- കേരള മുഖ്യമന്ത്രിയായി വി ഡി സതീശൻ; പ്രഖ്യാപനം നടത്തിയത് എ ഐ സി സി ആസ്ഥാനത്ത്
- യുക്മ നേഴ്സസ് ഫോറം എട്ടാമത് സമ്മേളനത്തിന് ആവേശകരമായ പരിസമാപ്തി; പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി യുക്മ സൗത്ത് വെസ്റ്റ് റീജിയൺ
- ഇന്ന് നിർണ്ണായകം; പ്രധാനമന്ത്രി കെയർ സ്റ്റാർമാർക്കെതിരെ ആരോഗ്യമന്ത്രി
- അന്താരാഷ്ട്ര വിമാന സർവീസുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യ; യുകെ സർവീസുകളിൽ മാറ്റമില്ല, നിർത്തലാക്കിയ സർവീസുകൾ ഇവയാണ്…
- ട്രംപ് ചൈനയിൽ; ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം "എക്കാലത്തെയും മികച്ച നിലയിലാകുമെന്ന്" ട്രംപ്
- ഓപ്പറേഷൻ സ്ലെഡ്ജ് ഹാമർ; യു.എസ്-ഇറാൻ യുദ്ധത്തിൽ സൈനിക നീക്കത്തിന്റെ പേര് മാറ്റാൻ നീക്കവുമായി യു.എസ്
- കീത്ലി മലയാളി അസോസിയേഷന് നവനേതൃത്വം; ഡോ. അഞ്ജു ഡാനിയേൽ നയിക്കും..... അലക്സ് എബ്രഹാം സെക്രട്ടറി..... ജോർജ് പതിയിൽ ട്രഷറർ
headlines
-
യുക്മ നേഴ്സസ് ഫോറം എട്ടാമത് സമ്മേളനത്തിന് ആവേശകരമായ പരിസമാപ്തി; പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി യുക്മ സൗത്ത് വെസ്റ്റ് റീജിയൺ സ്വന്തം ലേഖകൻ വൂൾവർഹാംപ്ടൺ: അന്തരാഷ്ട്ര നേഴ്സസ് ദിനാചരണത്തോടനുബന്ധിച്ച് യുക്മ നേഴ്സസ് ഫോറം സംഘടിപ്പിച്ച എട്ടാമത് യുഎൻഎഫ് സമ്മേളനത്തിന് ആവേശകരമായ പരിസമാപ്തി. എഴുന്നൂറിലധികം നേഴ്സുമാരെ സംഘടിപ്പിച്ച് നടത്തപ്പെട്ട സമ്മേളനം ചരിത്ര വിജയമായാണ് വിലയിരുത്തപ്പെടുന്നത്. വിവിധ റീജിയണൽ ഭാരവാഹികളുടെ നേതൃത്വത്തിൽ ചിട്ടയായ പ്രവർത്തനങ്ങളിലൂടെയാണ് നേഴ്സുമാരെ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിച്ചത്. നൂറോളം നേഴുമാരെ സംഘടിപ്പിച്ച് കോച്ചുകളിലും മറ്റു വാഹനങ്ങളിലുമായി സമ്മേളനവേദിയിൽ എത്തിക്കാൻ സൗത്ത് വെസ്റ്റ് റീജിയണൽ ഭാരവാഹികൾ പ്രത്യേക താത്പര്യമാണെടുത്തത്. എക്സിറ്റർ, ഡെവൺ, യോവിൽ, സാലിസ്ബറി, സ്വിൻഡൻ, ഗ്ലോസ്റ്റെർഷെയർ, ഓക്സ്ഫോർഡ്, -
ഇന്ന് നിർണ്ണായകം; പ്രധാനമന്ത്രി കെയർ സ്റ്റാർമാർക്കെതിരെ ആരോഗ്യമന്ത്രി ലണ്ടൻ: ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ ഇന്ന് നിർണ്ണായകദിനമാകും. ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് തന്നെ വെല്ലുവിളിക്കാൻ പദ്ധതിയിടുന്നുണ്ടെന്ന അഭ്യൂഹങ്ങൾക്കിടെ, ലേബർ പാർട്ടി നേതൃത്വ മത്സരം കൂടുതൽ കുഴപ്പങ്ങൾക്ക് കാരണമാകുമെന്ന് പ്രധാനമന്ത്രി സർ കെയർ സ്റ്റാർമർ തന്റെ മന്ത്രിമാർക്കും എംപിമാർക്കും മുന്നറിയിപ്പ് നൽകി. തൊഴിലാളികളെ പരാജയപ്പെടുത്തിയ നിലവിലെ സ്ഥിതി അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഇന്നലെ പാർലമെന്റിൽ അവതരിപ്പിച്ച പുതിയ നിയമങ്ങളുടെ ഒരു പാക്കേജിന് പിന്നിൽ തന്റെ കലഹിക്കുന്ന എംപിമാരെ അണിനിരത്താൻ പ്രധാനമന്ത്രി ശ്രമിച്ചു.മന്ത്രിമാരെയും എംപിമാരെയും കാണുന്നതിന് മുമ്പ് കോമൺസിൽ സംസാരിച്ച അദ്ദേഹം -
അന്താരാഷ്ട്ര വിമാന സർവീസുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യ; യുകെ സർവീസുകളിൽ മാറ്റമില്ല, നിർത്തലാക്കിയ സർവീസുകൾ ഇവയാണ്… ന്യൂഡൽഹി: വിദേശ യാത്രക്കാർക്കും പ്രവാസികൾക്കും തിരിച്ചടിയായി എയർ ഇന്ത്യയുടെ പുതിയ തീരുമാനം. വ്യോമപാതയിലെ നിയന്ത്രണങ്ങളും വിമാന ഇന്ധനവില വർധനവും ചൂണ്ടിക്കാട്ടി തങ്ങളുടെ അന്താരാഷ്ട്ര സർവീസുകൾ വെട്ടികുറക്കുന്നതായി എയർ ഇന്ത്യ അറിയിച്ചു. ജൂൺ മാസം മുതൽ ആഗസ്റ്റ് മാസം വരെയാണ് ഈ ക്രമീകരണങ്ങൾ നിലവിലുണ്ടാകുക. ഒരു എയർലൈനിൻറെ പ്രവർത്തനച്ചെലവിൻറെ 40 ശതമാനം വരെ ഇന്ധനമാണ്. ഇന്ധന വിലയിലെ വർധന ദീർഘദൂര വിമാനക്കമ്പനികളുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നു. പ്രവർത്തനച്ചെലവ് പോലും ലഭിക്കാത്ത സാഹചര്യത്തിലാണ് ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയർലൈൻ കമ്പനി സർവീസുകളിൽ -
ട്രംപ് ചൈനയിൽ; ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം “എക്കാലത്തെയും മികച്ച നിലയിലാകുമെന്ന്” ട്രംപ് ബീജിങ്: ആഗോള രാഷ്ട്രീയ സാഹചര്യം ഉറ്റുനോക്കിയ യു.എസ്-ചൈന ചർച്ചക്കുശേഷം പ്രതികരണവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി ബീജിങ്ങിലെ ഗ്രേറ്റ് ഹാൾ ഓഫ് ദ പീപ്പിളിൽ വ്യാഴാഴ്ച നടന്ന കൂടിക്കാഴ്ചയിൽ, ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം “എക്കാലത്തെയും മികച്ച നിലയിലാകുമെന്ന്” ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു. വ്യാപാര തർക്കങ്ങൾ, ഇറാൻ യുദ്ധം, തായ്വാന് നൽകുന്ന ആയുധങ്ങൾ തുടങ്ങിയ സങ്കീർണമായ വിഷയങ്ങളാണ് രണ്ട് ദിവസത്തെ ഉച്ചകോടിയിൽ പ്രധാനമായും ചർച്ചയാകുന്നത്. രണ്ടാം തവണ പ്രസിഡന്റായ ശേഷം ആദ്യമായി ചൈനയിലെത്തിയ -
ഓപ്പറേഷൻ സ്ലെഡ്ജ് ഹാമർ; യു.എസ്-ഇറാൻ യുദ്ധത്തിൽ സൈനിക നീക്കത്തിന്റെ പേര് മാറ്റാൻ നീക്കവുമായി യു.എസ് വാഷിങ്ടൺ: യു.എസും ഇറാനും തമ്മിലുള്ള വെടിനിർത്തൽ ലംഘിക്കപ്പെട്ട് യുദ്ധം പുനരാരംഭിച്ചാൽ, ഇറാനിൽ നടന്നുകൊണ്ടിരിക്കുന്ന സൈനിക നീക്കത്തിന്റെ പേര് ‘ഓപ്പറേഷൻ എപ്പിക് ഫ്യൂറി’ എന്നതിൽ നിന്ന് ‘ഓപ്പറേഷൻ സ്ലെഡ്ജ് ഹാമർ’ എന്ന് മാറ്റാൻ യു.എസ് ആലോചിക്കുന്നതായി വാർത്താ മാധ്യമമായ എൻ.ബി.സി റിപ്പോർട്ട്. ഇറാനെതിരായ സൈനിക നടപടിക്ക് കോൺഗ്രസിന്റെ അനുമതി തേടുന്നതിനായി 60 ദിവസത്തെ അധിക സമയം കൂടി നേടിയെടുക്കാനുള്ള ഡോണൾഡ് ട്രംപിന്റെ നീക്കത്തിന്റെ ഭാഗമായാണ് ഇതിനെ വിലയിരുത്തുന്നത്. നിലവിലെ യു.എസ് നിയമപ്രകാരം, സൈനിക നടപടി തുടങ്ങി 48 മണിക്കൂറിനുള്ളിൽ
latest updates
- സൈനേജ് നിയമങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ദുബായ് സിവിലിറ്റി കമ്മിറ്റി; കടയ്ക്ക് മുന്നിലെ ബോര്‍ഡുകളില്‍ ഒരു ട്രേഡ് നെയിം മാത്രമേ പാടുള്ളൂ സൈനേജ് നിയമങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ദുബായ് സിവിലിറ്റി കമ്മിറ്റി. കടയ്ക്ക് മുന്നിലെ ബോര്‍ഡുകളില്‍ ഒരു ട്രേഡ് നെയിം മാത്രമേ പാടുള്ളൂവെന്നും നിര്‍ദേശമുണ്ട്. വ്യാപക നിയമലംഘനം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ് ദുബായ് സിവിലിറ്റി കമ്മിറ്റിയും ദുബായ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇക്കണോമി ആന്‍ഡ് ടൂറിസവും ചേര്‍ന്നാണ് പുതിയ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. വിവിധ ബിസിനസ്, ഷോപ്പ് ഉടമകെള് സൈനേജ് നിയമം പാലിക്കണമെന്ന് മുന്നറിയിപ്പിലുണ്ട്. രണ്ട് വര്‍ഷം മുന്‍പാണ് ദുബായില്‍ സൈനേജ് നിയമങ്ങള്‍ പുതുക്കി പ്രാബല്യത്തില്വരുത്തിയത്. ആഗോള മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ദുബായ് ആര്‍ടിഎയും മുനിസ്സിപ്പാലിറ്റിയും
- കെ സിയും ചെന്നിത്തലയും എന്റെ നേതാക്കള്‍, നല്ല ടീമുണ്ടാക്കി അര്‍പ്പണ ബോധത്തോടെ പ്രവര്‍ത്തിക്കും, ഇത് ദൈവനിയോഗം: വി ഡി സതീശന് മുഖ്യമന്ത്രിയായി തന്നെ തിരഞ്ഞെടുത്ത പാര്‍ട്ടിക്കും ജനങ്ങള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഘടകക്ഷികള്‍ക്കും നന്ദി പറഞ്ഞ് വി ഡി സതീശന്. തന്നില്‍ പാര്‍ട്ടി ഏല്‍പ്പിച്ചത് ഒരു വലിയ ഉത്തരവാദിത്തമാണെന്നും ഇത് ദൈവീകമായ നിയോഗമെന്നും വി ഡി സതീശന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കെ സി വേണുഗോപാല്‍, രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് തുടങ്ങിയവരുടെ പേരെടുത്ത് പറഞ്ഞ് അദ്ദേഹം നന്ദി പറഞ്ഞു. കേരളത്തെ രക്ഷിക്കാന്‍ ഒരു നല്ല ടീം ബില്‍ഡ് ചെയ്യുമെന്നും എല്ലാ നേതാക്കളേയും വിശ്വാസത്തിലെടുത്ത് മുന്നോട്ടുപോകുമെന്നും വി ഡി
