന്ദേശങ്ങള്‍ സ്വീകരിക്കാനുള്ള ഫീച്ചര്‍ മെസഞ്ചറിലെത്തിയത്. ഫോണിന്റെ ഡിഫോള്‍ട്ട് സന്ദേശമയയ്ക്കല്‍ ആപ്പ് വഴി നിങ്ങള്‍ക്ക് സെല്ലുലാര്‍ നെറ്റ്വര്‍ക്കിലൂടെ എസ്എംഎസ് സന്ദേശങ്ങള്‍ അയയ്ക്കാനും സ്വീകരിക്കാനും കഴിയും. എന്നാല്‍ നിങ്ങളുടെ എസ്എംഎസ് റീഡയറക്ട് ചെയ്യാന്‍ നിങ്ങള്‍ മറ്റൊരു സന്ദേശമയയ്ക്കല്‍ ആപ്പ് തിരഞ്ഞെടുത്തില്ലെങ്കിലും, അവ സ്വയമേ നിങ്ങളുടെ ഫോണിന്റെ ഡിഫോള്‍ട്ട് സന്ദേശമയയ്ക്കല്‍ ആപ്പിലേക്ക് പോകുന്നതായിരിക്കും. മാര്‍ക്ക്
-
മാസപ്പടി വിവാദം; പട്ടികയില്‍ യുഡിഎഫ് നേതാക്കളും; വിവാദം കത്തിക്കേണ്ടെന്ന് പ്രതിപക്ഷ തീരുമാനം
മുഖ്യന്ത്രി പിണറായി വിജയന്റെ മകള്‍ വീണയ്ക്ക് മാസപ്പടിയായി 1.72 കോടിയായി നല്കിയ സംഭവത്തില്‍ കൂടുതല്‍ രേഖകള്‍ പുറത്ത്. സിഎംആര്‍എല്ലിന്റെ പട്ടികയില്‍ പ്രതിപക്ഷ നേതാക്കളുടെ പേരുകളും. രാഷ്ട്രീയനേതാക്കള്‍, പോലീസ്, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, മാധ്യമസ്ഥാപനങ്ങള്‍ എന്നിവയ്ക്കെല്ലാം പണം നല്‍കിയതിന്റെ വിവരങ്ങളാണ് ആദായനികുതിവകുപ്പ് കണ്ടെത്തിയത്. രാഷ്ട്രീയക്കാര്‍ക്ക് പണം നല്‍കിയത് ബിസിനസ് സുഗമമാക്കാനെന്നാണ് കമ്പനിയുടെ വിശദീകരണം. പട്ടികയില്‍ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി എന്നിവരുടെ പേരുകളും മുഖ്യമന്ത്രി പിണറായി വിജയന്റെ പേരും ഉണ്ട്. 2019ല്‍ കമ്പനി സി.എഫ്.ഒ. കെ.എസ്
-
യുക്മ സാംസ്ക്കാരികവേദിയുടെ ജ്വാല ഇ മാഗസിൻ ഈസ്റ്റർ – വിഷു ലക്കം പ്രസിദ്ധീകരിച്ചു…………. വ്യത്യസ്തതകളുടെ നേർക്കാഴ്ചയായി കാക്കനാടന്റെ മുഖചിത്രം….
സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ) ലോക പ്രവാസി മലയാളികളുടെ പ്രിയ ഓൺലൈൻ പ്രസിദ്ധീകരണമായ ജ്വാല ഇ-മാഗസിന്റെ മാർച്ച് ലക്കം പ്രസിദ്ധീകരിച്ചു. ഈസ്റ്റർ – വിഷു ആശംസകളുമായി പുറത്തിറങ്ങിയ “ജ്വാല” എഴുപത്തിയൊന്നാം പതിപ്പിന്റെ മുഖചിത്രം സുപ്രസിദ്ധ കഥാകാരൻ യശഃശരീരനായ കാക്കനാടൻ ആണ്. പ്രസിദ്ധീകരണത്തിന്റെ ഏഴാം വർഷം, വെല്ലുവിളികളെ സധൈര്യം ഏറ്റെടുത്ത് എഴുപത്തിയൊന്നാം പതിപ്പ് പ്രസിദ്ധീകരിക്കാൻ കഴിയുകയെന്ന അഭിമാനകരമായ നേട്ടം കൈവരിച്ച വേളയിൽ, ജ്വാല ഇ – മാഗസിന്റെ വളർച്ചയിൽ പിന്നിൽ നിന്ന് സഹായിച്ചവരെ
uukma special
‘യുക്മ ശ്രേഷ്ഠ മലയാളി 2025’ പുരസ്ക്കാരദാനവും – മാണിക്കത്ത് ഇവന്റ്സ് ഫാഷൻ ഷോ & സൗന്ദര്യമത്സരം നവംബർ 22ന് പ്രിസ്റ്റണിൽ; അവാർഡുകൾക്ക് അപേക്ഷ ക്ഷണിക്കുന്നു…..
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി കൂട്ടായ്മയായ യൂണിയൻ ഓഫ് യു.കെ മലയാളി അസോസിയേഷന്റെ (യുക്മ) ദേശീയ ഭരണസമിതിയുടെ നേതൃത്വത്തിൽ യുകെയിലെ ഫാഷൻ രംഗത്ത് തരംഗമായി മാറിയ മാണിക്കത്ത് ഇവന്റ്സുമായി ചേര്‍ന്ന് നോർത്ത് വെസ്റ്റിലെ പ്രിസ്റ്റൺ പാർക്ക് ഹാൾ ഹോട്ടൽ & സ്പായിൽ വച്ച് യുക്മ ശ്രേഷ്ഠ മലയാളി 2025′ പുരസ്ക്കാരദാനവും – മാണിക്കത്ത് ഇവന്റ്സ് ഫാഷൻ ഷോ & സൗന്ദര്യമത്സരവും നവംബര്‍ 22 ശനിയാഴ്ച്ച സംഘടിപ്പിക്കപ്പെടുന്നു.  -
യുക്മ ഫോർച്യൂൺ ലോട്ടറി നറുക്കെടുപ്പ് ഒന്നാം സമ്മാനം 10000 പൌണ്ട് ഷെഫീൽഡിലെ ഭാഗ്യശാലിയ്ക്ക്……. രണ്ടാം സമ്മാനം 1 പവൻ സ്വർണ്ണം ലിവർപൂളിൽ
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുക്മ ഫോർച്യൂൺ ബംബർ 2025 ലോട്ടറിയുടെ നറുക്കെടുപ്പ് പതിനാറാമത് യുക്മ – ലൈഫ് ലൈൻ ദേശീയ കലാമേള വേദിയിൽ വച്ച് നടത്തപ്പെട്ടു. കലാമേളയുടെ ഉദ്ഘാടനവും സമ്മാനദാനവും ഉൾപ്പടെ നടത്തിയ പ്രധാന വേദിയിൽ വച്ചാണ് യുക്മ ഫോർച്യൂൺ ലോട്ടറിയുടെ നറുക്കെടുപ്പും നടത്തിയത്. നറുക്കെടുക്കപ്പെട്ട നമ്പരുകൾ ഇതോടൊപ്പം പ്രസിദ്ധീകരിക്കുന്നു. വിജയികളായവരുടെ കൂടുതൽ വിവരങ്ങൾ പിന്നീട് പ്രസിദ്ധീകരിക്കുന്നതാണ്. തിങ്ങി നിറഞ്ഞ സദസ്സിനെ സാക്ഷി നിർത്തി നടത്തിയ നറുക്കെടുപ്പിന് യുക്മ പ്രസിഡൻ്റ് അഡ്വ
-
പതിനാറാമത് യുക്മ – ലൈഫ് ലൈൻ ദേശീയ കലാമേള, ചാമ്പ്യൻഷിപ്പ് നിലനിർത്തി മിഡ്ലാൻഡ്സ് റീജിയൻ, ഈസ്റ്റ് ആംഗ്ളിയ രണ്ടും യോർക്ക്ഷയർ & ഹംബർ മൂന്നും സ്ഥാനങ്ങളിൽ. അസ്സോസ്സിയേഷൻ വിഭാഗത്തിൽ വാൽമ വാർവിക്ക് ഒന്നാംസ്ഥാനം കരസ്ഥമാക്കിയപ്പോൾ EYCO ഹൾ രണ്ടും എം.എം.എ മാഞ്ചസ്റ്റർ മൂന്നും സ്ഥാനങ്ങളിൽ.
കുര്യൻ ജോർജജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) പതിനാറാമത് യുക്മ – ലൈഫ് ലൈൻ ദേശീയ കലാമേള 2025 ചെൽറ്റൻഹാം ക്ളീവ് സ്കൂളിലെ എം.ടി. വാസുദേവൻ നായർ നഗറിൽ വളരെ വിജയകരമായി പര്യവസാനിച്ചപ്പോൾ റീജിയൻ വിഭാഗത്തിൽ തുടർച്ചയായ നാലാം തവണ ഈസ്റ്റ് & വെസ്റ്റ് മിഡ്ലാൻഡ്സ് 161 പോയിൻ്റ് നേടി കിരീടം നിലനിർത്തി. 122 പോയിൻ്റ്കളോടെ ഈസ്റ്റ് ആംഗ്ളിയ റീജിയൻ രണ്ടാം സ്ഥാനവും 107 പോയിൻ്റ്കളോടെ യോർക്ക്ഷയർ & ഹംബർ റീജിയൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി
-
പതിനാറാമത് യുക്മ – ലൈഫ് ലൈൻ ദേശീയ കലാമേളക്ക് വേദികളൊരുങ്ങി; ചെൽറ്റൻഹാം മേയർ ഡോ. ഡേവിഡ് വില്ലിംഗ്ഹാം ഉദ്ഘാടകൻ….. റ്റ്യുക്സ്ബറി മേയർ കഷൻ പെർവെയിസ് മുഖ്യാതിഥി, ബ്രിട്ടീഷ് ഇന്ത്യൻ നടി ‘ഡോക്ടർ ഹൂ` ഫെയിം വരദ സേതു സെലിബ്രിറ്റി ഗസ്റ്റ്.