- വെള്ളിത്താലത്തില്‍ വച്ച് ആരും അംഗീകാരങ്ങള്‍ നീട്ടിയിട്ടില്ല, എല്ലാം വിഡിഎസ് പൊരുതിയും പ്രവര്‍ത്തിച്ചും നേടിയത്; കടലിളകി വന്നാലും നിലപാട് കടുകിട മാറ്റാത്ത ജനനായകന് കടലിളകി വന്നാലും നിലപാടില്‍ നിന്ന് കടുകിടപോലും പിന്നോട്ടില്ലാത്ത ഉറച്ച ശൈലിയാണ് വി.ഡി.സതീശനെ കേരളത്തിന്റെ ഭരണസാരഥ്യത്തിലേക്ക് എത്തിച്ചത്. തേച്ചുമിനുക്കിയ ചിന്തയും അതില്‍ പിറവി കൊളളുന്ന പുതിയ ആശയങ്ങളുമാണ് വി.ഡി.സതീശനെ സമകാലിക രാഷ്ട്രീയ നേതാക്കളില്‍ നിന്ന് വേറിട്ടുനിര്‍ത്തുന്നത്. ആദ്യം തോല്‍പ്പിച്ച പറവൂരുകാര് പിന്നീടിങ്ങോട്ടുളള കാല് നൂറ്റാണ്ടുകാലം ചേര്‍ത്ത് പിടിച്ചതാണ് വി.ഡി സതീശന് കൈവരിച്ച ജനകീയതയുടെ അടയാളം തിരസ്കാരത്തിന്റെയും മാറ്റിനിര്ത്തലിന്റെയും കാലങ്ങള്‍ കടന്ന് 2001ല്‍ പറവൂരില്‍ നിന്ന് നിയമസഭാംഗമായ ഒരാള്‍. സഭാതലത്തിലെ ഇടപെടലുകളിലൂടെ അയാള്‍ തന്നിലെ പ്രതിഭയെ പ്രകാശിപ്പിച്ചു. ഒപ്പം എത്രമേല്‍
- വി ഡി സതീശന് അഭിനന്ദനങൾ ; മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ പൂർണ സംതൃപ്തൻ, കെ സി വേണുഗോപാൽ കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന് അഭിനന്ദനങൾ നേർന്ന് കെ സി വേണുഗോപാൽ എം പി. വി ഡി സതീശൻ എല്ലാ പിന്തുണയും നൽകും മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ പൂർണ സംതൃപ്തനാണെന്നും കെ സി വേണുഗോപാൽ മാധ്യമങ്ങളോട് പ്രതികരിച്ചു. കേരളത്തിലെ ജനങ്ങൾ വളരെ പ്രതീക്ഷയോടെയാണ് വൻ ഭൂരിപക്ഷം നൽകി കോൺഗ്രസിനെ അധികാരത്തിൽ എത്തിച്ചത്.ജനങ്ങളുടെ പ്രതീക്ഷയ്ക്കനുസരിച്ച് യുഡിഎഫ് സർക്കാർ കേരളത്തിൽ ഉണ്ടാകും. സർക്കാരിനെ നയിക്കുന്ന മുഖ്യമത്രിയ്ക്ക് എല്ലാ വിധ പിന്തുണയും വാഗ്താനം ചെയ്യുന്നു. ഹൈക്കമാൻഡിന്റെ തീരുമാനം നടപ്പിലാക്കേണ്ട ഉത്തരവാദിത്വത്തിനൊപ്പമാണ്
- പടനയിച്ചവന്‍ നാടിനെ നയിക്കും! വിസ്മയമായി വിഡി, കേരളത്തിന്റെ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച് ഹൈക്കമാന്‍ഡ്, വഴങ്ങി കെസി പതിനൊന്നാം ദിവസം തീരുമാനമായി. പട നയിച്ചവന്‍ തന്നെ നാടിനെ നയിക്കും. കേരളത്തിന്റെ 13 ാമത് മുഖ്യമന്ത്രിയായി വി.ഡി. സതീശനെ ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചു. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായി രാഹുല്‍ ഗാന്ധി നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രി ആരെന്ന് അന്തിമ തീരുമാനമായത്. ഇതോടെ പ്രകടനങ്ങളും ഫ്ളക്സുകളും വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന ഉദ്വേഗജനകമായ കാത്തിരിപ്പിന് വിരാമമായി. എഐസിസി നിരീക്ഷകരായ മുകുള്‍ വാസ്നിക്, അജയ് മാക്കന്, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി എന്നിവരാണ് പ്രഖ്യാപനം നടത്തിയത്. കെ.സി
- കേരള മുഖ്യമന്ത്രിയായി വി ഡി സതീശൻ; പ്രഖ്യാപനം നടത്തിയത് എ ഐ സി സി ആസ്ഥാനത്ത് ന്യൂഡൽഹി: കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി വി ഡി സതീശൻ.മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് ഉച്ചക്ക് 12 മണിക്ക് ഡൽഹിയിൽ എ ഐ സി സി ആസ്ഥാനത്താണ് നടന്നത്. ദീപദാസ് മുൻഷിയും നിരീക്ഷകരുമാണ് വാർത്ത സമ്മേളനത്തിൽ പങ്കെടുത്തത്. കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവരിൽ ആരെ കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആക്കണമെന്ന കാര്യത്തിൽ കാത്തിരിപ്പ് 11ദിവസത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് തീരുമാനം
- ലണ്ടനിൽ യുഡിഎഫ് നേടിയ വൻ വിജയം ഗംഭീരമായി ആഘോഷിച്ചു; ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി ലണ്ടൻ : യുഡിഎഫ് കേരളത്തിൽ നേടിയ വൻ വിജയത്തിൽ ഗംഭീരമായി വിജയാഘോഷം നടത്തി. ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ആഘോഷം മെയ് 10 ന് വൈകുന്നേരം 6 ന് ബാർക്കിങ് റോഡിൽ ശ്രീ നാരായണ ഗുരു മിഷൻ ഹാളിൽ ആയിരുന്നു വിജയാഘോഷം നടന്നത്. യുഡിഎഫ് ഘടക കക്ഷികളുടെ പ്രതിനിധികൾ അടക്കം നൂറിൽ കൂടുതൽ ആളുകൾ പങ്കെടുത്ത യോഗത്തിൽ ഐഒസി യുകെ കേരളം ഘടകം പ്രസിഡണ്ട് സുജു ദാനിയേൽ അധ്യക്ഷത വഹിച്ചു. ശ്രീ വക്കം ജി സുരേഷ്കുമാർ പ്രാർത്ഥനാ ഗാനം
- ലൂട്ടൻ സെന്റ് ജോർജ് മിഷനിൽ തിരുനാൾ ആഘോഷിച്ചു; അഭിവന്ദ്യ കുര്യാക്കോസ് മാർ ഒസ്താത്തിയോസ് തിരുമേനിക്ക് ഹൃദ്യമായ സ്വീകരണം. അരുൺ വർഗ്ഗീസ് യുകെ: ലൂട്ടൻ സെന്റ് ജോർജ് മലങ്കര സുറിയാനി കത്തോലിക്കാ മിഷനിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മതിരുനാൾ ഭക്തിനിർഭരമായി ആഘോഷിച്ചു. ആഘോഷങ്ങളോടനുബന്ധിച്ച് യൂറോപ്പ്–യുകെ റീജിയന്റെ അപ്പസ്തോലിക് വിസിറ്റേറ്റർ അഭിവന്ദ്യ ഡോ.കുര്യാക്കോസ് മാർ ഒസ്താത്തിയോസ് തിരുമേനിക്ക് മിഷന്റെ നേതൃത്വത്തിൽ ഊഷ്മളമായ സ്വീകരണം നൽകി. മെയ് 9 ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ മിഷനിലെത്തിയ അഭിവന്ദ്യ പിതാവിനെ ഹോളി ഗോസ്സ് കത്തോലിക്കാ ഇടവക വികാരി മോൺസിഞ്ഞോർ കെവിൻ മക്ഗിന്നെൽ, മിഷൻ വികാരി ഫാ.ചെറിയാൻ കോട്ടയിൽ, മിഷൻ
- മുഖ്യമന്ത്രി ആര്? പ്രഖ്യാപനം നാളെ! ആകാംക്ഷ ബാക്കിയാക്കി കോണ്‍ഗ്രസ് കേരളത്തിന്റെ മുഖ്യമന്ത്രിക്കായുള്ള കാത്തിരിപ്പ് ഒരു രാത്രി കൂടി. മുഖ്യമന്ത്രിയെ നാളെ പ്രഖ്യാപിക്കുമെന്ന് എഐസിസി മാധ്യമവിഭാഗം ജനറല്‍ സെക്രട്ടറി ജയറാം രമേശ് അറിയിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായി രാഹുല്‍ ഗാന്ധി ചര്‍ച്ച നടത്തി മടങ്ങിയതിനു ശേഷമാണ് എഐസിസി മാധ്യമവിഭാഗം ജനറൽ സെക്രട്ടറി ജയറാം രമേശ് എത്തിയത്. അദ്ദേഹം ഖര്‍ഗെയുമായി ചര്‍ച്ച നടത്തിയതിനു ശേഷം മാധ്യമങ്ങളെ വിവരം അറിയിക്കുകയായിരുന്നു. ചർച്ചകൾ പൂർത്തിയായെന്നും എല്ലാം തീരുമാനിച്ചെന്നും ജയറാം രമേശ് മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകുമെന്ന് സൂചനയുണ്ടായിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക്
- മുഖ്യമന്ത്രി കസേരയിലേക്ക് ആര്? സസ്പെൻസ് പൊട്ടിക്കാൻ ഹൈക്കമാൻഡ്, പ്രഖ്യാപനം ഉടൻ കേരളത്തിന്റെ മുഖ്യമന്ത്രി ആരെന്നതിൽ സസ്പെൻസ് അവസാനിക്കുന്നു. മുഖ്യമന്ത്രി ആരെന്ന് കോൺഗ്രസ് നേതൃത്വം ഉടൻ പ്രഖ്യാപിച്ചേക്കും. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും തമ്മിലുള്ള നിർണായക കൂടിക്കാഴ്ചയ്ക്ക് തൊട്ടുപിന്നാലെ പ്രഖ്യാപനമുണ്ടാകും. അതിനിടെ കെ സി വേണുഗോപാലിനെ മല്ലികാർജുൻ ഖർഗെ യോഗത്തിലേക്ക് വിളിപ്പിച്ചു. കെസിയെ അനുനയിപ്പിക്കാനുള്ള നീക്കമാണെന്നാണ് സൂചന. കെസി, ആർസി, വിഡി ക്യാമ്പുകൾ ഒരുപോലെ പ്രതീക്ഷയിലാണ് സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി കേരളത്തിലേക്ക് പുറപ്പെട്ടു. വൈകിട്ട് മൂന്നേകാലിനുള്ള വിമാനത്തിൽ അവർ ഡൽഹിയിൽനിന്ന്
- ഒറ്റ പേരിലേക്ക് എത്തി ഹൈക്കമാൻഡ്; കെ സി വേണുഗോപാലിനെ വിളിപ്പിച്ച് ഖർഗെ; അനുനയ നീക്കമെന്ന് സൂചന കേരള മുഖ്യമന്ത്രി പ്രഖ്യാപനം, ഖർഗയുടെ വസതിയിൽ നിർണ്ണായക കൂടിക്കാഴ്ച ആരംഭിച്ചു. രാഹുൽഗാന്ധി മല്ലികാർജുൻ ഖർഗെ യുടെ വസതിയിലേക്ക് എത്തി. എഐസിസി സംഘടനാ ചുമതലയുള്ള കെ സി വേണുഗോപാലിനെ വിളിപ്പിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുമായുള്ള യോഗത്തിലേക്കാണ് കെ സി വേണുഗോപാലിനെ ക്ഷണിച്ചിരിക്കുന്നത്. ഖര്‍ഗെയുടെ വസതിയിലേക്കാണ് വിളിപ്പിച്ചിരിക്കുന്നത്. അനുനയിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് വിളിപ്പിച്ചതെന്നാണ് സൂചന. അതേസമയം മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് ഉണ്ടാകുമെന്നാണ് കരുതുന്നത്. മുഖ്യമന്ത്രി പദവുമായി ബന്ധപ്പെട്ടുള്ള നിര്‍ണായക ചര്‍ച്ചയ്ക്കായി മല്ലികാര്‍ജുന്‍
Kerala

കെ സിയും ചെന്നിത്തലയും എന്റെ നേതാക്കള്‍, നല്ല ടീമുണ്ടാക്കി അര്‍പ്പണ ബോധത്തോടെ പ്രവര്‍ത്തിക്കും, ഇത് ദൈവനിയോഗം: വി ഡി സതീശന്
മുഖ്യമന്ത്രിയായി തന്നെ തിരഞ്ഞെടുത്ത പാര്‍ട്ടിക്കും ജനങ്ങള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഘടകക്ഷികള്‍ക്കും നന്ദി പറഞ്ഞ് വി ഡി സതീശന്. തന്നില്‍ പാര്‍ട്ടി ഏല്‍പ്പിച്ചത് ഒരു വലിയ ഉത്തരവാദിത്തമാണെന്നും ഇത് ദൈവീകമായ നിയോഗമെന്നും വി ഡി സതീശന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കെ സി വേണുഗോപാല്‍, രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് തുടങ്ങിയവരുടെ പേരെടുത്ത് പറഞ്ഞ് അദ്ദേഹം നന്ദി പറഞ്ഞു. കേരളത്തെ രക്ഷിക്കാന്‍ ഒരു നല്ല ടീം ബില്‍ഡ് ചെയ്യുമെന്നും എല്ലാ നേതാക്കളേയും വിശ്വാസത്തിലെടുത്ത് മുന്നോട്ടുപോകുമെന്നും വി ഡി
വെള്ളിത്താലത്തില്‍ വച്ച് ആരും അംഗീകാരങ്ങള്‍ നീട്ടിയിട്ടില്ല, എല്ലാം വിഡിഎസ് പൊരുതിയും പ്രവര്‍ത്തിച്ചും നേടിയത്; കടലിളകി വന്നാലും നിലപാട് കടുകിട മാറ്റാത്ത ജനനായകന്
കടലിളകി വന്നാലും നിലപാടില്‍ നിന്ന് കടുകിടപോലും പിന്നോട്ടില്ലാത്ത ഉറച്ച ശൈലിയാണ് വി.ഡി.സതീശനെ കേരളത്തിന്റെ ഭരണസാരഥ്യത്തിലേക്ക് എത്തിച്ചത്. തേച്ചുമിനുക്കിയ ചിന്തയും അതില്‍ പിറവി കൊളളുന്ന പുതിയ ആശയങ്ങളുമാണ് വി.ഡി.സതീശനെ സമകാലിക രാഷ്ട്രീയ നേതാക്കളില്‍ നിന്ന് വേറിട്ടുനിര്‍ത്തുന്നത്. ആദ്യം തോല്‍പ്പിച്ച പറവൂരുകാര് പിന്നീടിങ്ങോട്ടുളള കാല് നൂറ്റാണ്ടുകാലം ചേര്‍ത്ത് പിടിച്ചതാണ് വി.ഡി സതീശന് കൈവരിച്ച ജനകീയതയുടെ അടയാളം തിരസ്കാരത്തിന്റെയും മാറ്റിനിര്ത്തലിന്റെയും കാലങ്ങള്‍ കടന്ന് 2001ല്‍ പറവൂരില്‍ നിന്ന് നിയമസഭാംഗമായ ഒരാള്‍. സഭാതലത്തിലെ ഇടപെടലുകളിലൂടെ അയാള്‍ തന്നിലെ പ്രതിഭയെ പ്രകാശിപ്പിച്ചു. ഒപ്പം എത്രമേല്‍
വി ഡി സതീശന് അഭിനന്ദനങൾ ; മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ പൂർണ സംതൃപ്തൻ, കെ സി വേണുഗോപാൽ
കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന് അഭിനന്ദനങൾ നേർന്ന് കെ സി വേണുഗോപാൽ എം പി. വി ഡി സതീശൻ എല്ലാ പിന്തുണയും നൽകും മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ പൂർണ സംതൃപ്തനാണെന്നും കെ സി വേണുഗോപാൽ മാധ്യമങ്ങളോട് പ്രതികരിച്ചു. കേരളത്തിലെ ജനങ്ങൾ വളരെ പ്രതീക്ഷയോടെയാണ് വൻ ഭൂരിപക്ഷം നൽകി കോൺഗ്രസിനെ അധികാരത്തിൽ എത്തിച്ചത്.ജനങ്ങളുടെ പ്രതീക്ഷയ്ക്കനുസരിച്ച് യുഡിഎഫ് സർക്കാർ കേരളത്തിൽ ഉണ്ടാകും. സർക്കാരിനെ നയിക്കുന്ന മുഖ്യമത്രിയ്ക്ക് എല്ലാ വിധ പിന്തുണയും വാഗ്താനം ചെയ്യുന്നു. ഹൈക്കമാൻഡിന്റെ തീരുമാനം നടപ്പിലാക്കേണ്ട ഉത്തരവാദിത്വത്തിനൊപ്പമാണ്India

അന്താരാഷ്ട്ര വിമാന സർവീസുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യ; യുകെ സർവീസുകളിൽ മാറ്റമില്ല, നിർത്തലാക്കിയ സർവീസുകൾ ഇവയാണ്…
ന്യൂഡൽഹി: വിദേശ യാത്രക്കാർക്കും പ്രവാസികൾക്കും തിരിച്ചടിയായി എയർ ഇന്ത്യയുടെ പുതിയ തീരുമാനം. വ്യോമപാതയിലെ നിയന്ത്രണങ്ങളും വിമാന ഇന്ധനവില വർധനവും ചൂണ്ടിക്കാട്ടി തങ്ങളുടെ അന്താരാഷ്ട്ര സർവീസുകൾ വെട്ടികുറക്കുന്നതായി എയർ ഇന്ത്യ അറിയിച്ചു. ജൂൺ മാസം മുതൽ ആഗസ്റ്റ് മാസം വരെയാണ് ഈ ക്രമീകരണങ്ങൾ നിലവിലുണ്ടാകുക. ഒരു എയർലൈനിൻറെ പ്രവർത്തനച്ചെലവിൻറെ 40 ശതമാനം വരെ ഇന്ധനമാണ്. ഇന്ധന വിലയിലെ വർധന ദീർഘദൂര വിമാനക്കമ്പനികളുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നു. പ്രവർത്തനച്ചെലവ് പോലും ലഭിക്കാത്ത സാഹചര്യത്തിലാണ് ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയർലൈൻ കമ്പനി സർവീസുകളിൽ
നീറ്റ് പരീക്ഷ ക്രമക്കേട് ; ഗൂഢാലോചന നടന്നത് നാസിക്കിൽ, പ്രതിഷേധം കണക്കിലെടുത്ത് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പരിസരത്ത് നിരോധനാജ്ഞ
ഡൽഹിയിൽ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു.നീറ്റ് പരീക്ഷ റദ്ദാക്കിയ നടപടിക്കെതിരെ പ്രതിഷേധ സാധ്യത കണക്കിലെടുത്താണ് നടപടി. പരീക്ഷ റദ്ദാക്കിയതുമായി ബന്ധപ്പെട്ട് പ്രതിപക്ഷപാർട്ടികളും വിദ്യാർഥി സംഘടനകളും വലിയ പ്രതിഷേധത്തിന് തയ്യാറെടുക്കുകയാണ്. നീറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് നടന്നത് വമ്പൻ തട്ടിപ്പാണ് എന്നാണ് കണ്ടെത്തൽ. നാസിക്കിലാണ് ഗൂഢാലോചനയുടെ തുടക്കം. ഹരിയാന, ആന്ധ്രാപ്രദേശ്, തെലങ്കാന,രാജസ്ഥാൻ,ഡൽഹി ,ജമ്മു കശ്മീർ എന്നി സംസ്ഥാനങ്ങളിലേക്ക് ചോദ്യപേപ്പർ എത്തി. സംഭവത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയവും വിവരങ്ങൾ ശേഖരിച്ചു. മെയ് 3-ന് നടന്ന നീറ്റ് യുജി മെഡിക്കൽ പ്രവേശന
വിവാഹത്തിനും സ്വർണം വാങ്ങാന്‍ പാടില്ലേ? സ്വർണത്തില്‍ പ്രധാനമന്ത്രി വരെ ആശങ്കപ്പെടുന്നത് എന്തുകൊണ്ട്?
ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം സ്വര്‍ണം ആഭരണവും നിക്ഷേപവും മാത്രമല്ല, സാംസ്കാരികമായും അതിന് പ്രത്യേക പ്രാധാന്യമുണ്ട്. ഏപ്രില്‍, മേയ് മാസങ്ങളിലാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ വിവാഹങ്ങള്‍ നടക്കുന്നത്. സ്വര്‍ണത്തിന് ഇക്കാലയളവില്‍ ഡിമാന്‍ഡ് കൂടാറുമുണ്ട്. അതിനിടെയാണ് ഒരു വര്‍ഷത്തേക്ക് സ്വര്‍ണം വാങ്ങരുതെന്ന നിര്‍ദേശം പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ടുവെച്ചത്. ആദ്യമായാണ് സര്‍ക്കാര്‍ തലത്തില്‍ ഇങ്ങനെയൊരു നിര്‍ദേശം വരുന്നതെന്നത് ശ്രദ്ധേയമാണ്. എന്തുകൊണ്ടാണ് പ്രധാനമന്ത്രി സ്വര്‍ണം വാങ്ങുന്നതിനെ നിരുത്സാഹപ്പെടുത്തുന്നതെന്ന് പരിശോധിക്കാം. ലോകത്തിലെ രണ്ടാമത്തെ വലിയ സ്വര്‍ണ ഇറക്കുമതി രാജ്യമാണ് ഇന്ത്യ. സ്വര്‍ണം വാങ്ങുന്നത് ഇന്ത്യയുടെUK NEWS

യുക്മ നേഴ്സസ് ഫോറം എട്ടാമത് സമ്മേളനത്തിന് ആവേശകരമായ പരിസമാപ്തി; പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി യുക്മ സൗത്ത് വെസ്റ്റ് റീജിയൺ
സ്വന്തം ലേഖകൻ വൂൾവർഹാംപ്ടൺ: അന്തരാഷ്ട്ര നേഴ്സസ് ദിനാചരണത്തോടനുബന്ധിച്ച് യുക്മ നേഴ്സസ് ഫോറം സംഘടിപ്പിച്ച എട്ടാമത് യുഎൻഎഫ് സമ്മേളനത്തിന് ആവേശകരമായ പരിസമാപ്തി. എഴുന്നൂറിലധികം നേഴ്സുമാരെ സംഘടിപ്പിച്ച് നടത്തപ്പെട്ട സമ്മേളനം ചരിത്ര വിജയമായാണ് വിലയിരുത്തപ്പെടുന്നത്. വിവിധ റീജിയണൽ ഭാരവാഹികളുടെ നേതൃത്വത്തിൽ ചിട്ടയായ പ്രവർത്തനങ്ങളിലൂടെയാണ് നേഴ്സുമാരെ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിച്ചത്. നൂറോളം നേഴുമാരെ സംഘടിപ്പിച്ച് കോച്ചുകളിലും മറ്റു വാഹനങ്ങളിലുമായി സമ്മേളനവേദിയിൽ എത്തിക്കാൻ സൗത്ത് വെസ്റ്റ് റീജിയണൽ ഭാരവാഹികൾ പ്രത്യേക താത്പര്യമാണെടുത്തത്. എക്സിറ്റർ, ഡെവൺ, യോവിൽ, സാലിസ്ബറി, സ്വിൻഡൻ, ഗ്ലോസ്റ്റെർഷെയർ, ഓക്സ്ഫോർഡ്,