പതിനാറാമത് യുക്മ – ലൈഫ് ലൈൻ ദേശീയ കലാമേളയുടെ തയ്യാറെടുപ്പുകൾ പൂർത്തിയായതായി യുക്മ ദേശീയ സമിതി. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന ആയിരക്കണക്കായ മത്സരാർത്ഥികളെയും കാണികളെയും സ്വീകരിക്കുവാൻ ചെൽറ്റൻഹാം ക്ളീവ്സ് സ്കൂളിലെ എം.ടി. വാസുദേവൻ നായർ നഗർ ഒരുങ്ങിക്കഴിഞ്ഞു. യുക്മ ദേശീയ, റീജിയണൽ ഭാരവാഹികളും ഗ്ളോസ്റ്റർഷയർ മലയാളി അസ്സോസ്സിയേഷൻ ഭാരവാഹികളും ഉൾപ്പടെയുള്ള വലിയൊരു സംഘം വോളൻ്റിയർമാർ ഇന്നലെ രാവിലെ 11 മണി മുതൽ ദേശീയ കലാമേള നടക്കുന്ന ക്ളീവ് സ്കൂളിൽ ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യുവാൻ എത്തിയിരുന്നു. ഇതാദ്യമായി
Featured News
മിസ് & മിസിസ് മലയാളി യുകെ 2025; പ്രെസ്റ്റണിൽ നവംബർ 22ന്
പ്രെസ്റ്റൺ: മാണിക്കത്ത് ഇവന്റ്സ് സംഘടിപ്പിക്കുന്ന യുകെ മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മിസ് & മിസിസ് മലയാളി യുകെ 2025, നവംബർ 22 ന് പ്രെസ്റ്റണിലെ പാർക്ക് ഹാൾ ഹോട്ടൽ & സ്പായിൽ കാണികളെ അമ്പരപ്പിക്കും. യുകെയിലെ മലയാളി സംസ്കാരത്തിന്റെ ഈ മനോഹരമായ ആഘോഷം സൗന്ദര്യം, പാരമ്പര്യം, അഭിമാനം എന്നിവ ഒരു മഹത്തായ വേദിയിൽ ഒരുമിച്ച് കൊണ്ടുവരുന്നു. ഈ വർഷത്തെ പരിപാടി ഒരൊറ്റ മത്സരത്തിനപ്പുറം മിസിസ് മലയാളി യുകെ, മിസ് മലയാളി യുകെ, മിസ് ടീൻ മലയാളി-
ജപ്പാൻ അന്തരാഷ്ട്ര കരാട്ടെ മത്സരത്തിൽ ചാമ്പ്യൻഷിപ്പ് നിലനിർത്തി ടോം ജേക്കബ്: ഉയർത്തിയത് സ്വർണ്ണ മെഡലിനോടൊപ്പം, ഉന്നത ബഹുമതികളും
അപ്പച്ചൻ കണ്ണഞ്ചിറ ഗ്ലാസ്ഗോ: ജപ്പാനിൽ വെച്ച് കഴിഞ്ഞ ദിവസങ്ങളിലായി നടന്ന അന്തരാഷ്ട്ര കരാട്ടെ മത്സരത്തിൽ ഒന്നാം സ്ഥാനവും, സ്വർണമെഡലും, മെറിറ്റ് സർട്ടിഫിക്കറ്റും കരസ്ഥമാക്കിക്കൊണ്ട് യു കെ ക്കും, ഒപ്പം മലയാളികൾക്കും വീണ്ടും അഭിമാനം പകരുന്ന വിജയവുമായി ടോം ജേക്കബ്. ജപ്പാനിൽ ചിബാ-കെനിലെ, മിനാമിബോസോ സിറ്റിയിൽ നടന്ന ഇൻ്റർനാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പിൽ, ലോകത്തിലെ ഏറ്റവും പ്രഗത്ഭരായ കരാട്ടെ മത്സരാർത്ഥികൾക്കൊപ്പം രണ്ടു ദിവസം നീണ്ട പോരാട്ടത്തിലാണ് ടോം ജേക്കബ് ചാമ്പ്യൻ പട്ടം നിലനിറുത്തിയത്. മാർഷ്യൽ ആർട്സിൽ ഏറ്റവും ഉയർന്ന റാങ്കിങ്
-
യുകെയിലെ ‘സോഷ്യൽ കെയർ ഓസ്കാർ’ തിളക്കം: മലയാളി നഴ്സിന് ഗോൾഡ് മെഡൽ
അരുൺ ജോർജ്ജ് കാർഡിഫ്: യുകെയിലെ സാമൂഹിക പരിരക്ഷാ മേഖലയിലെ മുന്നണി പോരാളികളുടെ അസാധാരണ സേവനങ്ങളെ ആദരിക്കുന്ന, ‘സോഷ്യൽ കെയർ ഓസ്കാറുകൾ’ എന്നറിയപ്പെടുന്ന വെയിൽസ് കെയർ അവാർഡ് 2025-ൽ മലയാളിയായ ഷൈനി സ്കറിയക്ക് ഗോൾഡ് മെഡൽ. വെൽഷ് ഗവൺമെന്റ് എല്ലാവർഷവും നൽകിവരുന്ന ഈ അവാർഡിൽ ‘ഇൻഡിപെൻഡന്റ് സെക്ടർ നഴ്സ് ഓഫ് ദ ഇയർ’ (Independent Sector Nurse of the Year Award) വിഭാഗത്തിലാണ് ഷൈനി ഈ നേട്ടം കരസ്ഥമാക്കിയത്. കൊല്ലം ജില്ല സ്വദേശിയായ ഷൈനി, നിലവിൽ വെയിൽസിലെ
-
യു.കെ യിലെ പ്രവാസികൾക്ക് നോര്‍ക്ക കെയര്‍ ആരോഗ്യ പദ്ധതിയിൽ അംഗമാകാൻ സുവർണാവസരം.
ലണ്ടൻ: ലോക കേരള സഭ യു.കെയുടെ യോഗത്തിൽ പ്രവാസികൾക്കായുള്ള നോര്‍ക്ക കെയര്‍ ഓൺലൈൻ ക്യാമ്പയിൻ 2025 October 25വൈകിട്ട് 5:30ന് (UK) നടത്തുവാൻ ധാരണയായി. ആഗോളതലത്തില്‍ പ്രവാസി സംഘടനകളുടെ നേതൃത്വത്തിൽ പ്രത്യേകം രജിസ്ട്രേഷന് ക്യാമ്പുകൾ വിവിധ രാജ്യങ്ങളിൽ നടത്തുവരികയാണ്. യു.കെ യിലുള്ള വിദ്യാർത്ഥികൾക്കും, തൊഴിൽചെയ്യന്ന മലയാളികൾക്കും ഏറെ പ്രയോജനപ്രദമായ ഒരു ആരോഗ്യ പദ്ധതികൂടിയാണ് നോർക്ക കെയർ. ഒരു കുടുംബത്തിന് (ഭര്‍ത്താവ്, ഭാര്യ, 25 വയസ്സില്‍ താഴെയുളള രണ്ടു കുട്ടികള്‍) ₹13,411 പ്രീമിയത്തിൽ അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സും
Most Read
യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ പ്രസിഡന്റ് സുനിൽ ജോർജ്ജിന്റെ പിതാവ് നിര്യാതനായി
യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ പ്രസിഡന്റ് സുനിൽ ജോർജ്ജിന്റെ പിതാവ് റിട്ട.അദ്ധ്യാപകൻ പി ജി ജോർജ്ജ് നിര്യാതനായി. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ഇന്ന് രാവിലെ സ്വഭവനമായ നാടശാലിക്കൽ സുജഭവനിലായിരുന്നു അന്ത്യം. എണ്‍പത്തിയേഴു വയസ്സായിരുന്നു പ്രായം. പത്തനംതിട്ട കടമ്പനാടാണ് സ്വദേശം. ദീർഘകാലം അധ്യാപന രംഗത്ത് സജീവ സാന്നിധ്യമായിരുന്നു പി ജി ജോർജ്ജ് പത്തനംതിട്ട അടൂർ കടമ്പനാട് സെന്റ് തോമസ് ഹൈ സ്കൂളിലായിരുന്നു സേവനമനുഷ്ഠിച്ചിരുന്നത്. പരേതയായ മേരിക്കുട്ടി ജോർജ്ജാണ് ഭാര്യ. യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ പ്രസിഡന്റ് സുനിൽ ജോർജ്ജ്, ആനി-
അഭയാർത്ഥി വിസ ലഭിക്കുന്നവർക്ക് സ്ഥിര താമസത്തിനായി 20 വർഷത്തെ കാത്തിരിപ്പ്; കടുത്ത നടപടികളുമായി ഹോം ഓഫീസ്
ലണ്ടൻ: നിയമവിരുദ്ധമായി ബ്രിട്ടനിൽ എത്തുന്ന ആളുകൾക്ക് സ്ഥിര താമസത്തിനായി അപേക്ഷിക്കുന്നതിന് ഇരുപത് വർഷം കാത്തിരിക്കേണ്ടി വരും. അഭയം തേടുന്നവർക്കുള്ള ബ്രിട്ടന്റെ “ഗോൾഡൻ ടിക്കറ്റ്” അവസാനിപ്പിക്കുമെന്ന് ഹോം സെക്രട്ടറി ഷബാന മഹ്മൂദ് പറഞ്ഞു. യുകെയിലേക്ക് വരുന്ന അനധികൃത കുടിയേറ്റക്കാരുടെ എണ്ണം വർദ്ധിച്ചുവരുന്നത് സർക്കാർ തടഞ്ഞില്ലെങ്കിൽ അപകടങ്ങൾ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിക്കൊണ്ടാണ് ഹോം സെക്രട്ടറിയുടെ കടുത്ത നടപടികൾ. ഇത് സംബന്ധിച്ച വിശദ വിവരങ്ങൾ നാളെ പാർലമെന്റിൽ അവതരിപ്പിക്കും. “നിയമവിരുദ്ധ കുടിയേറ്റം നമ്മുടെ രാജ്യത്തെ ശിഥിലമാക്കുന്നത് എനിക്ക് കാണാൻ കഴിയും. ഒരു
-
ആദ്യകാല യുകെ കുടിയേറ്റക്കാരിലൊരാളായ ലിൻസി വിനോയിയുടെ മൃതസംസ്കാരം നവംബർ 17ന് കാർഡിഫിൽ.