ഇന്ന് നിർണ്ണായകം; പ്രധാനമന്ത്രി കെയർ സ്റ്റാർമാർക്കെതിരെ ആരോഗ്യമന്ത്രി
ലണ്ടൻ: ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ ഇന്ന് നിർണ്ണായകദിനമാകും. ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് തന്നെ വെല്ലുവിളിക്കാൻ പദ്ധതിയിടുന്നുണ്ടെന്ന അഭ്യൂഹങ്ങൾക്കിടെ, ലേബർ പാർട്ടി നേതൃത്വ മത്സരം കൂടുതൽ കുഴപ്പങ്ങൾക്ക് കാരണമാകുമെന്ന് പ്രധാനമന്ത്രി സർ കെയർ സ്റ്റാർമർ തന്റെ മന്ത്രിമാർക്കും എംപിമാർക്കും മുന്നറിയിപ്പ് നൽകി. തൊഴിലാളികളെ പരാജയപ്പെടുത്തിയ നിലവിലെ സ്ഥിതി അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഇന്നലെ പാർലമെന്റിൽ അവതരിപ്പിച്ച പുതിയ നിയമങ്ങളുടെ ഒരു പാക്കേജിന് പിന്നിൽ തന്റെ കലഹിക്കുന്ന എംപിമാരെ അണിനിരത്താൻ പ്രധാനമന്ത്രി ശ്രമിച്ചു.മന്ത്രിമാരെയും എംപിമാരെയും കാണുന്നതിന് മുമ്പ് കോമൺസിൽ സംസാരിച്ച അദ്ദേഹം
അന്താരാഷ്ട്ര വിമാന സർവീസുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യ; യുകെ സർവീസുകളിൽ മാറ്റമില്ല, നിർത്തലാക്കിയ സർവീസുകൾ ഇവയാണ്…
ന്യൂഡൽഹി: വിദേശ യാത്രക്കാർക്കും പ്രവാസികൾക്കും തിരിച്ചടിയായി എയർ ഇന്ത്യയുടെ പുതിയ തീരുമാനം. വ്യോമപാതയിലെ നിയന്ത്രണങ്ങളും വിമാന ഇന്ധനവില വർധനവും ചൂണ്ടിക്കാട്ടി തങ്ങളുടെ അന്താരാഷ്ട്ര സർവീസുകൾ വെട്ടികുറക്കുന്നതായി എയർ ഇന്ത്യ അറിയിച്ചു. ജൂൺ മാസം മുതൽ ആഗസ്റ്റ് മാസം വരെയാണ് ഈ ക്രമീകരണങ്ങൾ നിലവിലുണ്ടാകുക. ഒരു എയർലൈനിൻറെ പ്രവർത്തനച്ചെലവിൻറെ 40 ശതമാനം വരെ ഇന്ധനമാണ്. ഇന്ധന വിലയിലെ വർധന ദീർഘദൂര വിമാനക്കമ്പനികളുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നു. പ്രവർത്തനച്ചെലവ് പോലും ലഭിക്കാത്ത സാഹചര്യത്തിലാണ് ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയർലൈൻ കമ്പനി സർവീസുകളിൽWorld

സൈനേജ് നിയമങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ദുബായ് സിവിലിറ്റി കമ്മിറ്റി; കടയ്ക്ക് മുന്നിലെ ബോര്‍ഡുകളില്‍ ഒരു ട്രേഡ് നെയിം മാത്രമേ പാടുള്ളൂ
സൈനേജ് നിയമങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ദുബായ് സിവിലിറ്റി കമ്മിറ്റി. കടയ്ക്ക് മുന്നിലെ ബോര്‍ഡുകളില്‍ ഒരു ട്രേഡ് നെയിം മാത്രമേ പാടുള്ളൂവെന്നും നിര്‍ദേശമുണ്ട്. വ്യാപക നിയമലംഘനം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ് ദുബായ് സിവിലിറ്റി കമ്മിറ്റിയും ദുബായ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇക്കണോമി ആന്‍ഡ് ടൂറിസവും ചേര്‍ന്നാണ് പുതിയ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. വിവിധ ബിസിനസ്, ഷോപ്പ് ഉടമകെള് സൈനേജ് നിയമം പാലിക്കണമെന്ന് മുന്നറിയിപ്പിലുണ്ട്. രണ്ട് വര്‍ഷം മുന്‍പാണ് ദുബായില്‍ സൈനേജ് നിയമങ്ങള്‍ പുതുക്കി പ്രാബല്യത്തില്വരുത്തിയത്. ആഗോള മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ദുബായ് ആര്‍ടിഎയും മുനിസ്സിപ്പാലിറ്റിയും
ട്രംപ് ചൈനയിൽ; ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം “എക്കാലത്തെയും മികച്ച നിലയിലാകുമെന്ന്” ട്രംപ്
ബീജിങ്: ആഗോള രാഷ്ട്രീയ സാഹചര്യം ഉറ്റുനോക്കിയ യു.എസ്-ചൈന ചർച്ചക്കുശേഷം പ്രതികരണവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി ബീജിങ്ങിലെ ഗ്രേറ്റ് ഹാൾ ഓഫ് ദ പീപ്പിളിൽ വ്യാഴാഴ്ച നടന്ന കൂടിക്കാഴ്ചയിൽ, ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം “എക്കാലത്തെയും മികച്ച നിലയിലാകുമെന്ന്” ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു. വ്യാപാര തർക്കങ്ങൾ, ഇറാൻ യുദ്ധം, തായ്വാന് നൽകുന്ന ആയുധങ്ങൾ തുടങ്ങിയ സങ്കീർണമായ വിഷയങ്ങളാണ് രണ്ട് ദിവസത്തെ ഉച്ചകോടിയിൽ പ്രധാനമായും ചർച്ചയാകുന്നത്. രണ്ടാം തവണ പ്രസിഡന്റായ ശേഷം ആദ്യമായി ചൈനയിലെത്തിയ
ഓപ്പറേഷൻ സ്ലെഡ്ജ് ഹാമർ; യു.എസ്-ഇറാൻ യുദ്ധത്തിൽ സൈനിക നീക്കത്തിന്റെ പേര് മാറ്റാൻ നീക്കവുമായി യു.എസ്
വാഷിങ്ടൺ: യു.എസും ഇറാനും തമ്മിലുള്ള വെടിനിർത്തൽ ലംഘിക്കപ്പെട്ട് യുദ്ധം പുനരാരംഭിച്ചാൽ, ഇറാനിൽ നടന്നുകൊണ്ടിരിക്കുന്ന സൈനിക നീക്കത്തിന്റെ പേര് ‘ഓപ്പറേഷൻ എപ്പിക് ഫ്യൂറി’ എന്നതിൽ നിന്ന് ‘ഓപ്പറേഷൻ സ്ലെഡ്ജ് ഹാമർ’ എന്ന് മാറ്റാൻ യു.എസ് ആലോചിക്കുന്നതായി വാർത്താ മാധ്യമമായ എൻ.ബി.സി റിപ്പോർട്ട്. ഇറാനെതിരായ സൈനിക നടപടിക്ക് കോൺഗ്രസിന്റെ അനുമതി തേടുന്നതിനായി 60 ദിവസത്തെ അധിക സമയം കൂടി നേടിയെടുക്കാനുള്ള ഡോണൾഡ് ട്രംപിന്റെ നീക്കത്തിന്റെ ഭാഗമായാണ് ഇതിനെ വിലയിരുത്തുന്നത്. നിലവിലെ യു.എസ് നിയമപ്രകാരം, സൈനിക നടപടി തുടങ്ങി 48 മണിക്കൂറിനുള്ളിൽAssociations

ലണ്ടനിൽ യുഡിഎഫ് നേടിയ വൻ വിജയം ഗംഭീരമായി ആഘോഷിച്ചു; ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
ലണ്ടൻ : യുഡിഎഫ് കേരളത്തിൽ നേടിയ വൻ വിജയത്തിൽ ഗംഭീരമായി വിജയാഘോഷം നടത്തി. ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ആഘോഷം മെയ് 10 ന് വൈകുന്നേരം 6 ന് ബാർക്കിങ് റോഡിൽ ശ്രീ നാരായണ ഗുരു മിഷൻ ഹാളിൽ ആയിരുന്നു വിജയാഘോഷം നടന്നത്. യുഡിഎഫ് ഘടക കക്ഷികളുടെ പ്രതിനിധികൾ അടക്കം നൂറിൽ കൂടുതൽ ആളുകൾ പങ്കെടുത്ത യോഗത്തിൽ ഐഒസി യുകെ കേരളം ഘടകം പ്രസിഡണ്ട് സുജു ദാനിയേൽ അധ്യക്ഷത വഹിച്ചു. ശ്രീ വക്കം ജി സുരേഷ്കുമാർ പ്രാർത്ഥനാ ഗാനം
കീത്ലി മലയാളി അസോസിയേഷന് നവനേതൃത്വം; ഡോ. അഞ്ജു ഡാനിയേൽ നയിക്കും….. അലക്സ് എബ്രഹാം സെക്രട്ടറി….. ജോർജ് പതിയിൽ ട്രഷറർ
ബാബു സെബാസ്റ്റ്യൻ കീത്ലി: കീത്ലി മലയാളി അസോസിയേഷൻ (കെ.എം.എ) സംഘടിപ്പിച്ച ഈസ്റ്റർ–വിഷു–ഈദ് ആഘോഷങ്ങൾ മലയാളി സമൂഹത്തിന്റെ സാംസ്കാരിക ഐക്യത്തിന്റെയും ആഘോഷചൈതന്യത്തിന്റെയും മനോഹരമായ സംഗമമായി മാറി. ഏപ്രിൽ 11-ന് കീത്ലിയിലെ വിക്ടോറിയ ഹാളിൽ നടന്ന ആഘോഷവിരുന്നിൽ കലയും പാരമ്പര്യവും ഒരുമിച്ചൊഴുകി. കെ.എം.എ പ്രസിഡന്റ് ഷിബു മാത്യുവിന്റെ സ്വാഗത പ്രസംഗത്തോടെയാണ് പരിപാടികൾക്ക് തുടക്കമായത്. സെക്രട്ടറി ടോം ജോസഫ് കഴിഞ്ഞ വർഷം നടന്ന വിവിധ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ ജോർജ് പതിയിൽ സംഘടനയുടെ സാമ്പത്തിക നിലയെക്കുറിച്ചുള്ള റിപ്പോർട്ടും
ഹാർമണി ഫെസ്റ്റ് 2026: ഐക്യവും സംസ്കാരവും കൈകോർത്ത മഹാഘോഷം; ശ്രീ ജേക്കബ് കുയിലാടൻ ഉദ്ഘാടനം നിർവഹിച്ചു
ലിജോ വർഗ്ഗീസ് ലീഡ്സ്: ലീഡ്സ് മലയാളി അസോസിയേഷൻ (LEMA) സംഘടിപ്പിച്ച “ഹാർമണി ഫെസ്റ്റ് 2026” ഉത്സാഹഭരിതമായ അന്തരീക്ഷത്തിൽ ഏപ്രിൽ 25, 2026-ന് ആംഗ്ലേഴ്സ് ക്ലബ്ബിൽ വച്ച് ഭംഗിയായി അരങ്ങേറി. പുതിയ ഭരണസമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ആദ്യത്തെ പ്രധാന പരിപാടിയായിരുന്ന ഈ ഫെസ്റ്റ്, ഈസ്റ്റർ, വിഷു, ഈദ് ആഘോഷങ്ങളെ ഒരുമിച്ച് ഉൾക്കൊണ്ട ഐക്യത്തിന്റെ വേദിയായി മാറി. പരിപാടിയുടെ ഉദ്ഘാടനം അസോസിയേഷൻ പ്രസിഡന്റായ ശ്രീ ജേക്കബ് കുയിലാടൻ നിർവഹിച്ചു. തന്റെ അധ്യക്ഷ പ്രസംഗത്തിൽ സമൂഹത്തിലെ കൂട്ടായ്മയും ഐക്യവും കൂടുതൽ ശക്തിപ്പെടുത്തേണ്ടതിന്റെSpiritual

ലൂട്ടൻ സെന്റ് ജോർജ് മിഷനിൽ തിരുനാൾ ആഘോഷിച്ചു; അഭിവന്ദ്യ കുര്യാക്കോസ് മാർ ഒസ്താത്തിയോസ് തിരുമേനിക്ക് ഹൃദ്യമായ സ്വീകരണം.
അരുൺ വർഗ്ഗീസ് യുകെ: ലൂട്ടൻ സെന്റ് ജോർജ് മലങ്കര സുറിയാനി കത്തോലിക്കാ മിഷനിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മതിരുനാൾ ഭക്തിനിർഭരമായി ആഘോഷിച്ചു. ആഘോഷങ്ങളോടനുബന്ധിച്ച് യൂറോപ്പ്–യുകെ റീജിയന്റെ അപ്പസ്തോലിക് വിസിറ്റേറ്റർ അഭിവന്ദ്യ ഡോ.കുര്യാക്കോസ് മാർ ഒസ്താത്തിയോസ് തിരുമേനിക്ക് മിഷന്റെ നേതൃത്വത്തിൽ ഊഷ്മളമായ സ്വീകരണം നൽകി. മെയ് 9 ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ മിഷനിലെത്തിയ അഭിവന്ദ്യ പിതാവിനെ ഹോളി ഗോസ്സ് കത്തോലിക്കാ ഇടവക വികാരി മോൺസിഞ്ഞോർ കെവിൻ മക്ഗിന്നെൽ, മിഷൻ വികാരി ഫാ.ചെറിയാൻ കോട്ടയിൽ, മിഷൻ
ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ കുടുംബങ്ങൾക്കായി ശിക്ഷണക്രമത്തെക്കുറിച്ചുള്ള ക്വിസ് മത്സരം (ഉർഹ 2026 ); ഒന്നാം സമ്മാനമായി മുവായിരം പൗണ്ടും, രണ്ടാം സമ്മാനമായി രണ്ടായിരം പൗണ്ടും, മൂന്നാം സമ്മാനമായി ആയിരം പൗണ്ടും; യുണിറ്റ് തല മത്സരങ്ങൾക്കുള്ള നൂറ് ചോദ്യങ്ങൾ പ്രസിദ്ധീകരിച്ചു
ഷൈമോൻ തോട്ടുങ്കൽ ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ രണ്ടാം പഞ്ചവത്സര അജപാലന പദ്ധതിയുടെ ഭാഗമായിമുൻ വർഷങ്ങളിൽ നടത്തിയ ആരാധനക്രമ, ദൈവശാസ്ത്ര, ആധ്യാത്മികത കുടുംബ ക്വിസ് മത്സരങ്ങളുടെ ആവേശകരമായ പരിസമാപ്തിക്കുശേഷം ഈ വർഷം ആചരിക്കുന്ന ശിക്ഷണക്രമ വർഷ കർമ്മ പദ്ധതികളുടെ ഭാഗമായി ഈ വർഷം കുടുംബങ്ങൾക്കായി നടക്കുന്ന ശിക്ഷണക്രമ വർഷ കുടുംബ ക്വിസ് മത്സരം (ഉർഹ 2026 )യുണിറ്റ് തല മത്സരങ്ങൾക്കായുള്ള നൂറ് ചോദ്യങ്ങൾ പ്രസിദ്ധീകരിച്ചു. രൂപതയുടെ വെബ്സൈറ്റിലും , സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിലും
യുവഹൃദയങ്ങളെ യേശുവിനായ് നേടാൻ യുകെയിൽ ഫാ.ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന ഗ്രാൻഡ് യൂത്ത് കോൺഫറൻസ് ജൂൺ 26മുതൽ 29 വരെ; രജിസ്ട്രേഷൻ തുടരുന്നു.
ബാബു ജോസഫ് പ്രശസ്ത വചന പ്രഘോഷകനും ധ്യാനഗുരുവും ബൈബിൾ പണ്ഡിതനുമായ ഫാ.ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന യുവജനങ്ങൾക്കായുള്ള താമസിച്ചുള്ള ധ്യാനം“ ഗ്രാൻഡ് യൂത്ത് കോൺഫറൻസ് ”യുകെയിൽ ജൂൺ 26മുതൽ 29 വരെ നടക്കുന്നു. യേശുനാമത്തിൽ വചനം മാംസമാകുന്ന അത്ഭുതഅടയാളങ്ങളിലൂടെ വിവിധ ലോക രാജ്യങ്ങളിലായി അനേകരെ ക്രിസ്തുവിശ്വാസത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി യുകെ യുടെ നേതൃത്വത്തിൽ നടക്കുന്ന ശുഷ്രൂഷകളിൽ ഡയറക്ടർ ഫാ. ഷൈജു നടുവത്താനിയും, അഭിഷേകാഗ്നി ടീമും പങ്കെടുക്കും.18 വയസ്സുമുതൽ പ്രായക്കാർക്കായുള്ള ഈ ധ്യാനത്തിലേക്ക് രെജിസ്ട്രേഷൻ തുടരുന്നു.WWW.AFCMUK.ORG/REGISTER എന്നuukma

ചരിത്ര വിജയമായി എട്ടാമത് യുക്മ നേഴ്സസ് ഫോറം ദേശീയ സമ്മേളനം; സമ്മേളനത്തിൽ പങ്കാളികളായത് എഴുന്നൂറോളം നേഴ്സുമാർ… ഇത് സംഘടനാ മികവിന്റെ കരുത്ത്….
സ്വന്തം ലേഖകൻ വൂൾവർഹാംപ്ടൺ: അന്താരാഷ്ട്ര നേഴ്സസ് ദിനത്തോടനുബന്ധിച്ച് യുക്മ നേഴ്സസ് ഫോറം ഇക്കഴിഞ്ഞ ശനിയാഴ്ച്ച മെയ് 9ന് സംഘടിപ്പിച്ച ദേശീയ സമ്മേളനം ചരിത്ര വിജയമായി. വൂൾവർഹാംപ്ടണിലെ യുകെകെസിഎ കമ്മ്യൂണിറ്റി സെന്ററിൽ സമ്മേളനത്തിൽ പങ്കെടുക്കാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി എഴുന്നൂറോളം നേഴ്സുമാരാണ് ഒഴുകിയെത്തിയത്. രാവിലെ എട്ടുമണിയോടെ തന്നെ രജിസ്ട്രേഷൻ നടപടികൾ രജിസ്ട്രേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ചിരുന്നു. തുടർന്ന് വിവിധ സെഷനുകളിലായി പ്രഗത്ഭർ നയിച്ച ക്ളാസ്സുകളും വിവിധ വിഷയങ്ങളിന്മേലുള്ള ചർച്ചകളും നടന്നിരുന്നു. യുകെയിലെ പ്രമുഖ സോളിസിറ്റർ പോൾ ജോൺ,
എട്ടാമത് യുക്മ നഴ്സസ് ഫോറം (UNF) അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷത്തിന് ആവേശകരമായ തുടക്കം; നിറഞ്ഞു കവിഞ്ഞ് യുകെകെസിഎ കമ്മ്യുണിറ്റി സെന്റർ
ബിർമിംഗ്ഹാം: എട്ടാമത് യുക്മ നഴ്സസ് ഫോറം (UNF) അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷത്തിനും സമ്മേളനത്തിനും വോൾവർഹാംപ്റ്റണിൽ തുടക്കമായി. രാവിലെ എട്ടുമണിയോടെ ആരംഭിച്ച രജിസ്ട്രേഷൻ നടപടികൾക്ക് ശേഷമാണ് ആദ്യ സെഷനുകൾക്ക് തുടക്കമായത്. ആദ്യ മണിക്കൂറുകളിൽ തന്നെ അഞ്ഞൂറിലധികം നേഴ്സുമാർ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി ഹാളിൽ പ്രവേശിച്ചത് യുഎൻഎഫ് ദേശീയ സമ്മേളനത്തിന് ഇതിനകം തന്നെ ലഭിച്ച വൻപിച്ച ജനപിന്തുണയാണ് വെളിവാക്കുന്നത്. വോൾവർഹാംപ്ടണിലെ യു കെ കെ സി എ ഹാളിൽ യുക്മ നഴ്സസ് ഫോറം സംഘടിപ്പിക്കുന്ന രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നായെത്തിയ
എട്ടാമത് യുക്മ നഴ്സസ് ഫോറം (UNF) അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷം ശനിയാഴ്ച വോൾവർഹാംപ്റ്റണിൽ….. ഒരുക്കങ്ങൾ പൂർത്തിയാക്കി ദേശീയ നേതൃത്വം……..
കുര്യൻ ജോർജ്ജ് (നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ) അന്താരാഷ്ട്ര നഴ്സസ് ദിനാചരണത്തോടനുബന്ധിച്ച് മെയ് 9 ന് വോൾവർഹാംപ്ടണിലെ യു കെ കെ സി എ ഹാളിൽ യുക്മ നഴ്സസ് ഫോറം സംഘടിപ്പിക്കുന്ന എട്ടാമത് ദേശീയ സമ്മേളനത്തിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായതായി യുക്മ പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ, സെക്രട്ടറി ജയകുമാർ നായർ എന്നിവർ അറിയിച്ചു. യുക്മ വൈസ് പ്രസിഡൻ്റ് സ്മിത തോട്ടം, യുക്മ നഴ്സിംഗ് പ്രൊഫഷണൽ & ട്രെയിനിംഗ് ലീഡ് സോണിയ ലൂബി എന്നിവരുടെuukma region

യുക്മ നേഴ്സസ് ഫോറം എട്ടാമത് സമ്മേളനത്തിന് ആവേശകരമായ പരിസമാപ്തി; പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി യുക്മ സൗത്ത് വെസ്റ്റ് റീജിയൺ
സ്വന്തം ലേഖകൻ വൂൾവർഹാംപ്ടൺ: അന്തരാഷ്ട്ര നേഴ്സസ് ദിനാചരണത്തോടനുബന്ധിച്ച് യുക്മ നേഴ്സസ് ഫോറം സംഘടിപ്പിച്ച എട്ടാമത് യുഎൻഎഫ് സമ്മേളനത്തിന് ആവേശകരമായ പരിസമാപ്തി. എഴുന്നൂറിലധികം നേഴ്സുമാരെ സംഘടിപ്പിച്ച് നടത്തപ്പെട്ട സമ്മേളനം ചരിത്ര വിജയമായാണ് വിലയിരുത്തപ്പെടുന്നത്. വിവിധ റീജിയണൽ ഭാരവാഹികളുടെ നേതൃത്വത്തിൽ ചിട്ടയായ പ്രവർത്തനങ്ങളിലൂടെയാണ് നേഴ്സുമാരെ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിച്ചത്. നൂറോളം നേഴുമാരെ സംഘടിപ്പിച്ച് കോച്ചുകളിലും മറ്റു വാഹനങ്ങളിലുമായി സമ്മേളനവേദിയിൽ എത്തിക്കാൻ സൗത്ത് വെസ്റ്റ് റീജിയണൽ ഭാരവാഹികൾ പ്രത്യേക താത്പര്യമാണെടുത്തത്. എക്സിറ്റർ, ഡെവൺ, യോവിൽ, സാലിസ്ബറി, സ്വിൻഡൻ, ഗ്ലോസ്റ്റെർഷെയർ, ഓക്സ്ഫോർഡ്,
യുക്മ ദേശീയ ‘നഴ്സസ് ഡേ സെലിബ്രേഷൻ’ നവചരിതം കുറിച്ചു; സ്നേഹാദര-വിജ്ഞാനോത്സവ വേദിയിൽ യുക്മ ഈസ്റ്റ് ആംഗ്ലിയാ മേഖലയുടെ പങ്കാളിത്തം ശ്രദ്ധേയമായി.
സ്വന്തം ലേഖകൻ ബെഡ്ഫോർഡ് : യുക്മ ദേശീയ സമിതിയും, നാഷണൽ നേഴ്സസ് ഫോറമും (യുഎൻഎഫ്) സംയുക്തമായി ആഘോഷിച്ച ദേശീയ നേഴ്സസ് ദിനാഘോഷം ചരിത്ര വിജയമായി. യു കെ യിലെ ഏറ്റവും വലിയ തൊഴിൽ മേഖലയായ ആരോഗ്യ പരിപാലനരംഗത്തെ കർമ്മ സേന, നേഴ്സുമാരുടെ, അന്തരാഷ്ട്ര ദിനാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ‘നേഴ്സസ് ഡേ’ അർഹമായ സ്നേഹാദരവ് കൊണ്ടും, വിജ്ഞാന വിനോദ പരിപാടികൾ കോർത്തിണക്കിയും സംഘാടക മികവുകൊണ്ടും യു കെ യിൽ ചരിത്രഗാഥ രചിക്കുകയായിരുന്നു. ‘യുക്മ നാഷണൽ നേഴ്സസ് ഡേ’ യുടെ വിജയത്തിന്
യുക്മ യോർക്ഷയർ & ഹംബർ റീജിയൻ തലത്തിൽ സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റ് വൻ വിജയമായി; റോതർഹാം – കപ്പ് ജേതാക്കൾ, വേക് ഫീൽഡ് -റണ്ണർ അപ്പ്.