ബെന്നി അഗസ്റ്റിൻ കാർഡിഫ്: യുകെയിലെ ആദ്യകാല കുടിയേറ്റക്കാരിലൊരാളായ ലിൻസി വിനോയിയുടെ (61 വയസ്) മൃതസംസ്കാരശുശ്രൂഷകൾ നവംബർ 17 ന് കാർഡിഫിലെ ലാൻഡഫ് കത്തീഡ്രൽ വച്ച് രാവിലെ 10 മണിക്ക് നടത്തപ്പെടുന്നതാണ്. നാല് വർഷമായി രോഗാവസ്ഥയിലായിരുന്ന ലിൻസി ഒക്ടോബർ 30 നാണ് മരണമടഞ്ഞത്. തിങ്കളാഴ്ച, നവംബർ 17ന് 10 മണിക്ക് പൊതുദർശനവും അതിന് ശേഷം മൃതസംസ്കാരശുശ്രൂഷകൾ, തുർടർന്ന് ഉച്ചതിരിഞ് 2.30 ന് കാർഡിഫിലെ വെസ്റ്റേൺ സെമിട്രിയിൽ ലിൻസിയെ അടക്കം ചെയ്യുന്നതായിരിക്കും.2001 ൽ യുകെയിൽ വന്ന ലിൻസി 2002 മുതൽ
-
ക്ഷമാപണത്തിൽ കാര്യമില്ല: ബി.ബി.സിയിൽ നിന്നും 5 ബില്യൺ ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെടുമെന്ന് ട്രംപ്
വാഷിങ്ടൺ: വീഡിയോ എഡിറ്റ് ചെയ്ത് തെറ്റായ പ്രചാരണം നടത്തിയതിന് ബി.ബി.സിക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ബി.ബി.സിയിൽ നിന്നും ഒന്നു മുതൽ അഞ്ച് ബില്യൺ ഡോളർ വരെ നഷ്ടപരിഹാരം ആവശ്യപ്പെടുമെന്നാണ് ട്രംപ് അറിയിച്ചത്. മതിയായ നഷ്ടപരിഹാരത്തുക നൽകി കേസ് ഒത്തുതീർപ്പാക്കുന്നതിനുള്ള അവസാന തീയതി കഴിഞ്ഞതിനാലാണ് നിയമനടപടിയുമായി മുന്നോട്ട് പോകുന്നതെന്നും ട്രംപിന്റെ നിയമസംഘത്തിലെ വക്താവ് പറഞ്ഞു. വിവാദ എഡിറ്റിങ്ങിന് പിന്നാലെ ക്ഷമാപണവുമായി കഴിഞ്ഞ ദിവസം ബി.ബി.സി ചെയർമാൻ ട്രംപിന് കത്തയക്കുകയും അപകീർത്തിക്കേസിലെ വിയോജിപ്പ് രേഖപ്പെടുത്തുകയും
Obituary
യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ പ്രസിഡന്റ് സുനിൽ ജോർജ്ജിന്റെ പിതാവ് നിര്യാതനായി
യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ പ്രസിഡന്റ് സുനിൽ ജോർജ്ജിന്റെ പിതാവ് റിട്ട.അദ്ധ്യാപകൻ പി ജി ജോർജ്ജ് നിര്യാതനായി. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ഇന്ന് രാവിലെ സ്വഭവനമായ നാടശാലിക്കൽ സുജഭവനിലായിരുന്നു അന്ത്യം. എണ്‍പത്തിയേഴു വയസ്സായിരുന്നു പ്രായം. പത്തനംതിട്ട കടമ്പനാടാണ് സ്വദേശം. ദീർഘകാലം അധ്യാപന രംഗത്ത് സജീവ സാന്നിധ്യമായിരുന്നു പി ജി ജോർജ്ജ് പത്തനംതിട്ട അടൂർ കടമ്പനാട് സെന്റ് തോമസ് ഹൈ സ്കൂളിലായിരുന്നു സേവനമനുഷ്ഠിച്ചിരുന്നത്. പരേതയായ മേരിക്കുട്ടി ജോർജ്ജാണ് ഭാര്യ. യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ പ്രസിഡന്റ് സുനിൽ ജോർജ്ജ്, ആനി-
ആദ്യകാല യുകെ കുടിയേറ്റക്കാരിലൊരാളായ ലിൻസി വിനോയിയുടെ മൃതസംസ്കാരം നവംബർ 17ന് കാർഡിഫിൽ.
ബെന്നി അഗസ്റ്റിൻ കാർഡിഫ്: യുകെയിലെ ആദ്യകാല കുടിയേറ്റക്കാരിലൊരാളായ ലിൻസി വിനോയിയുടെ (61 വയസ്) മൃതസംസ്കാരശുശ്രൂഷകൾ നവംബർ 17 ന് കാർഡിഫിലെ ലാൻഡഫ് കത്തീഡ്രൽ വച്ച് രാവിലെ 10 മണിക്ക് നടത്തപ്പെടുന്നതാണ്. നാല് വർഷമായി രോഗാവസ്ഥയിലായിരുന്ന ലിൻസി ഒക്ടോബർ 30 നാണ് മരണമടഞ്ഞത്. തിങ്കളാഴ്ച, നവംബർ 17ന് 10 മണിക്ക് പൊതുദർശനവും അതിന് ശേഷം മൃതസംസ്കാരശുശ്രൂഷകൾ, തുർടർന്ന് ഉച്ചതിരിഞ് 2.30 ന് കാർഡിഫിലെ വെസ്റ്റേൺ സെമിട്രിയിൽ ലിൻസിയെ അടക്കം ചെയ്യുന്നതായിരിക്കും.2001 ൽ യുകെയിൽ വന്ന ലിൻസി 2002 മുതൽ
-
സ്റ്റോക്ക് ഓൺ ട്രെന്റിൽ മലയാളി കുഴഞ്ഞുവീണു മരിച്ചു; ജോസിന്റെ വിയോഗത്തിൽ വിതുമ്പി മലയാളി സമൂഹം
ലണ്ടൻ/തൊടുപുഴ∙ യുകെ മലയാളി വീടിനുള്ളിൽ കുഴഞ്ഞുവീണു മരിച്ചു. 21 വർഷമായി സ്റ്റോക്ക് ഓൺ ട്രെൻഡിൽ കുടുംബമായി താമസിച്ചു വരുന്ന തൊടുപുഴ മൂലമറ്റം സ്വദേശി ജോസ് മാത്യു (50) ആണ് മരിച്ചത്. ഇന്നലെ രാത്രി 8 മണിയോടെയായിരുന്നു കുഴഞ്ഞുവീണത്. സംഭവസമയത്ത് വീട്ടിൽ ഏഴാം ക്ലാസ് വിദ്യാർഥിയായ ഇളയ മകൾ മരിയ മാത്രമാണ് ഉണ്ടായിരുന്നത്. ഉടൻ തന്നെ ആംബുലൻസ് സർവീസിന്റെ സഹായം തേടി. ഏതാനും മിനിറ്റുകൾക്കുള്ളിൽ അവർ സി.പി.ആർ ഉൾപ്പെടെയുള്ള പ്രാഥമിക ശുശ്രൂഷ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ്
-
യുകെ മലയാളി രശ്മി ജോണിന്റെ മാതാവ് വാഹന അപകടത്തിൽ നിര്യാതയായി. റോസമ്മ ഉലഹന്നാന്റെ വിടവാങ്ങൽ അഞ്ചുപേർക്ക് പുതുജീവനേകി…
ബെന്നി അഗസ്റ്റിൻ ഡെർബി: യുകെയിലെ ഡെർബിയിൽ താമസിക്കുന്ന നിർമൽ ജോസഫിന്റെ ഭാര്യ രശ്മി ജോണിൻറെ അമ്മ, റോസമ്മ ഉലഹന്നാൻ (66 വയസ്) നവംബർ 5ന്, പാലായിൽ വച്ച് നടന്ന വാഹനാപകടത്തിൽപെട്ട് ഗുരുതരാവസ്ഥയിൽ കോട്ടയം കാരിത്താസ് ആസ്പത്രിയിൽ കഴിയുകയായിരുന്നു. വെന്റിലേറ്ററിലായിരുന്ന റോസമ്മയുടെ മസ്തിഷ്കമരണം ഇന്നാണ് സ്ഥിരീകരിച്ചത്. സാങ്കേതിക കാരണങ്ങളാൽ ഇന്നാണ് നിർമലും ഭാര്യ രശ്മിയും മകൾ എവെലിനും നാട്ടിലേക്ക് തിരിക്കാൻ സാധിച്ചത്. സംസ്കാരശുശ്രുഷകൾ വ്യാഴാഴ്ച, നവംബർ 13ന് ഉച്ചക്ക് 2.30 ഭവനത്തിൽ ആരംഭിച് 3 .30 ന് ളാലം
Wishes
യുക്മ നോർത്ത് വെസ്റ്റ് റീജിയൻ ജനറൽ സെക്രട്ടറി സനോജ് വർഗീസിന് ജന്മദിനാശംസകൾ….
ഇന്ന് ജന്മദിനം ആഘോഷിക്കുന്ന യുക്മ നോർത്ത് വെസ്റ്റ് റീജിയൻ ജനറൽ സെക്രട്ടറിയും, നോർത്ത് മാഞ്ചസ്റ്റർ മലയാളി അസോസിയേഷൻ (നോർമ) ജനറൽ സെക്രട്ടറിയുമായ സനോജ് വർഗീസിന് ജന്മദിനത്തിൽ യുക്മ കുടുംബാംഗങ്ങളുടെയും, സുഹൃത്തുക്കളുടേയും, കുടുംബാംഗങ്ങളുടേയും പേരിൽ എല്ലാവിധ നന്മകളും ആയുരാരോഗ്യ സൗഖ്യവും നേരുന്നു. സനോജ് ലിവർപൂൾ ഹാർട്ട് & ചെസ്റ്റ് ഹോസ്പിറ്റലിൽ സീനിയർ കാർഡിയാക് റേഡിയോഗ്രാഫർ ആയി ജോലി ചെയ്തുവരുന്നു. മാഞ്ചസ്റ്ററിനടുത്ത് മിഡിൽടണിലാണ് താമസിക്കുന്നത്. ഭാര്യ സ്മിതാ വർഗീസ് സീനിയർ റേഡിയോഗ്രാഫറായി ബോർട്ടൻ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്നു. ആറാം ക്ലാസ്-
അറുപതിന്റെ നിറവിൽ ജോസ് കെ ആന്റണി
സാലിസ്ബറി മലയാളി അസോസിയേഷൻ അംഗവും യുക്മ വേദികളിലും യുകെ മലയാളി കൂട്ടായ്മകളിലും സജീവ സാന്നിധ്യവുമായ ജോസേട്ടൻ(ജോസ് കെ ആന്റണി) അറുപതിന്റെ നിറവിൽ. ദീർഘകാലം സാലിസ്ബറി മലയാളി അസോസിയേഷൻ രക്ഷാധികാരിയായിരുന്ന ജോസ് കെ ആന്റണി യുക്മ റീജിയണൽ നാഷണൽ കായികമേളകളിലും കലാമേളകളിലും പിന്നണിയിൽ മികച്ച പ്രവർത്തനങ്ങളാണ് നടത്തുന്നത്. മുൻ യുക്മ നാഷണൽ കലാതിലകം മിന്നാ ജോസാണ് മൂത്ത മകൾ, ഇളയ മകൾ സോനാ ജോസും നിരവധി സമ്മാനങ്ങൾ യുക്മ വേദികളിൽ നിന്ന് നേടിയിട്ടുണ്ട്. യുക്മ സന്തതസഹചാരിയും യുഎൻഎഫ് നാഷണൽ
-
പി എൽ ജയിംസ് പുത്തൻപ്പറമ്പിലിന് ജന്മദിനാശംസകൾ
ഇന്ന് 75 മത് ജന്മദിനം ആഘോഷിക്കുന്ന പ്രിയപ്പെട്ട ശ്രീ പി എൽ ജയിംസ് പുത്തൻപ്പറമ്പിലിന് ( ഞീഴൂർ -കോട്ടയം ) ഹേവാർഡ്സ് ഹീത്ത് , നേരം പോക്ക് സൗഹൃദ കൂട്ടായ്മയുടെ ഒരായിരം ജന്മദിനാശംസകൾ
-
ടിറ്റോ തോമസിന് ജന്മദിനാശംസകൾ നേർന്ന് യുക്മ കുടുംബാംഗങ്ങൾ….
യുക്മ ദേശീയ നിർവ്വാഹക സമിതിയംഗം ടിറ്റോ തോമസിന് ജന്മദിനാശംസകൾ നേർന്ന് യുക്മ കുടുബാംഗങ്ങൾ. ഇന്ന് പിറന്നാൾ ആഘോഷിക്കുന്ന പ്രിയങ്കരനായ ടിറ്റോ ചേട്ടന് യുക്മ ദേശീയ സമിതിയുടേയും യുക്മ സൗത്ത് വെസ്റ്റ് റീജിയൻ ഉൾപ്പെടെ എല്ലാ റീജിയൻ കമ്മിറ്റികളുടേയും യുക്മയുടെ എല്ലാ പോഷക സംഘടനകളുടേയും പേരിൽ സന്തോഷ പൂർണ്ണമായ ജന്മദിനം ആശംസിക്കുന്നു. ആയുസും ആരോഗ്യവും എല്ലാവിധ നന്മകളും ജഗദീശ്വരൻ നൽകട്ടേയെന്ന് പ്രാർത്ഥിക്കുന്നു. ഇടുക്കി അടിമാലി സ്വദേശിയായ ശ്രീ ടിറ്റോ തോമസ് ഭാര്യ ഡെസി തോമസ്, മക്കളായ ജിതിൻ ടിറ്റോ
Editorial
നിറപറയും നിലവിളക്കും പിന്നെ ഒരുപിടി തുമ്പപൂക്കളും മനസില്‍ നിറയുന്ന ഗൃഹാതുരതയും സമ്മാനിച്ച് തിരുവോണം
നിറപറയും നിലവിളക്കും പിന്നെ ഒരുപിടി തുമ്പപൂക്കളും മനസില്‍ നിറയുന്ന ഗൃഹാതുരതയും സമ്മാനിച്ച് ഒരുപാട് സ്നേഹത്തോടെ ഒരായിരം ഓണാശംസകള്‍. ചിങ്ങം പിറക്കുന്നതു മുതൽ ഓരോ മലയാളിയും തിരുവോണത്തിനായുള്ള കാത്തിരിപ്പിലായിരിക്കും. പുത്തൻ ഉടുപ്പും, പൂക്കളവും, ഓണസദ്യയും, ഓണക്കളികളുമായി സമൃദ്ധിയുടെയും ഐശ്വര്യത്തിൻ്റെയും ഒരു തിരുവോണനാൾ വന്നെത്തിയിരിക്കുന്നു. ഏതൊരു മലയാളിക്കും ഓണം ഒരു വികാരമാണ്. ഓണം എന്ന ഉത്സവത്തിൻ്റെ ഭംഗി പ്രിയപ്പെട്ടവരുമായുള്ള ഒത്തുചേരലാണ്. ഒരു സാധാരണ ദിവസത്തിനപ്പുറം, ഏറെ സന്തോഷകരമായ ദിവസം തന്നെയാണ് തിരുവോണം. ഐതിഹ്യം അനുസരിച്ച് എല്ലാ വർഷവും ഈ തിരുവോണത്തിനാണ്-
രാജ്യം ഇന്ന് 79-)൦ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു……
എഡിറ്റോറിയൽ 1947 ഓഗസ്റ്റ് 15 ന്, രണ്ട് നൂറ്റാണ്ടിലേറെ നീണ്ടുനിന്ന ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിന്റെ ചങ്ങലകൾ പൊട്ടിച്ച് ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ വെളിച്ചത്തിലേക്ക് പ്രവേശിച്ചു. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ആദ്യമായി ത്രിവർണ്ണ പതാക ഉയർത്തിയപ്പോൾ, അടിച്ചമർത്തലിൽ നിന്ന് പരമാധികാരത്തിലേക്ക് ഉയരുന്ന ഒരു രാഷ്ട്രത്തിന് അതൊരു പുതിയ അധ്യായം ആരംഭിക്കൽ കൂടി ആയിരുന്നു. അന്നുമുതൽ രാജ്യമെമ്പാടും ഔപചാരിക ആഘോഷങ്ങളോടെ സ്വാതന്ത്ര്യദിനം ആചരിച്ചുവരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിന് രൂപം നൽകിയ സ്വാതന്ത്ര്യ സമര സേനാനികളുടെയും നേതാക്കളുടെയും അപാരമായ ധൈര്യത്തെയും
-
ഉണർന്നുയരാനും ഉയിർത്തെഴുന്നേൽക്കാനും ഒരു തിരുന്നാൾ…………ലോകത്തിന് ഈസ്റ്റർ നൽകുന്ന സന്ദേശം മഹത്തരം
എഡിറ്റോറിയൽ ആഗോള ക്രൈസ്തവർ യേശുദേവന്റെ ഉയിർപ്പ് തിരുന്നാൾ ആഘോഷിക്കുന്ന ഈ അവസരം ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വലിയ സന്ദേശങ്ങൾ പങ്കുവെക്കുന്ന അനുഗ്രഹീതമായ അവസരം കൂടിയാവുന്നു. ജീവിതത്തിൽ ഒരിക്കലെങ്കിലും വീഴ്ചകളിലൂടെയും പീഡാനുഭവങ്ങളിലൂടെയും കടന്നുപോകാത്തവരായി നമ്മിൽ ആരും ഉണ്ടാകില്ല. അത് വ്യക്തി ജീവിതങ്ങളിലാവാം, നമ്മൾ പ്രവർത്തിക്കുന്ന തൊഴിൽ-സാമൂഹ്യ രംഗങ്ങളിലാവാം. ഒരു വീഴ്ചയും സ്ഥിരമായുള്ളതല്ല. എല്ലാ വീഴ്ചകൾക്കുമപ്പുറം ഉയിർപ്പിന്റെ ഒരു തിരുന്നാളുണ്ടാകും. കാത്തിരുന്നാൽ കരഗതമാവുകതന്നെ ചെയ്യുന്ന നന്മയുടെ ഒരു ഉയിർപ്പു തിരുന്നാൾ. ഈസ്റ്ററിന്റെ സന്ദേശം സുവ്യക്തമാണ്. ഉയർത്തെഴുന്നള്ളിയ യേശുദേവൻ താൻ ദർശനം
-
ഇന്ന് സമൃദ്ധിയുടെ തിരുവോണം; മാന്യ വായനക്കാർക്ക് യുക്മ ന്യൂസ് ടീമിന്റെയും യുക്മ ദേശീയ സമിതിയുടെയും ഓണാശംസകൾ
യുകെ മലയാളികൾക്കിത് ആഘോഷങ്ങളുടെ കാലമാണ്. അസോസിയേഷനുകൾ സംഘടിപ്പിക്കുന്ന ഓണാഘോഷങ്ങൾക്ക് കഴിഞ്ഞയാഴ്ച്ച മുതൽ തന്നെ തുടക്കമിട്ടിരുന്നു. ഈ മാസാവസാനം വരെ വിവിധ പ്രദേശങ്ങളിൽ ഓണാഘോഷങ്ങളാണ്. അതേസമയം തിരുവോണനാളായ ഇന്ന് വീടുകളിൽ കുടുംബങ്ങളും ബന്ധുക്കളും സുഹൃത്തുക്കളും ഒത്ത് ചേർന്ന് ഓണമാഘോഷിക്കുകയാണ്.മഹാബലി നാടുവാണ നാളുകളെ കുറിച്ചുള്ള സങ്കല്‍പ്പത്തോടെയാണ് ആഘോഷം. കൊവിഡിന്റെ നിയന്ത്രണങ്ങളില്ലാതെ രണ്ട് വര്‍ഷത്തിനിപ്പുറമാണ് വിപുലമായ ഇത്തരത്തിലൊരു ആഘോഷം. കള്ള പറയും ചെറുനാഴിയുമില്ലാത്ത ഒരുമയുടെ ലോകത്തിലെയ്ക്കുള്ള തിരിച്ചു പോക്കാണ് മലയാളിക്ക് തിരുവോണം. ഭൂതകാലത്തിന്റെ നന്മകളുടെ തിരിച്ചുവരവിനായുള്ള പ്രാര്‍ത്ഥനാപൂര്‍വ്വമായ അനുഷ്ടാനം.കര്‍ക്കടകം പാതിയാകുമ്പോഴേ തുടങ്ങുന്നതാണ്
Health
ആഴ്ചയിൽ രണ്ട് മണിക്കൂർ വ്യായാമം; സന്ധി വേദനകൾ കുറയ്ക്കുന്നതോടൊപ്പം ജിപി സന്ദർശനങ്ങൾ പരമാവധി കുറയ്ക്കുമെന്നും പഠനം
ലണ്ടൻ: ആഴ്ചയിൽ രണ്ട് മണിക്കൂർ വ്യായാമം ചെയ്യുന്നത് സന്ധിവേദനയുള്ളവർക്ക് വേദന കുറയ്ക്കുമെന്നും, ജിപിയെ സന്ദർശിക്കുന്നത് പരമാവധി ഒഴിവാക്കാമെന്നും, അസുഖ അവധി എടുക്കുന്നത് കുറവാണെന്നും ഒരു പഠനം കണ്ടെത്തി. ഗ്രേറ്റർ മാഞ്ചസ്റ്ററിലെ ഇടുപ്പ്, പുറം, കാൽമുട്ട് വേദനയുള്ള 40,000 ആളുകൾക്ക് 12 ആഴ്ചത്തേക്ക് ഒരു മണിക്കൂർ വ്യായാമ ക്ലാസുകൾ നടത്തിയപ്പോൾ പുറത്ത് വന്ന വിശകലനത്തിൽ നിന്നാണ് ഈ കണ്ടെത്തലുകൾ. സന്ധിവേദനയുള്ള 3.7 ദശലക്ഷം ബ്രിട്ടീഷുകാർ ആഴ്ചയിൽ രണ്ട് മണിക്കൂർ വ്യായാമം ചെയ്താൽ അവർക്കും അവരുടെ കുടുംബങ്ങൾക്കും എൻഎച്ച്എസിനും യുകെ-
ചിപ്സ് സ്ഥിരമായി കഴിക്കുന്നവരാണോ? സൂക്ഷിക്കുക പ്രമേഹ സാധ്യത കൂടുതലാണ്…