റീജിയണൽ ഫുട്ബോൾ ടൂർണമെന്റ് ബാൺസ്ലെ യിൽ ഡൊറോത്തി ഹൈമൻ സ്റ്റേഡിയത്തിൽ വച്ച് മെയ് 2 ന് നടന്നു. എട്ട് ടീമുകൾ പങ്കെടുത്ത ഈ മത്സരത്തിൽ ആവേശകരമായ കളികളും മികച്ച പ്രകടനങ്ങളും ശ്രദ്ധേയമായി. രാവിലെ ഒൻപതര മണിയോടെ തുടങ്ങിയ മത്സരത്തിൽ റീജിയണൽ പ്രസിഡൻ്റ് ശ്രീമതി അമ്പിളി എസ്. മാത്യൂസ് ഉദ്ഘാടനം ചെയ്തു. നാഷ്ണൽ കമ്മിറ്റി മെമ്പർ ജോസ് വർഗീസ് സന്നിഹിതനായിരുന്നു. സെക്രട്ടറി അജു തോമസ്, സ്പോർട്സ° സെക്രട്ടറി സുജീഷ് പിള്ള എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം വഹിച്ചു. കമ്മിറ്റി അംഗങ്ങളായJwala
‘ജ്വാല മിസ്സ് & മിസ്സിസ് മലയാളി’ ബ്യൂട്ടി പജൻറ്, ബോളിവുഡ് ഡാൻസ് മൽസരങ്ങൾ ക്രോയിഡനിൽ!
ക്രോയ്ഡോൺ: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ക്രോയിഡനിലെ കേരള കൾച്ചറൽ ആൻറ് വെൽഫയർ അസോസിയേഷൻറെ വനിതാ വിഭാഗമായ ‘ജ്വാല’ മാർച്ച് 16 ന് ബ്യൂട്ടി പജൻറും ബോളിവുഡ് ഡാൻസ് മൽസരവും സംഘടിപ്പിക്കുന്നു. യുകെയിൽ ദേശീയാടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്ന ഇവൻറുകളിൽ ബ്യൂട്ടി പജൻറ് ‘ജ്വാല മിസ്സ് & മിസ്സിസ് മലയാളി’ എന്ന ടൈറ്റിലിൽ മലയാളി പശ്ചാത്തലമുള്ള വനിതകൾക്കു മാത്രമായും, ബോളിവുഡ് ഡാൻസ് സമൂഹത്തിലെ എല്ലാ ഭാഷാവിഭാഗങ്ങൾക്കും ആയിട്ടായിരിക്കും സംഘടിപ്പിക്കപ്പെടുന്നത്. കലാസാംസ്കാരിക പ്രവർത്തനങ്ങൾക്കു പുറമേ സട്ടൻ റോയൽ മാർസൻ കാൻസർ ഹോസ്പിറ്റലിനായുള്ള ചാരിറ്റി-
ഇനി മെസഞ്ചര്‍ എസ്എംഎസിനെ പിന്തുണയ്ക്കില്ല
ആന്‍ഡ്രോയിഡ് ഉപയോക്താക്കാള്‍ക്ക് അവരുടെ ഡിഫോള്‍ട്ട് എസ്എംഎസ് ആപ്പായി മെസഞ്ചര്‍ തെരഞ്ഞെടുക്കാനാകില്ലെന്ന് മെറ്റ. അടുത്തമാസം 28 മുതല്‍ മെസഞ്ചര്‍ എസ്എംഎസിനെ പിന്തുണക്കില്ലെന്നാണ് മെറ്റ അറിയിച്ചിരിക്കുന്നത്. 2016ലാണ് എസ്എംഎസ് സന്ദേശങ്ങള്‍ സ്വീകരിക്കാനുള്ള ഫീച്ചര്‍ മെസഞ്ചറിലെത്തിയത്. ഫോണിന്റെ ഡിഫോള്‍ട്ട് സന്ദേശമയയ്ക്കല്‍ ആപ്പ് വഴി നിങ്ങള്‍ക്ക് സെല്ലുലാര്‍ നെറ്റ്വര്‍ക്കിലൂടെ എസ്എംഎസ് സന്ദേശങ്ങള്‍ അയയ്ക്കാനും സ്വീകരിക്കാനും കഴിയും. എന്നാല്‍ നിങ്ങളുടെ എസ്എംഎസ് റീഡയറക്ട് ചെയ്യാന്‍ നിങ്ങള്‍ മറ്റൊരു സന്ദേശമയയ്ക്കല്‍ ആപ്പ് തിരഞ്ഞെടുത്തില്ലെങ്കിലും, അവ സ്വയമേ നിങ്ങളുടെ ഫോണിന്റെ ഡിഫോള്‍ട്ട് സന്ദേശമയയ്ക്കല്‍ ആപ്പിലേക്ക് പോകുന്നതായിരിക്കും. മാര്‍ക്ക്
-
മാസപ്പടി വിവാദം; പട്ടികയില്‍ യുഡിഎഫ് നേതാക്കളും; വിവാദം കത്തിക്കേണ്ടെന്ന് പ്രതിപക്ഷ തീരുമാനം
മുഖ്യന്ത്രി പിണറായി വിജയന്റെ മകള്‍ വീണയ്ക്ക് മാസപ്പടിയായി 1.72 കോടിയായി നല്കിയ സംഭവത്തില്‍ കൂടുതല്‍ രേഖകള്‍ പുറത്ത്. സിഎംആര്‍എല്ലിന്റെ പട്ടികയില്‍ പ്രതിപക്ഷ നേതാക്കളുടെ പേരുകളും. രാഷ്ട്രീയനേതാക്കള്‍, പോലീസ്, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, മാധ്യമസ്ഥാപനങ്ങള്‍ എന്നിവയ്ക്കെല്ലാം പണം നല്‍കിയതിന്റെ വിവരങ്ങളാണ് ആദായനികുതിവകുപ്പ് കണ്ടെത്തിയത്. രാഷ്ട്രീയക്കാര്‍ക്ക് പണം നല്‍കിയത് ബിസിനസ് സുഗമമാക്കാനെന്നാണ് കമ്പനിയുടെ വിശദീകരണം. പട്ടികയില്‍ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി എന്നിവരുടെ പേരുകളും മുഖ്യമന്ത്രി പിണറായി വിജയന്റെ പേരും ഉണ്ട്. 2019ല്‍ കമ്പനി സി.എഫ്.ഒ. കെ.എസ്
-
യുക്മ സാംസ്ക്കാരികവേദിയുടെ ജ്വാല ഇ മാഗസിൻ ഈസ്റ്റർ – വിഷു ലക്കം പ്രസിദ്ധീകരിച്ചു…………. വ്യത്യസ്തതകളുടെ നേർക്കാഴ്ചയായി കാക്കനാടന്റെ മുഖചിത്രം….
സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ) ലോക പ്രവാസി മലയാളികളുടെ പ്രിയ ഓൺലൈൻ പ്രസിദ്ധീകരണമായ ജ്വാല ഇ-മാഗസിന്റെ മാർച്ച് ലക്കം പ്രസിദ്ധീകരിച്ചു. ഈസ്റ്റർ – വിഷു ആശംസകളുമായി പുറത്തിറങ്ങിയ “ജ്വാല” എഴുപത്തിയൊന്നാം പതിപ്പിന്റെ മുഖചിത്രം സുപ്രസിദ്ധ കഥാകാരൻ യശഃശരീരനായ കാക്കനാടൻ ആണ്. പ്രസിദ്ധീകരണത്തിന്റെ ഏഴാം വർഷം, വെല്ലുവിളികളെ സധൈര്യം ഏറ്റെടുത്ത് എഴുപത്തിയൊന്നാം പതിപ്പ് പ്രസിദ്ധീകരിക്കാൻ കഴിയുകയെന്ന അഭിമാനകരമായ നേട്ടം കൈവരിച്ച വേളയിൽ, ജ്വാല ഇ – മാഗസിന്റെ വളർച്ചയിൽ പിന്നിൽ നിന്ന് സഹായിച്ചവരെ
uukma special
യുക്മ നേഴ്സസ് ഫോറം എട്ടാമത് സമ്മേളനത്തിന് ആവേശകരമായ പരിസമാപ്തി; പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി യുക്മ സൗത്ത് വെസ്റ്റ് റീജിയൺ
സ്വന്തം ലേഖകൻ വൂൾവർഹാംപ്ടൺ: അന്തരാഷ്ട്ര നേഴ്സസ് ദിനാചരണത്തോടനുബന്ധിച്ച് യുക്മ നേഴ്സസ് ഫോറം സംഘടിപ്പിച്ച എട്ടാമത് യുഎൻഎഫ് സമ്മേളനത്തിന് ആവേശകരമായ പരിസമാപ്തി. എഴുന്നൂറിലധികം നേഴ്സുമാരെ സംഘടിപ്പിച്ച് നടത്തപ്പെട്ട സമ്മേളനം ചരിത്ര വിജയമായാണ് വിലയിരുത്തപ്പെടുന്നത്. വിവിധ റീജിയണൽ ഭാരവാഹികളുടെ നേതൃത്വത്തിൽ ചിട്ടയായ പ്രവർത്തനങ്ങളിലൂടെയാണ് നേഴ്സുമാരെ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിച്ചത്. നൂറോളം നേഴുമാരെ സംഘടിപ്പിച്ച് കോച്ചുകളിലും മറ്റു വാഹനങ്ങളിലുമായി സമ്മേളനവേദിയിൽ എത്തിക്കാൻ സൗത്ത് വെസ്റ്റ് റീജിയണൽ ഭാരവാഹികൾ പ്രത്യേക താത്പര്യമാണെടുത്തത്. എക്സിറ്റർ, ഡെവൺ, യോവിൽ, സാലിസ്ബറി, സ്വിൻഡൻ, ഗ്ലോസ്റ്റെർഷെയർ, ഓക്സ്ഫോർഡ്,-
യുക്മ ദേശീയ ‘നഴ്സസ് ഡേ സെലിബ്രേഷൻ’ നവചരിതം കുറിച്ചു; സ്നേഹാദര-വിജ്ഞാനോത്സവ വേദിയിൽ യുക്മ ഈസ്റ്റ് ആംഗ്ലിയാ മേഖലയുടെ പങ്കാളിത്തം ശ്രദ്ധേയമായി.
സ്വന്തം ലേഖകൻ ബെഡ്ഫോർഡ് : യുക്മ ദേശീയ സമിതിയും, നാഷണൽ നേഴ്സസ് ഫോറമും (യുഎൻഎഫ്) സംയുക്തമായി ആഘോഷിച്ച ദേശീയ നേഴ്സസ് ദിനാഘോഷം ചരിത്ര വിജയമായി. യു കെ യിലെ ഏറ്റവും വലിയ തൊഴിൽ മേഖലയായ ആരോഗ്യ പരിപാലനരംഗത്തെ കർമ്മ സേന, നേഴ്സുമാരുടെ, അന്തരാഷ്ട്ര ദിനാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ‘നേഴ്സസ് ഡേ’ അർഹമായ സ്നേഹാദരവ് കൊണ്ടും, വിജ്ഞാന വിനോദ പരിപാടികൾ കോർത്തിണക്കിയും സംഘാടക മികവുകൊണ്ടും യു കെ യിൽ ചരിത്രഗാഥ രചിക്കുകയായിരുന്നു. ‘യുക്മ നാഷണൽ നേഴ്സസ് ഡേ’ യുടെ വിജയത്തിന്
-
ചരിത്ര വിജയമായി എട്ടാമത് യുക്മ നേഴ്സസ് ഫോറം ദേശീയ സമ്മേളനം; സമ്മേളനത്തിൽ പങ്കാളികളായത് എഴുന്നൂറോളം നേഴ്സുമാർ… ഇത് സംഘടനാ മികവിന്റെ കരുത്ത്….