ഉരുളക്കിഴങ്ങ് ഇഷ്ടമാണോ? നല്ല വാർത്തയും മോശം വാർത്തയുമുണ്ട്. ചിപ്സ് കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹ സാധ്യത വർദ്ധിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്, എന്നാൽ ഉരുളക്കിഴങ്ങ് ബേക്കിംഗ്, തിളപ്പിക്കൽ അല്ലെങ്കിൽ മാഷ് ചെയ്യുന്നത് വളരെ ആരോഗ്യകരമാണെന്നാണ് പഠനം. ബ്രിട്ടീഷ് മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, ആഴ്ചയിൽ മൂന്ന് തവണ ഫ്രഞ്ച് ഫ്രൈസ് കഴിക്കുന്നത് ഒരാൾക്ക് രോഗം വരാനുള്ള സാധ്യത 20% വർദ്ധിപ്പിക്കുന്നു. ആഴ്ചയിൽ അഞ്ച് തവണ അങ്ങനെ ചെയ്യുന്നത് 27% രോഗം പിടിപെടാനുള്ള സാധ്യതയാണ് കാണിക്കുന്നത്. ആഗോളതലത്തിൽ, അരിയും ഗോതമ്പും
-
നിപ: സംസ്ഥാനത്ത് ആകെ 571 പേര് സമ്പര്‍ക്കപ്പട്ടികയില്‍
വിവിധ ജില്ലകളിലായി ആകെ 571 പേരാണ് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മലപ്പുറം ജില്ലയില്‍ 62 പേരും പാലക്കാട് 418 പേരും കോഴിക്കോട് 89 പേരും എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഒരാള്‍ വീതവുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. മലപ്പുറത്ത് 13 പേര് ഐസൊലേഷനില്‍ ചികിത്സയിലുണ്ട്. ഐസൊലേഷന്‍ കാലം പൂര്‍ത്തിയാക്കിയ മലപ്പുറം ജില്ലയില്‍ നിന്നുള്ള ഒരാളേയും പാലക്കാട് നിന്നുള്ള 2 പേരേയും കോഴിക്കോട് നിന്നുള്ള 7 പേരേയും സമ്പര്‍ക്കപ്പട്ടികയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പാലക്കാട് ഒരാള്‍ ഐസൊലേഷനില്‍ ചികിത്സയിലാണ്
-
അപകടകരമായ ഹെനിപാ വൈറസ്, ആദ്യ കേസ് നോര്‍ത്ത് അമേരിക്കയില്‍; മുന്നറിയിപ്പുമായി ഗവേഷകര്‍
മാരകമായ ഹെനിപാ വൈറസിന്റെ ആദ്യ കേസ് നോര്‍ത്ത് അമേരിക്കയില്‍ സ്ഥിരീകരിച്ചെന്ന് ഗവേഷകര്‍. നോര്‍ത്ത് അമേരിക്കയിലെ ക്വീന്സ്ലാന്ഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് നിപാ വൈറസിന്റെ കുടുംബത്തില്‍ നിന്നുള്ള മാരകമായ വൈറസിനെ ആദ്യമായി കണ്ടെത്തിയിരിക്കുന്നത്. അലബാമയിലെ എലികളിലാണ് ഹെനിപാ വൈറസ് കണ്ടെത്തിയത്. വൈറസ് മനുഷ്യരിലേക്ക് പകരാനും പൊട്ടിപ്പുറപ്പെടാനുമുള്ള സാധ്യത ആരോഗ്യവിദഗ്ധര്‍ക്കിടയില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. Zoonotic വൈറസ് ഗണത്തില്‍പ്പെട്ട ഒന്നാണ് ഹെനിപാ വൈറസ്. അതായത് മനുഷ്യരിലും മൃഗങ്ങളിലും ഈ വൈറസ് പകരാം. Paramyxoviridae കുടുംബത്തിലെ നെഗറ്റീവ് സ്ട്രാന്‍ഡ് RNA വൈറസുകളുടെ ഒരു ജനുസ്സാണ് ഇത്
Paachakam
നല്ല നാടൻ സാമ്പാർ തയ്യാറാക്കാം…
ചേരുവകൾ തുവരപരിപ്പ് – ½ കപ്പ്മുരിങ്ങക്കായ് – 1 എണ്ണംതക്കാളി – 1 എണ്ണംഉരുളക്കിഴങ്ങ് – 1 എണ്ണംകാരറ്റ് – 1 എണ്ണംവഴുതനങ്ങ – 1 എണ്ണംവെണ്ടയ്ക്ക – 2 എണ്ണംകോവയ്ക്ക – 4 എണ്ണംവെള്ളരിയ്ക്ക – 100 ഗ്രാംനേന്ത്രക്കായ് – ½ ഒന്നിന്റെ പകുതിബീന്സ് – 3 എണ്ണംപച്ചമുളക് – 4 എണ്ണംസവാള – 1 എണ്ണംമഞ്ഞള്പൊടി – 1 നുള്ള്സാമ്പാര് പൊടി – 3 ടേബിള്സ്പൂണ്കായം – 1 ടീസ്പൂണ്വാളന്പുളി – നെല്ലിക്ക വലുപ്പത്തില്വെളിച്ചെണ്ണ-
രസം വീട്ടിലുണ്ടാക്കാം, രുചികരമായി
ഊണിന് എളുപ്പത്തിൽ തയാറാക്കാവുന്നൊരു ഒഴിച്ചു കറിയാണ് രസം. വളരെ എളുപ്പത്തിൽ രസം എങ്ങനെ തയാറാക്കാമെന്ന് നോക്കൂ… സാമ്പാറിനു വേവിച്ച പരിപ്പ് ഉൗറ്റിയെടുത്ത വെള്ളം — ഒന്നര ലീറ്റർ വാളൻ പുളി പിഴിഞ്ഞത് — 15 മില്ലി വെള്ളം — ആവശ്യത്തിന് മഞ്ഞൾപ്പൊടി — ഒരു ചെറിയ സ്പൂൺമുളകുപൊടി — ഒന്നര ചെറിയ സ്പൂൺകായം — അഞ്ചു ഗ്രാംശർക്കര — അല്പംജീരകം — അര ചെറിയ സ്പൂൺഉലുവ — കാൽ ചെറിയ സ്പൂൺതക്കാളി അരിഞ്ഞത് — 50 ഗ്രാംകറിവേപ്പില
-
കാപ്സിക്കം സാമ്പാർ; വ്യത്യസ്ത രുചിയൂറും വിഭങ്ങളുമായി അച്ചായന്റെ അടുക്കള
സണ്ണിമോൻ മത്തായി നാടൻ സാമ്പാറിൽ നിന്ന് വ്യത്യസ്തമായി കാപ്സിക്കം സാമ്പാർ, എങ്ങനെ തയാറാക്കാം എന്ന് നോക്കാം. ചേരുവകൾ: പരിപ്പ് വേവിച്ചത് – ഒരു കപ്പ്സാമ്പാർ പൊടി – രണ്ട് ടീസ്പൂൺഉപ്പ് – ആവശ്യത്തിന്സവാള – 1 നീളത്തിൽ അരിഞ്ഞത് തക്കാളി – 1 നീളത്തിൽ അരിഞ്ഞത്പുളി – ഒരു നെല്ലിക്ക വലുപ്പത്തിൽകായം – ഒരു ചെറിയ കഷണംകാപ്സിക്കം – ഒന്ന് ചതുരക്കഷണങ്ങളായി മുറിച്ചത്മല്ലിയില – രണ്ട് ടേബിൾസ്പൂൺ. പാകം ചെയ്യുന്ന വിധം. വേവിച്ച പരിപ്പിലേക്ക് ആവശ്യത്തിന് വെള്ളമൊഴിച്ച് സാമ്പാർ
-
ചൂര മീന്‍ കറി Choora / Tuna fish curry Naadan style
ചൂര – 1കിലോ സവാള _ 2 കൊത്തിയരിഞ്ഞത് തക്കാളി – 2 പൊടിയായി അരിഞ്ഞത്choora meen curry മീന്‍ പുളി(കുടംപുളി) –5-6 അല്ലി അടര്‍ത്തിയെടുത്ത്(ചൂട് വെള്ളത്തില്‍ കുറച്ച് നേരം ഇട്ട് ,കഴുകി എടുക്കുക) മല്ലിപൊടി –5 ടി സ്പൂണ്‍ മുളക്പൊടി – 2 അര ടി സ്പൂണ്‍ (എരിവിന് ആവശ്യമായ അളവില്‍ ) മഞ്ഞള്‍പ്പൊടി – അര ടി സ്പൂണ്‍ ഉലുവ – ഒരു ടി സ്പൂണ്‍ (പൊടിക്കാത്തത്) കുരുമുളക്പൊടി – അര ടി സ്പൂണ്‍
Literature
മാലാഖകൾ ഇനിയും ജനിക്കട്ടെ
എനിക്ക് ഓർമ്മ വച്ചത് മുതൽ സ്കൂൾ അവധികൾക്ക് പനിപിടിച്ചു ആശുപത്രിയിൽ അഡ്മിറ്റാകാറുണ്ടായിരുന്നു. ഒരുവിധം എല്ലാവർഷവും ഞാൻ ഈ കലാപരിപാടി ആവർത്തിച്ചിട്ടുണ്ട്. വിറച്ചുതുള്ളിച്ച പനി വിട്ടുമാറുമ്പോൾ എന്റെ കണ്ണിൽ കാണുന്നത് വെള്ളയുടുപ്പിട്ട മാലാഖമാരെ പോലിരിക്കുന്ന നേഴ്സ് ചേച്ചിമാരെയാണ്. അവരെന്നെ മരുന്ന് കഴിപ്പിക്കുന്നതും ഇടക്കിടക്ക് പനിയുണ്ടോ എന്ന് പരിശോധിക്കാൻ വരുന്നതും എനിക്ക് വല്യേ ഇഷ്ടായിരുന്നു. ആ ചേച്ചിമാരെ കണ്ടാണ് വലുതാകുമ്പോൾ അവരെപോലെ ഒരു നേഴ്സ് ആകണം എന്ന മോഹം എന്റെ കുഞ്ഞുമനസ്സിൽ നാമ്പിട്ടതു പതാംക്ലാസിൽ പഠിക്കുമ്പോൾ ഭാവിയിൽ ആരാകാനാണ് ഇഷ്ടം-
ലണ്ടൻ പശ്ചാത്തലത്തിലെ മലയാള നോവലുമായി ആൻ പാലി!
”അഗാപ്പെ” യുകെ മലയാളി എഴുത്തുകാരിയും കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാവുമായ ആൻ പാലിയുടെ ലണ്ടൻ പശ്ചാത്തലത്തിൽ എഴുതപ്പെട്ട പുതിയ നോവൽ ‘അഗാപ്പെ ‘ ശ്രദ്ധേയമാകുന്നു . പുസ്തക പ്രസാധന രംഗത്തു 50 വർഷങ്ങൾ പിന്നിട്ട ഡിസി ബുക്ക്സ് ആണ് പ്രസാധകർ . സാഹിത്യ അക്കാദമി പുരസ്കാരം നേടിയ ‘ അ ഫോർ അന്നാമ്മയ്ക്കും, കൊതിക്കെറുവിനും ശേഷം തങ്ങളുടെ മാത്രം ജീവിത വ്യാകരണങ്ങളിൽ മുഴുകി ലണ്ടൻ നഗര നൈരന്തര്യങ്ങളോട് ഇനിയും സമരസപ്പെടാത്ത ഒരു കൂട്ടം തെക്കേ ഇന്ത്യൻ
-
സ്നേഹപൂർവ്വം അവർ കുറിച്ചത് മാതൃ രാജ്യത്തോടുള്ള വാത്സല്യം തുളുമ്പുന്ന കവിതകൾ.. യോർക്ക്ഷയർ ആൻഡ് ഹംബർ സാഹിത്യ ക്ളബ്ബ് നടത്തിയ ”എൻ്റെ ഇന്ത്യാ ” കവിതാ രചനാ മത്സരത്തിലെ വിജയികൾക്ക് ആദരം.
പ്രൗഡഗംഭീരമായ ചടങ്ങിൽ യോർക്ക്ഷയർ ആൻഡ് ഹംബർ സാഹിത്യ ക്ളബ്ബ് നടത്തിയ ”എൻ്റെ ഇന്ത്യാ ” കവിതാ രചനാ മത്സരത്തിലെ വിജയികളെ സമുചിതമായി ആദരിച്ചു. സ്നേഹപൂർവ്വം അവർ കുറിച്ച മാതൃ രാജ്യത്തോടുള്ള വാത്സല്യം തുളുമ്പുന്ന കവിതകൾ സദസിൽ ശ്രുതി മധുരമായി അവതരിപ്പിക്കപ്പെട്ടു. ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ നോർത്ത് ലിങ്കൺഷയറിൻ്റെ കലാ സാഹിത്യ വിഭാഗമായ യോർക്ക്ഷയർ ആൻഡ് ഹംബർ സാഹിത്യ ക്ളബ്ബ് സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് നടത്തിയ കവിതാ മത്സരത്തിലെ വിജയികൾക്കാണ് സ്വന്തം കവിത റെക്കോർഡ് ചെയ്തത് സദസിനു മുമ്പിൽ സമർപ്പിക്കാൻ അവസരം ലഭിച്ചത്. മത്സരത്തിൽ വിജയികളായവരുടെ കവിതകൾ
-
ലണ്ടൻ മലയാളി കൗൺസിൽ സാഹിത്യ പുരസ്കാര സമർപ്പണം
സാഹിത്യത്തെ സ്നേഹിക്കുന്നവരുടെ അവിസ്മരണീയമായ ഒരു സ്നേഹസർഗ്ഗസംഗമമാണ് ഉത്രാട ദിനത്തിൽ കോട്ടയം പ്രസ് ക്ലബ്ബിൽ അരങ്ങേറിയത്. കോട്ടയം പ്രസ് ക്ലബ്ബിൽ ഉത്രാട ദിനത്തിൽ നടന്ന ലിമ വേൾഡ് ലൈബ്രറി ഓണംസർഗ്ഗസംഗമം അതിന്റെ പുതുമകൊണ്ടും സമ്പന്നമായ ആസ്വാദകസദസ്സിനാലും ഏറെ ശ്രദ്ധേയമായിരുന്നു. ഡോ. പോൾ മണലിൽ ലിമ വേൾഡ് ലൈബ്രറി ഓണംസർഗ്ഗസംഗമം ഉദ്ഘാടനം ചെയ്തു. പ്രവാസ സാഹിത്യകാരനും ലിമ വേൾഡ് ലൈബ്രറി ഓൺലൈൻ ചീഫ് എഡിറ്ററുമായ കാരൂർ സോമനെ ചടങ്ങിൽ ആദരിച്ചു. ലണ്ടൻ മലയാളി കൗൺസിൽ പുരസ്കാരം മേരി അലക്സിനു സമ്മാനിച്ചു,
Movies
ധർമേന്ദ്ര അന്തരിച്ചെന്ന വാർത്തകൾ തള്ളി ഇഷ ഡിയോൾ, സോഷ്യൽ മീഡിയാ പോസ്റ്റ് പുറത്ത്
മുംബൈ: നടൻ ധർമേന്ദ്ര അന്തരിച്ചെന്ന തരത്തിലുള്ള വാർത്തകൾ നിഷേധിച്ച് അദ്ദേഹത്തിന്റെ മകളും നടിയുമായ ഇഷ ഡിയോൾ. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്. 1960-ല്‍ ‘ദില്‍ ഭി തേരാ ഹം ഭി തേരെ’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ധര്‍മേന്ദ്ര, 1960-കളില്‍ ‘അന്‍പഥ്’, ‘ബന്ദിനി’, ‘അനുപമ’, ‘ആയാ സാവന്‍ ഝൂം കെ’ തുടങ്ങിയ സിനിമകളില്‍ സാധാരണവേഷങ്ങള്‍ ചെയ്താണ് കരിയര്‍ ആരംഭിച്ചത്. പിന്നീട് ‘ഷോലെ’, ‘ധരം വീര്‍’, ‘ചുപ്കെ ചുപ്കെ’, ‘മേരാ ഗാവ് മേരാ ദേശ്’,-
ആകാംക്ഷയോടെ മലയാള സിനിമ ലോകം; സംസ്ഥാന ചലച്ചിത്ര അവാർഡ് 31ന് പ്രഖ്യാപിക്കും
സംസ്ഥാന സിനിമാ അവാർഡുകൾ ഈ മാസം 31ന് പ്രഖ്യാപിക്കും. 36 സിനിമകളാണ് അവസാന ഘട്ടത്തിൽ എത്തിനിൽക്കുന്നത്. പ്രാഥമിക ജൂറിയുടെ പരിഗണനയിൽ വന്ന 36 സിനിമകളുടെ അവസാന ഘട്ട സ്ക്രീനിംഗാണ് ഇപ്പോൾ അവസാനിച്ചിരിക്കുന്നത്. നടൻ പ്രകാശ് രാജിന്റെ നേതൃത്വത്തിലുള്ള ഏഴംഗ ജൂറി കമ്മിറ്റിയാണ് അവസാന ഘട്ട സ്ക്രീനിംഗിൽ സിനിമകൾ വിലയിരുത്തുന്നത്. മമ്മൂട്ടിയുടെ ഭ്രമയുഗം, ഫെമിനിച്ചി ഫാത്തിമ, അംഅ, വിക്ടോറിയ തുടങ്ങിയ ചിത്രങ്ങളും മികച്ച ചിത്ര പുരസ്കാരത്തിനായി പരിഗണിക്കുന്ന ചിത്രങ്ങളുടെ അവസാന പട്ടികയിലുണ്ട്. നടൻ മോഹൻലാൽ ആദ്യമായി സംവിധാനം നിർവഹിച്ച
-
സിനിമ ഫൈറ്റ് മാസ്റ്ററും നിർമ്മാതാവുമായ മലേഷ്യ ഭാസ്ക്കർ അന്തരിച്ചു
പ്രശസ്ത സിനിമ ഫൈറ്റ് മാസ്റ്ററും നിർമ്മാതാവുമായ മലേഷ്യ ഭാസ്ക്കർ അന്തരിച്ചു.തമിഴ് , മലയാളം , തെലുങ്ക് , കന്നട സിനിമകളിൽ പ്രവർത്തിച്ച മലേഷ്യ ഭാസ്ക്കർ മലയാളം സംവിധായകരായ ഫാസിൽ , സിദ്ധിഖ് , സിബി മലയിൽ തുടങ്ങിയ മുതിർന്ന സംവിധായരുടെയും പുതുമുഖ സംവിധായകരുടെയും ചിത്രങ്ങളിലൂടെ ഫൈറ്റ് കൊറിയോഗ്രാഫി നിർവ്വഹിച്ച് പ്രേക്ഷകർക്ക് ഏറെ സൂപരിചിതനായിരുന്നു ഭാസ്ക്കർ
-
“പാതിരാത്രി” വിജയം; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സൗബിൻ ഷാഹിർ
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്ത “പാതിരാത്രി” വിജയത്തിലേക്ക്. റിലീസ് ചെയ്ത ആദ്യ ദിനം മുതൽ ഗംഭീര പ്രേക്ഷക- നിരൂപക പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഡോക്ടർ കെ വി അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവർ ചേർന്നാണ്, പ്രേക്ഷകരെ ആദ്യാവസാനം ത്രില്ലടിപ്പിക്കുന്ന ഈ ക്രൈം ഡ്രാമ ത്രില്ലർ ചിത്രം നിർമ്മിച്ചത്. ചിത്രം വമ്പൻ റിലീസായി കേരളത്തിൽ വിതരണം ചെയ്തത് ഡ്രീം ബിഗ് ഫിലിംസ്. ഇപ്പോഴിതാ ചിത്രം
Sports
സഞ്ജുവിന് പിറന്നാള്‍ സന്ദേശവുമായി ചെന്നൈ സൂപ്പര്‍ കിങ്സ്; വരുന്ന സീസണില്‍ സഞ്ജു കളിക്കുക ചെന്നൈയിലെന്ന് സൂചന