സ്വന്തം ലേഖകൻ വൂൾവർഹാംപ്ടൺ: അന്താരാഷ്ട്ര നേഴ്സസ് ദിനത്തോടനുബന്ധിച്ച് യുക്മ നേഴ്സസ് ഫോറം ഇക്കഴിഞ്ഞ ശനിയാഴ്ച്ച മെയ് 9ന് സംഘടിപ്പിച്ച ദേശീയ സമ്മേളനം ചരിത്ര വിജയമായി. വൂൾവർഹാംപ്ടണിലെ യുകെകെസിഎ കമ്മ്യൂണിറ്റി സെന്ററിൽ സമ്മേളനത്തിൽ പങ്കെടുക്കാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി എഴുന്നൂറോളം നേഴ്സുമാരാണ് ഒഴുകിയെത്തിയത്. രാവിലെ എട്ടുമണിയോടെ തന്നെ രജിസ്ട്രേഷൻ നടപടികൾ രജിസ്ട്രേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ചിരുന്നു. തുടർന്ന് വിവിധ സെഷനുകളിലായി പ്രഗത്ഭർ നയിച്ച ക്ളാസ്സുകളും വിവിധ വിഷയങ്ങളിന്മേലുള്ള ചർച്ചകളും നടന്നിരുന്നു. യുകെയിലെ പ്രമുഖ സോളിസിറ്റർ പോൾ ജോൺ,
-
എട്ടാമത് യുക്മ നഴ്സസ് ഫോറം (UNF) അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷവും സമ്മേളനവും നാളെ വോൾവർഹാംപ്റ്റണിൽ; സമ്മേളന പ്രതിനിധികളായി അറുന്നൂറിലധികം നേഴ്സുമാർ
കുര്യൻ ജോർജ്ജ്(നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ) അന്താരാഷ്ട്ര നഴ്സസ് ദിനാചരണത്തോടനുബന്ധിച്ച് മെയ് 9 ന് വോൾവർഹാംപ്ടണിലെ യു കെ കെ സി എ ഹാളിൽ യുക്മ നഴ്സസ് ഫോറം സംഘടിപ്പിക്കുന്ന എട്ടാമത് ദേശീയ സമ്മേളനം നാളെ. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നായി മുൻകൂട്ടി രജിസ്റ്റർ ചെയ്ത അറുന്നൂറിലധികം നേഴ്സുമാരാണ് പങ്കെടുക്കുന്നത്. രാവിലെ എട്ടര മണിയോടെ തന്നെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി കോൺഫറൻസ് ആരംഭിക്കുന്നതിനുള്ള മുന്നൊരുക്കങ്ങളാണ് നടത്തിയിട്ടുള്ളതെന്ന് യുക്മ പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ,
Featured News
കുടിയേറ്റ വിരുദ്ധർ അഴിഞ്ഞാടിയ യു കെ പ്രാദേശീയ തെരഞ്ഞെടുപ്പിൽ മലയാള പെരുമയുമായി സജീഷ് ടോമിന് മിന്നും വിജയം……. ഹാംഷയർ കൗണ്ടി കൗൺസിലിലെ ഒരേ ഒരു ലേബർ കൗൺസിലർ ഇനി സജീഷ്
സുജു ജോസഫ് ലണ്ടൻ: ഇംഗ്ലണ്ടിലെ പ്രാദേശീയ തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവരുമ്പോൾ രാജ്യത്തെ മൂന്നാമത്തെ ഏറ്റവും വലിയ കൗണ്ടി ആയ ഹാംഷയർ കൗണ്ടി കൗൺസിലിലേക്ക് മലയാളിയായ സജീഷ് ടോമിന്റെ വിജയം ശ്രദ്ധേയമാകുന്നു. ആകെയുള്ള എഴുപത്തിഎട്ട് സീറ്റുകളിൽനിന്ന് വിജയിച്ച ഒരേ ഒരു ലേബർ പാർട്ടി കൗൺസിലർ ആണ് സജീഷ്. ബ്രിട്ടൻ ഭരിക്കുന്ന ലേബർ പാർട്ടിക്ക് കനത്ത തിരിച്ചടി നേരിട്ട പ്രാദേശീയ തെരഞ്ഞെടുപ്പിൽ, തീവ്ര വലതുപക്ഷ നിലപാടുള്ള റീഫോം പാർട്ടി വമ്പിച്ച വിജയം നേടി മുന്നേറുമ്പോഴാണ് സകല പ്രവചനകളെയും കാറ്റിൽ പറത്തിക്കൊണ്ട്-
കിളിമഞ്ചാരോ കീഴടക്കി യുകെ മെഡിക്കൽ വിദ്യാർത്ഥിനിയായ പൂജ, ഒപ്പം റിനീഷും മാക്സിയും; ഇനിയും വലിയ ലക്ഷ്യങ്ങള്‍
ഏറെ ദുർഘടമായ കിളിമഞ്ചാരോ പർവതം കീഴടക്കി യുകെ മലയാളികളുടെയാകെ അഭിമാനമായി മാറിയിരിക്കുകയാണ് വെയ്ൽസിൽ നിന്നുള്ള മലയാളി മെഡിക്കൽ വിദ്യാർത്ഥിനിയായ പൂജ. ഇന്റേൺഷിപ്പിന്റെ ഭാഗമായി ടാൻസാനിയയിലെത്തിയ പൂജ രണ്ടാഴ്ച്ച അവധിയുണ്ടായതിനെത്തുടർന്നാണ് കിളിഞ്ചാരോ ലക്ഷ്യമിട്ടത്. യുകെയിലെ വെയ്ൽസിൽ നിന്നുള്ള നൃത്താധ്യാപികയായ ജിഷയുടെയും മധു മോഹന്റെയും മകളാണ് പൂജ മധുമോഹൻ. മിഡിൽ ഈസ്റ്റിൽ ജോലി ചെയ്യുന്ന മാക്സിയും ടാൻസാനിയയിൽ ജോലി ചെയ്യുന്ന റിനീഷുമാണ് സംഘത്തിലെ മറ്റു രണ്ടുപേർ. 5895 മീറ്റർ ഉയരം, ആഫ്രിക്കയുടെ മുകളിൽ അഭിമാനമായി നിലകൊള്ളുന്ന മൗണ്ട് കിളിമഞ്ചാരോ ഇക്കഴിഞ്ഞ
-
പീറ്റർബറോയിൽ രാഷ്ട്രീയ മാറ്റത്തിന്റെ മുഴക്കം: ‘റീഫോം യുകെ’ മുന്നേറ്റത്തിനിടെ റാവൻസ്തോർപ് വാർഡിൽ മലയാളി സ്ഥാനാർത്ഥി ആഷ്ലി ഫിലിപ്പ് ജനവിധി തേടുന്നു
റോമി കുര്യാക്കോസ് പീറ്റർബറോ: ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകളായി നിലനിന്നുവരുന്ന പരമ്പരാഗത ശക്തിസമവാക്യങ്ങൾക്കെതിരെ പുതിയ രാഷ്ട്രീയ തരംഗം ഉയർന്നുവരുന്നുവെന്ന സൂചനകളാണ് ഇപ്പോൾ ദൃശ്യമാകുന്നത്. ആ മാറ്റത്തിന്റെ മുഖമായി ശക്തിപ്രാപിച്ച് മുന്നേറുകയാണ് റീഫോം യു കെ. പ്രധാന പാർട്ടികളായ കൺസർവേറ്റീവ്-ലേബർ ആധിപത്യത്തിന് ഇടയിൽ ഒരു ബദൽ രാഷ്ട്രീയ ശബ്ദമായി ഉയർന്ന് വരുന്ന ഈ പാർട്ടിയുടെ വളർച്ച, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ പ്രാദേശിക തെരഞ്ഞെടുപ്പുകളെയും കൂടുതൽ ശ്രദ്ധേയമാക്കുകയാണ്. ഈ സാഹചര്യത്തിലാണ് മെയ് 7ന് നടക്കുന്ന പീറ്റർബറോ സിറ്റി കൗൺസിൽ തിരഞ്ഞെടുപ്പിൽ റാവൻസ്തോർപ്പ്
-
സുസ്ഥിരവികസനവും ജനക്ഷേമവും തുടരുകയാണ് വേണ്ടത്… മതനിരപേക്ഷ ജനാധിപത്യ ഇന്ത്യ എന്ന ആശയത്തിന്, പ്രതീക്ഷയുടെ ഒരു കൊച്ചു തുരുത്തായി കേരളം എക്കാലവും നിലനിൽക്കണം…
മനുഷ്യത്വത്തോടും , മനുഷ്യപുരോഗതിയോടും അനുഭാവം പുലർത്തുന്ന ഏതൊരു വ്യക്തിയെയും സംബന്ധിച്ചിടത്തോളം സമാനതകളില്ലാത്ത വികസനപ്രവർത്തനങ്ങളാണ് കഴിഞ്ഞ 10 വർഷങ്ങളിൽ കേരളം നടപ്പാക്കിയത്. ഒരുകാലത്തും നടപ്പാക്കാൻ പോകുന്നില്ല എന്ന് ലോകം മുഴുവൻ വിലയിരുത്തിയ നിരവധിയായ പദ്ധതികൾ 10 വർഷമായി തുടർന്ന് പോരുന്ന LDF സർക്കാരിന്റെ നിശ്ചയദാർഢ്യം ഒന്ന് കൊണ്ട് മാത്രമാണ് കേരളത്തിൽ നടപ്പാക്കാൻ കഴിഞ്ഞത്. പവർ കട്ടില്ലാത്ത കേരളം, എന്ന നേട്ടത്തിലേക്ക് എത്തിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച ഇടമൺ കൊച്ചി പവർ ഹൈവേ, ഗെയിൽ പൈപ്പ് ലൈൻ, ഒരിക്കലും നടക്കാൻ
Most Read
സൈനേജ് നിയമങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ദുബായ് സിവിലിറ്റി കമ്മിറ്റി; കടയ്ക്ക് മുന്നിലെ ബോര്‍ഡുകളില്‍ ഒരു ട്രേഡ് നെയിം മാത്രമേ പാടുള്ളൂ
സൈനേജ് നിയമങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ദുബായ് സിവിലിറ്റി കമ്മിറ്റി. കടയ്ക്ക് മുന്നിലെ ബോര്‍ഡുകളില്‍ ഒരു ട്രേഡ് നെയിം മാത്രമേ പാടുള്ളൂവെന്നും നിര്‍ദേശമുണ്ട്. വ്യാപക നിയമലംഘനം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ് ദുബായ് സിവിലിറ്റി കമ്മിറ്റിയും ദുബായ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇക്കണോമി ആന്‍ഡ് ടൂറിസവും ചേര്‍ന്നാണ് പുതിയ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. വിവിധ ബിസിനസ്, ഷോപ്പ് ഉടമകെള് സൈനേജ് നിയമം പാലിക്കണമെന്ന് മുന്നറിയിപ്പിലുണ്ട്. രണ്ട് വര്‍ഷം മുന്‍പാണ് ദുബായില്‍ സൈനേജ് നിയമങ്ങള്‍ പുതുക്കി പ്രാബല്യത്തില്വരുത്തിയത്. ആഗോള മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ദുബായ് ആര്‍ടിഎയും മുനിസ്സിപ്പാലിറ്റിയും-
കെ സിയും ചെന്നിത്തലയും എന്റെ നേതാക്കള്‍, നല്ല ടീമുണ്ടാക്കി അര്‍പ്പണ ബോധത്തോടെ പ്രവര്‍ത്തിക്കും, ഇത് ദൈവനിയോഗം: വി ഡി സതീശന്
മുഖ്യമന്ത്രിയായി തന്നെ തിരഞ്ഞെടുത്ത പാര്‍ട്ടിക്കും ജനങ്ങള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഘടകക്ഷികള്‍ക്കും നന്ദി പറഞ്ഞ് വി ഡി സതീശന്. തന്നില്‍ പാര്‍ട്ടി ഏല്‍പ്പിച്ചത് ഒരു വലിയ ഉത്തരവാദിത്തമാണെന്നും ഇത് ദൈവീകമായ നിയോഗമെന്നും വി ഡി സതീശന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കെ സി വേണുഗോപാല്‍, രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് തുടങ്ങിയവരുടെ പേരെടുത്ത് പറഞ്ഞ് അദ്ദേഹം നന്ദി പറഞ്ഞു. കേരളത്തെ രക്ഷിക്കാന്‍ ഒരു നല്ല ടീം ബില്‍ഡ് ചെയ്യുമെന്നും എല്ലാ നേതാക്കളേയും വിശ്വാസത്തിലെടുത്ത് മുന്നോട്ടുപോകുമെന്നും വി ഡി
-
വെള്ളിത്താലത്തില്‍ വച്ച് ആരും അംഗീകാരങ്ങള്‍ നീട്ടിയിട്ടില്ല, എല്ലാം വിഡിഎസ് പൊരുതിയും പ്രവര്‍ത്തിച്ചും നേടിയത്; കടലിളകി വന്നാലും നിലപാട് കടുകിട മാറ്റാത്ത ജനനായകന്
കടലിളകി വന്നാലും നിലപാടില്‍ നിന്ന് കടുകിടപോലും പിന്നോട്ടില്ലാത്ത ഉറച്ച ശൈലിയാണ് വി.ഡി.സതീശനെ കേരളത്തിന്റെ ഭരണസാരഥ്യത്തിലേക്ക് എത്തിച്ചത്. തേച്ചുമിനുക്കിയ ചിന്തയും അതില്‍ പിറവി കൊളളുന്ന പുതിയ ആശയങ്ങളുമാണ് വി.ഡി.സതീശനെ സമകാലിക രാഷ്ട്രീയ നേതാക്കളില്‍ നിന്ന് വേറിട്ടുനിര്‍ത്തുന്നത്. ആദ്യം തോല്‍പ്പിച്ച പറവൂരുകാര് പിന്നീടിങ്ങോട്ടുളള കാല് നൂറ്റാണ്ടുകാലം ചേര്‍ത്ത് പിടിച്ചതാണ് വി.ഡി സതീശന് കൈവരിച്ച ജനകീയതയുടെ അടയാളം തിരസ്കാരത്തിന്റെയും മാറ്റിനിര്ത്തലിന്റെയും കാലങ്ങള്‍ കടന്ന് 2001ല്‍ പറവൂരില്‍ നിന്ന് നിയമസഭാംഗമായ ഒരാള്‍. സഭാതലത്തിലെ ഇടപെടലുകളിലൂടെ അയാള്‍ തന്നിലെ പ്രതിഭയെ പ്രകാശിപ്പിച്ചു. ഒപ്പം എത്രമേല്‍
-
വി ഡി സതീശന് അഭിനന്ദനങൾ ; മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ പൂർണ സംതൃപ്തൻ, കെ സി വേണുഗോപാൽ
കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന് അഭിനന്ദനങൾ നേർന്ന് കെ സി വേണുഗോപാൽ എം പി. വി ഡി സതീശൻ എല്ലാ പിന്തുണയും നൽകും മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ പൂർണ സംതൃപ്തനാണെന്നും കെ സി വേണുഗോപാൽ മാധ്യമങ്ങളോട് പ്രതികരിച്ചു. കേരളത്തിലെ ജനങ്ങൾ വളരെ പ്രതീക്ഷയോടെയാണ് വൻ ഭൂരിപക്ഷം നൽകി കോൺഗ്രസിനെ അധികാരത്തിൽ എത്തിച്ചത്.ജനങ്ങളുടെ പ്രതീക്ഷയ്ക്കനുസരിച്ച് യുഡിഎഫ് സർക്കാർ കേരളത്തിൽ ഉണ്ടാകും. സർക്കാരിനെ നയിക്കുന്ന മുഖ്യമത്രിയ്ക്ക് എല്ലാ വിധ പിന്തുണയും വാഗ്താനം ചെയ്യുന്നു. ഹൈക്കമാൻഡിന്റെ തീരുമാനം നടപ്പിലാക്കേണ്ട ഉത്തരവാദിത്വത്തിനൊപ്പമാണ്
Obituary
യുകെയിൽ മരണപ്പെട്ട ചിറ്റാരിക്കാൽ സ്വദേശി ആന്റണി തോമസിന്റെ മൃതസംസ്കാരം മെയ് 30ന് ടെലിഫോർഡിൽ.