രാജസ്ഥാന് റോയല്‍സ് മുന്‍ ക്യാപ്റ്റന്‍ പിറന്നാള്‍ ആശംസകള്‍ പോസ്റ്റ് ചെയ്ത് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്സ്. നവംബര്‍ 11 ന് ആണ് സഞ്ജുവിന് 31 വയസ് തികഞ്ഞത്. ചെന്നൈ സൂപ്പര്‍ കിങ്സ് അവരുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയയില്‍ സഞ്ജു സാംസണിന് ഹൃദയസ്പര്‍ശിയായ കുറിപ്പാണ് നല്‍കിയത്. ”നിങ്ങള്‍ക്ക് കൂടുതല്‍ ശക്തി, സഞ്ജു! നിങ്ങള്‍ക്ക് ഒരു സൂപ്പര്‍ ജന്മദിനം ആശംസിക്കുന്നു-സിഎസ്കെ കുറിപ്പില്‍ വ്യക്തമാക്കി. 026-ഐപിഎല്‍ മലയാളിയായ ഇന്ത്യന്‍ ക്രിക്കറ്റ് താരം ചെന്നൈ ആസ്ഥാനമായുള്ള ഫ്രാഞ്ചൈസിയിലേക്ക് മാറാന്‍ സാധ്യതയുണ്ടെന്നുള്ള ഊഹാപോഹങ്ങള്‍-
സഞ്ജുവിന് സ്ഥിരതയില്ല, ഓപ്പണിങ്ങിൽ ഗിൽ തന്നെ തുടരട്ടെ’; പ്രതികരണവുമായി സഹീർ ഖാൻ
ഓസീസിനെതിരായ നാലാം ടി 20 യിലും മലയാളി താരം സഞ്ജു സാംസണിനെ പുറത്തിരുത്തിയതിനെ ന്യായീകരിച്ച് ഇന്ത്യൻ മുൻ പേസർ സഹീർ ഖാൻ. സഞ്ജുവിന് പ്രായമായി, പോരാത്തതിന് മൂന്ന് സെഞ്ച്വറികൾ മാറ്റി നിർത്തിയാൽ സ്ഥിരതയുള്ള പ്രകടനം സഞ്ജുവിൽ നിന്നുണ്ടാകുന്നില്ലെന്നും സഹീർ പറഞ്ഞു. സഞ്ജുവിനെ മാറ്റി ഓപ്പണിങ്ങിൽ വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനെ പ്രതിഷ്ഠിച്ചതിനെയും സഹീർ പിന്തുണച്ചു. ഗില്ലിനെ അടുത്ത ഓള് ഫോര്‍മാറ്റ് ക്യാപ്റ്റനായി വളര്‍ത്തിയെടുക്കാനാണ് ബി സി സി ഐ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ അദ്ദേഹത്തിന് ഇടം നല്‍കിയേ
-
സഞ്ജുവിന് ഇടമുണ്ടാകില്ല!, നാലാം ടി20 ഇരുടീമുകൾക്കും നിർണായകം; സാധ്യത ഇലവൻ
ഇന്ത്യ-ഓസ്ട്രേലിയ നാലാം ടി 20 മത്സരം നാളെ. കരാര സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം ഉച്ച തിരഞ്ഞ് 1.45 നാണ് മത്സരം. അഞ്ച് മത്സരങ്ങളുള്ള പരമ്പര 1-1 എന്ന നിലവില്‍ സമനിലയിലാണ്. ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചപ്പോൾ രണ്ടാം മത്സരം ഓസീസും മൂന്നാം മത്സരം ഇന്ത്യയും നേടി. അതുകൊണ്ട് തന്നെ നാളത്തെ മത്സരം ഇരുടീമുകൾക്കും നിർണായകമാകും. രണ്ടു അന്താരാഷ്ട്ര ടി20കള്‍ മാത്രം നടന്ന മൈതാനമാണ് ഇത്. 150 റണ്‍സ് പോലും ഈ ഗ്രൗണ്ടില്‍ ഇതുവരെ ഒരു ടി20യില്‍
-
വനിതാ ഏകദിന ലോകകപ്പിൽ ഇന്ത്യയുടെ കന്നിമുത്തം
മുംബൈ: വനിതാ ഏകദിന ലോകകപ്പിൽ ഇന്ത്യയുടെ കന്നിമുത്തം. കലാശപ്പോരിൽ ദക്ഷിണാഫ്രിക്കയെ 52 റൺസിന് കീഴടക്കിയാണ് ഇന്ത്യ കിരീടം നേടിയത്. ഇന്ത്യ ഉയർത്തിയ 299 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 246 റൺസിന് പുറത്തായി. കലാശപ്പോരിൽ രണ്ട് തവണ കാലിടറിയ ഇന്ത്യ ഇക്കുറി പതറാതെ പോരാടി. കന്നിക്കിരീടം ലക്ഷ്യമിട്ടെത്തിയ ദക്ഷിണാഫ്രിക്കയ്ക്ക് നിരാശയോടെ മടക്കം. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച തുടക്കമാണ് ഓപ്പണര്‍മാര്‍ നല്‍കിയത്. ക്യാപ്റ്റന്‍ ലോറ വോള്‍വര്‍ത്തും ടാസ്മിന്‍ ബ്രിറ്റ്സും ഒന്‍പത് ഓവറില്‍ ടീമിനെ അമ്പത് കടത്തി. പിന്നാലെ
Kala And Sahithyam
പ്രതിഭാവം ഓൺലൈൻ പിരിയോഡിക്കലിന്റെ പ്രഥമ ഓണപ്പതിപ്പ് കവി പദ്മദാസ് പ്രകാശനം ചെയ്തു.
തൃശ്ശൂർ: പ്രതിഭാവം ഓൺലൈൻ പിരിയോഡിക്കലിന്റെ പ്രഥമ ഓണപ്പതിപ്പ് കവി പദ്മദാസ് പ്രകാശനം ചെയ്തു. മുതിർന്ന പത്രപ്രവർത്തകനും എഴുത്തുകാരനുമായ സി. എ. കൃഷ്ണൻ പുസ്തകം ഏറ്റുവാങ്ങി. കവി പ്രസാദ് കാക്കശ്ശേരി മുഖ്യപ്രഭാഷണം ചെയ്തു. എഡിറ്റർ സതീഷ് കളത്തിൽ അദ്ധ്യക്ഷത വഹിച്ചു. ചീഫ് അഡ്മിനിസ്ട്രേറ്റർ നവിൻകൃഷ്ണ, അസോ. എഡിറ്റർ വിസ്മയ കെ. ജി., മാനേജിങ് അഡ്മിനിസ്ട്രേറ്റർ സാജു പുലിക്കോട്ടിൽ എന്നിവർ സംസാരിച്ചു. സബ് എഡിറ്റർ അഭിതാ സുഭാഷ് സ്വാഗതവും ഏക്സിക്യൂട്ടിവ് എഡിറ്റർ അഖിൽകൃഷ്ണ നന്ദിയും പറഞ്ഞു. ഡോ. രോഷ്നി സ്വപ്നയുടെ-
‘പ്രവാസ സാഹിത്യത്തിലെ സത്യാന്വേഷണങ്ങൾ’ ലേഖനം:മേരി അലക്സ് (മണിയ)
മണ്ണിനും വിണ്ണിനും അതിർ വരമ്പുകൾ പോലെയാണ് ഇപ്പോൾ കേരളത്തിൽ നടക്കുന്ന ഓരോ സംഭവങ്ങളും .’മനുഷ്യൻ സ്വതന്ത്രനായി ജനിക്കുന്നു. എന്നാൽ എല്ലായിടങ്ങളിലും അവൻ ബന്ധനത്തിലാണ് ‘ എന്ന് റൂസോ പറഞ്ഞിട്ടുണ്ട്. കേരളത്തിലെ ഒരു പാട്ടുകാരൻ വേടന്റെ കവിത ഡിഗ്രി വിദ്യാർത്ഥികൾക്ക് പഠിക്കാനെടുത്തു എന്ന പേരിൽ പരസ്പരം പോരടിക്കുമ്പോൾ മനസ്സിലേക്ക് വരുന്നത് പ്രവാസ സാഹിത്യത്തിലെ പ്രതിഭാധനനായ മാവേലിക്കര ചാരുംമൂട് സ്വദേശി, ലണ്ടനിൽ താമസിക്കുന്ന ശ്രീ.കാരൂർ സോമനെയാണ്. നാലര പതിറ്റാണ്ടിലധികമായി സ്വദേശത്തും വിദേശത്തും മലയാള ഭാഷയെ അനുഭവത്തി ൻ്റെ നിറവിൽ സമ്പന്നമാക്കുന്ന
-
ലിവർപൂൾ യൂണിവേഴ്സിറ്റി വിദ്യാർത്ഥിയും മാഞ്ചസ്റ്റർ നിവാസിയുമായ അർണോൾ മാത്യുവിൻ്റെ ആദ്യ നോവൽ “Tale Driffer: Unveiling Truths” പ്രസിദ്ധീകരിച്ചു……
മാഞ്ചസ്റ്ററിൽ നിന്നുമുള്ള ലിവർപൂൾ യൂണിവേഴ്സിറ്റി വിദ്യാർത്ഥിയുമായ അർണോൾ മാത്യുവിൻ്റെ (21) ആദ്യ നോവലായ “Tale Drifter: Unveiling Truths” പുറത്തിറങ്ങി. ലിറ്റററി ലോകത്തേക്ക് പുതുമയോടെ കടന്നിരിക്കുന്ന അർണോൾ മാത്യുവിൻ്റെ കഴിഞ്ഞ മാസം പുറത്തിറങ്ങിയ ഈ പുസ്തകം ഒരു വലിയ ഫാന്റസി ശൃംഖലയിലേക്കുള്ള ആദ്യപടിയായി മാറിയിട്ടുണ്ട്.16-ആം നൂറ്റാണ്ടിന്റെ ചരിത്ര പശ്ചാത്തലത്തിൽ അധിഷ്ഠിതമായ, അത്ഭുതങ്ങളും മായാജാലവും മര്യാദയോടും കൂടിയ അജ്ഞാതത്വവുമായി ചേരുന്ന ഒരു കഥ. Tale Drifter കഥ പറയുന്നത് ക്ലോഡ് എന്ന ചെറുപ്പക്കാരനായ ധിഷണാശക്തിയുള്ള ഒരു ബാലന്റെ യാത്രയെ
-
“കോഫി” – മാനസിക ഇടറലുകളും മാനവിക ബന്ധങ്ങളുടെയും കഥ.
ലണ്ടന്റെ തണുത്ത സായാഹ്നത്തിൽ, അജ്ഞാതരും ബുദ്ധിമുട്ടുകളിലുമായ നാലു പേരുടെ വഴിയേ, കാഴ്ചകളിലൂടെ നമ്മെ കൈപിടിച്ചു കൊണ്ടുപോകുന്ന ഹൃദയസ്പർശിയായൊരു ചലച്ചിത്രാനുഭവമാണ് “കോഫി”. നഷ്ടപ്പെടലുകളും ഒറ്റപ്പെടലുകളും അതിജീവിക്കുന്ന നാല് മനുഷ്യര്‍ തമ്മില്‍ ഒരു കാപ്പിക്കപ്പ് വഴിയുള്ള ആത്മബന്ധം മാത്രമല്ല, ജീവിതത്തിലേക്കുള്ള ഒരു പുതിയ തെളിച്ചവും ചിത്രീകരിക്കുന്നു ഈ ഹൃദ്യമായ കഥ. ലണ്ടൻ മലയാള സാഹിത്യ വേദിയുടെ ബാന്നറിൽ റജി നന്ദിക്കാട്ട് നിർമ്മിച്ച കോഫി ജിബി ഗോപാലൻ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നു. വിപിൻ ഭരത്തിന്റെ കഥയിൽ ക്യാമറയും എഡിറ്റും വരുൺ ഉണ്ണികൃഷ്ണൻ
Classifieds
യു കെ മിലിട്ടറി ഓഫ് ഡിഫെൻസിൽ സിവിൽ സെർവന്റ് ആയി ജോലി ചെയ്യുന്ന യുവാവിന് വിവാഹാലോചനകൾ ക്ഷണിക്കുന്നു
യു കെ മിലിട്ടറി ഓഫ് ഡിഫെൻസിൽ , സിവിൽ സെർവന്റ് ആയി ജോലി ചെയ്യുന്ന സി എസ് ഐ ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ട യുകെയിലെ ബ്രിസ്റ്റോളിൽ സെറ്റിൽഡ് ആയ കുടുംബത്തിൽ നിന്നുള്ള മലയാളീ യുവാവ് ,( വയസ് 27 , ഉയരം 5 അടി 7 ഇഞ്ച് ) അനുയോജ്യയരായ സി എസ് ഐ , മാർത്തോമാ , യാക്കോബിറ്റ് വിഭാഗത്തിൽപ്പെട്ട കുടുംബന്ഗളിൽനിന്നുള്ള യുവതികളുടെ വിവാഹാലോചനകൾ ക്ഷണിക്കുന്നു .യുകെയിൽ സെറ്റിൽഡ് ആയ കുടുംബങ്ങളിൽ നിന്നുള്ള കൂട്ടികൾക്ക് മുൻഗണContact Ph-
യുകെയിൽ NHS ൽ ജോലി ചെയ്യുന്ന റോമൻ കത്തോലിക്കാ യുവതിക്ക് വിവാഹാലോചനകൾക്ഷണിക്കുന്നു
UK യിൽ NHS ൽ നഴ്സായി ജോലി ചെയ്യുന്ന റോമൻ കത്തോലിക്കാ യുവതി , വയസ് -25 yrs , ഉയരം 167 cm , UK യിൽ ജോലിയുള്ള യുവാക്കൾക്ക് മുൻഗണന , നാട്ടിലുള്ള ജോലിക്കാരെയും അതുപോലെ post Graduation M.tech, MCA ക്കാർക്കും മുൻഗണന(Contact 07877658802, 07517416316)
-
യുകെയിൽ NHS ൽ പ്രൊജക്റ്റ് മാനേജരായി ജോലി ചെയ്യുന്ന റോമൻ കത്തോലിക്കാ യുവതിക്ക് വിവാഹാലോചനകൾ ക്ഷണിക്കുന്നു
യുകെയിൽ സെറ്റിൽഡ് ആയ മാതാപിതാക്കളുടെ മകൾ , റോമൻ കത്തോലിക്കാ യുവതി , വയസ് -24 , ബി എസ് സി – ബിസിനസ് മാനേജ്മന്റ് ആൻഡ് ഫൈനാൻസ് യുകെയിൽ പഠിച്ചതിന് ശേഷം പ്രൊജക്റ്റ് മാനേജരായി NHS ൽ നിലവിൽ ജോലി ചെയ്യുന്നു. യുകെയിൽ സെറ്റിൽഡ് ആയ ഫാമിലികളിൽ നിന്നുള്ള യുവാക്കളുടെ വിവാഹാലോചനകൾ ക്ഷണിക്കുന്നു Contact number
-
NHS ഹോസ്പിറ്റലിൽ ജൂനിയർ ഡോക്ടറായിജോലി ചെയുന്ന RC യുവതിക്ക് വരനെആവശ്യമുണ്ട്
ഇംഗ്ളണ്ടിലെ NHS ഹോസ്പിറ്റലിൽ ജൂനിയർഡോക്ടറായി ജോലി ചെയുന്ന യു കെസിറ്റിസൺഷിപ്പുള്ള RC യുവതിക്ക് വരനെആവശ്യമുണ്ട്. പ്രസ്തുത യുവതി 2023 ഓഗസ്റ്റ് മാസം മുതൽ ജി പി ട്രെയിനിങ് തുടങ്ങുന്നതുമാണ്. വയസ് -28 , യുകെയിൽ സെറ്റിലായിട്ടുള്ള അനുയോജ്യരായ യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു . Contact – +447976049253
Law
ഡ്രൈവിംഗ് ലൈസൻസ് പുതുക്കാനും പ്രൊവിഷണൽ ലൈസെൻസിന് അപേക്ഷിക്കാനുമുള്ള അവസരം ഡ്രൈവർ ആൻഡ് വെഹിക്കിൾ അക്കൗണ്ട് വഴി ലഭ്യമാക്കി ഡിവിഎൽഎ
ലണ്ടൻ: വാഹനമോടിക്കുന്നവർക്ക് അവരുടെ ഡ്രൈവിംഗ് ലൈസൻസ് പുതുക്കാനും പുതിയ ഫോട്ടോ അപ്ലോഡ് ചെയ്യുന്നതിനുമുള്ള അവസരം ഡ്രൈവർ ആൻഡ് വെഹിക്കിൾ അക്കൗണ്ട് സേവനത്തിലൂടെ ലഭ്യമാക്കി ഡിവിഎൽഎ. കൂടാതെ പ്രൊവിഷണൽ ലൈസൻസിന് അപേക്ഷിക്കാനും ഈ സേവനത്തിലൂടെ കഴിയും. പുതിയ മാറ്റങ്ങൾ 2024 ഏപ്രിൽ ഒൻപതോടെ പ്രാബല്യത്തിൽ വന്നു കഴിഞ്ഞു. ഡ്രൈവർ ആൻഡ് വെഹിക്കിൾസ് അക്കൗണ്ട് സേവനത്തിൽ വരുത്തിയ നിരവധി കൂട്ടിച്ചേർക്കലുകളിൽ ഏറ്റവും പുതിയവയാണ് ഇപ്പോൾ പ്രാബല്യത്തിൽ വന്നത്. ഒരു വർഷം മുമ്പ് ആരംഭിച്ച സേവനത്തിൽ അക്കൗണ്ടിനായി 890,000-ത്തിലധികം ആളുകൾ സൈൻ-
ലഹരിയുപയോഗിച്ച് വാഹനമോടിക്കുന്ന ഡ്രൈവർമാരെ തൽക്ഷണം അയോഗ്യരാക്കാൻ ഉദ്യോഗസ്ഥരെ അനുവദിക്കുന്നതിനുള്ള നിയമം വേണമെന്ന് പോലീസ് മേധാവികൾ
ലണ്ടൻ: മദ്യപിച്ചോ മയക്കുമരുന്ന് ഉപയോഗിച്ചോ വാഹനമോടിക്കുന്ന ഡ്രൈവർമാരെ തൽക്ഷണം അയോഗ്യരാക്കാൻ ഉദ്യോഗസ്ഥരെ അനുവദിക്കുന്ന പുതിയ നിയമങ്ങൾ വേണമെന്ന് പോലീസ് മേധാവികൾ ആവശ്യപ്പെടുന്നു. മറ്റുള്ളവർക്ക് അപകടമുണ്ടാക്കുന്ന ഡ്രൈവർമാരെ വാഹനമോടിക്കുന്നതിൽ നിന്ന് വിലക്കുന്നതിന് പുതിയ അധികാരങ്ങൾ പോലീസിനെ അനുവദിക്കുമെന്ന് അവർ പറയുന്നു. നിലവിൽ, മയക്കുമരുന്ന് അല്ലെങ്കിൽ മദ്യപിച്ച് വാഹനമോടിക്കുന്ന കുറ്റങ്ങൾ ചുമത്തപ്പെട്ട ഡ്രൈവർമാരെ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി നടപടികൾ സ്വീകരിച്ച ശേഷമാണ് വിധികൾ വരുന്നത്. എന്നാൽ ഈ ഹിയറിംഗുകൾ കോടതിയിൽ എത്താൻ ആഴ്ചകൾ എടുത്തേക്കാം, അതുവരെ ഡ്രൈവർമാർക്ക് വാഹനമോടിക്കുന്നതിന് അനുവാദമുണ്ട്
-
പലിശനിരക്ക് വീണ്ടും ഉയർന്നേക്കുമെന്ന് സൂചന; നിരക്ക് 4% ൽ നിന്ന് 4.25% ആയേക്കും
ലണ്ടൻ: കുതിച്ചുയരുന്ന വിലകളിലെ അപ്രതീക്ഷിത കുതിപ്പിനെ തുടർന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് തുടർച്ചയായി 11-ാം തവണയും പലിശ നിരക്ക് വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.ബാങ്ക് നിരക്ക് 4% ൽ നിന്ന് 4.25% ആയി ഉയർത്താനാണ് വ്യാഴാഴ്ചത്തെ മോണിറ്ററി പോളിസി കമ്മിറ്റി യോഗത്തിന്റെ ഏറ്റവും സാധ്യതയുള്ള ഫലമെന്ന് വിശകലന വിദഗ്ധർ കരുതുന്നു. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനും സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കുന്നതിനും പലിശനിരക്ക് ഉയർത്തുക എന്നത് തന്നെയാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ മുന്നിലുള്ളത്. കടം വാങ്ങുന്നവരിലും ലാഭിക്കുന്നവരിലും മാറ്റം ഉടനടി സ്വാധീനം ചെലുത്തും. വേരിയബിൾ
-
എം ഒ ടി നിയമങ്ങളിൽ ഇളവ് വരുത്തുന്നത് തങ്ങളുടെ ജീവൻ അപകടത്തിലാക്കുമെന്ന് യുകെ ഡ്രൈവർമാരിൽ മൂന്നിൽ രണ്ട് ഭാഗവും
ലണ്ടൻ: വാഹനങ്ങളുടെ എം ഒ ടി നിയമങ്ങളിൽ ഇളവ് വരുത്തുന്നത് തങ്ങളുടെ ജീവൻ അപകടത്തിലാക്കുമെന്ന് യുകെ ഡ്രൈവർമാരിൽ മൂന്നിൽ രണ്ട് ഭാഗവും ഭയപ്പെടുന്നു. സൊസൈറ്റി ഓഫ് മോട്ടോർ മാനുഫാക്ചറേഴ്സ് ആൻഡ് ട്രേഡേഴ്സ് (എസ്എംഎംടി) കമ്മീഷൻ ചെയ്ത സർവേയിലാണ് ഡ്രൈവർമാർ ആശങ്ക പങ്കുവച്ചത്. ബുധനാഴ്ച രാത്രി 11.45 ന് നിർദിഷ്ട നിയമങ്ങൾ ഗതാഗത വകുപ്പ് (ഡിഎഫ്ടി) കൺസൾട്ടേഷനായി കൊണ്ട് വരുന്നുണ്ട്. ഒരു പുതിയ കാർ, മോട്ടോർ ബൈക്ക്, വാൻ അതിന്റെ ആദ്യത്തെ എം ഒ ടി നിലവിലുള്ള മൂന്ന്