ബെന്നി അഗസ്റ്റിൻ ടെൽഫോർഡ്: കാസർഗോഡ് ചിറ്റാരിക്കാൽ മണ്ഡപം സ്വദേശിയായ ആന്റണി തോമസിന്റെ മൃതസംസ്കാരം മെയ് 30ന് ടെലിഫോർഡിൽ വച്ച് നടത്തുന്നു. മൃതസംസ്കാര പ്രാർത്ഥനകൾ രാവിലെ 10 മണി മുതൽ ഔർ ലേഡി ഓഫ് ദി റോസറി & സൈന്റ്റ് ലുക്ക് പള്ളിയിൽ വച്ച് നടത്തും. അഡ്രസ്: ചർച്ച് റോഡ്, ടെൽഫോർഡ്, TF2 7HG. വ്യൂയിങ്ങിനും പ്രാർത്ഥനകൾക്കും ശേഷം 12.30ന് ടെലിഫോർഡ് ക്രീമറ്റോറിയത്തിൽ വച്ച് ശവദാഹം നടക്കും. അഡ്രസ്: ടെൽഫോർഡ്, TF2 9NJ. ഇതൊരു അറിയിപ്പായി ആന്റണിയുടെ എല്ലാ-
യുകെ മലയാളികളുടെ മകൻ നാട്ടിൽ മരണമടഞ്ഞു; ബിയോൺ ബിജുവിന്റെ വിയോഗം കോതമംഗലത്ത് സുഹൃത്തുക്കളോടൊപ്പം പുഴയിൽ കുളിക്കുന്നതിനിടെ
യുകെ മലയാളികളുടെ മകൻ നാട്ടിൽ മരണമടഞ്ഞു. ഇന്നലെ കോതമംഗലത്ത് ദാരുണാപകടത്തിലാണ് ഡെന്റൽ കോളേജ് വിദ്യാർത്ഥിയായ ബിയോൺ ബിജുവിന്റെ വിയോഗം. ഒൻപതുപേരടങ്ങുന്ന സുഹൃത്തുക്കളുടെ സംഘം ഇന്നലെ പുഴയിൽ കുളിക്കാൻ ഇറങ്ങുകയായിരുന്നു. ഇതിനിടെയാണ് ഒഴുക്കിൽ മൂന്നുപേർ പെട്ടുപോയത്. സുഹൃത്തുക്കൾ ഫയർ ഫോഴ്സിനെയും പോലീസിനെയും വിളിച്ചറിയിച്ചിരുന്നെങ്കിലും മൂന്നുപേരുടെയും മരണം പിന്നീട് സ്ഥിരീകരിക്കുകയായിരുന്നു. 22 വയസ്സ് മാത്രമായിരുന്നു ബിയോണിന്റെ പ്രായം. കോതമംഗലം മാർ ബസേലിയോസ് കോളേജ് വിദ്യാർത്ഥികളായിരുന്നു. യുകെയിലെ ഈസ്റ്റ് ആംഗ്ലിയ റീജിയണിലെ സൗത്ത് എൻഡിൽ താമസമാക്കിയിട്ടുള്ള ബിജു സെബാസ്റ്റിയൻ ഡാലിയ ബിജു
-
ലണ്ടനിൽ പ്രഭാത നടത്തത്തിനിടെ മലയാളി കുഴഞ്ഞു വീണു മരിച്ചു; വിടവാങ്ങിയത് ചാർട്ടേർഡ് അക്കൗണ്ടന്റായ ജോർജി മാത്യു
ലണ്ടൻ: ലണ്ടനിൽ പ്രഭാത നടത്തത്തിനിടെ പാർക്കിൽ മലയാളി കുഴഞ്ഞു വീണു മരിച്ചു. ലണ്ടനിലെ ഹാറോവില്‍ താമസിക്കുന്ന ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് ആയ ജോര്‍ജി മാത്യു ആണ് ഇന്നലെ പ്രഭാതത്തില്‍ നടക്കാന്‍ ഇറങ്ങവേ കുഴഞ്ഞു വീണു മരിച്ചത്. വഴി യാത്രക്കാര്‍ ഉടനെ ആംബുലന്‍സ് വിളിച്ചു ജോര്‍ജിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ലണ്ടനിലും പരിസരപ്രദേശങ്ങളിലും ഏറെ വിപുലമായ സൗഹൃദ വലയമുള്ള ജോര്‍ജി അത് നിലനിര്‍ത്തുന്നതിലും സൂക്ഷിക്കുന്നത്തിലും ജാഗ്രത ഉള്ള വ്യക്തിയും ആയിരുന്നു. കാര്യമായ ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലാതിരുന്ന ജോര്‍ജിക്കു ഈ
-
യുക്മ മുൻ നാഷണൽ സെക്രട്ടറി എബ്രഹാം ലൂക്കോസിന്റെ സഹോദരൻ ശ്രീ ജെയിംസ് പി. എൽ. പുത്തൻകാല നിര്യാതനായി
കടുത്തുരുത്തി/മാന്നാർ: പുത്തൻകാലയിൽ പരേതരായ ശ്രീ. പി. എസ്. ലൂക്കോസ് – ശ്രീമതി ഏലിക്കുട്ടി ദമ്പതികളുടെ മകനും റിട്ടയേർഡ് മിലിറ്ററി ഉദ്യോഗസ്ഥനുമായിരുന്ന ശ്രീ. ജെയിംസ് പി. എൽ. പുത്തൻകാല നിര്യാതനായി. ഭാര്യ: ശ്രീമതി മോളി ജെയിംസ് (റിട്ടയേർഡ് ലെഫ്റ്റനന്റ് കേണൽ), ഇടനാട്ടുകാലായിൽ, കൈപ്പുഴ. മക്കൾ: ആൽബിനോ ജെയിംസ് (കാനഡ), ജിമ്മി ജെയിംസ് (ബാംഗ്ലൂർ). സഹോദരങ്ങൾ: ശ്രീ സേവ്യർ (കാസർഗോഡ്), സിറിയക് ലൂക്കോസ് (കാസർഗോഡ്), ശ്രീ ജോസ് ലൂക്കോസ് (മൂവാറ്റുപുഴ), ജോർജ് ലൂക്കോസ് (മാന്നാർ), മറിയാമ്മ ജോസ് കൊടിയംപ്ലാക്കൽ (കളത്തൂർ),
Wishes
ഇസ്രായേൽ പതാകയിൽ സ്വസ്തിക ചിഹ്നം വരച്ച് പോളിഷ് എം.പിയുടെ പ്രതിഷേധം; നടപടിയെ രൂക്ഷമായി വിമർശിച്ച് ഇസ്രായേൽ എംബസി
പോളണ്ട് പാർലമെന്റിൽ അത്യന്തം നാടകീയവും വിവാദപരവുമായ സംഭവങ്ങളാണ് കഴിഞ്ഞ ദിവസം അരങ്ങേറിയത്. തീവ്ര വലതുപക്ഷ പാർട്ടിയായ ‘കോൺഫെഡറേഷൻ’ അംഗം കോൺറാഡ് ബെർകോവിച്ച് ഇസ്രായേൽ പതാകയെ അപമാനിച്ചുകൊണ്ട് രംഗത്തെത്തി. ഇസ്രായേൽ പതാകയുടെ മധ്യത്തിലുള്ള ‘സ്റ്റാർ ഓഫ് ഡേവിഡിന്’ പകരം നാസി ചിഹ്നമായ സ്വസ്തിക വരച്ച പേപ്പർ പതാകയാണ് അദ്ദേഹം സഭയിൽ ഉയർത്തിക്കാട്ടിയത്. മിഡിൽ ഈസ്റ്റിൽ ഇസ്രായേൽ നടത്തുന്നത് ‘അസാധാരണമായ ക്രൂരതയുടെ വംശഹത്യയാണെന്ന്’ ആരോപിച്ച അദ്ദേഹം, നിലവിലെ ഇസ്രായേലിനെ നാസി ജർമ്മനിയുടെ തേർഡ് റീച്ചിനോടാണ് ഉപമിച്ചത്. ഇസ്രായേൽ സൈന്യം തെക്കൻ-
ഇന്ന് വിവാഹിതരാകുന്ന ഡോ. അപർണയ്ക്കും ഡോ. ഇന്ദ്രജിത്തിനും യുക്മ കുടുംബത്തിൻ്റെ ആശംസകൾ……
മുൻ യുക്മ പ്രസിഡൻ്റ് തൃശ്ശൂർ പെരിഞ്ഞനം പെരിങ്ങത്തറ ഡോ. ബിജു പെരിങ്ങത്തറയുടെയും ഡോ. മായയുടെയും മകൾ ഡോ. അപർണയും കോട്ടയം ആനിക്കാട് ശാരദമന്ദിരം എൻ. അനിൽകുമാറിൻ്റെയും സതി അനിൽകുമാറിൻ്റെയും മകൻ ഡോ. ഇന്ദ്രജിത്തും ഇന്ന് (11/04/2026, ശനിയാഴ്ച) രാവിലെ പതിനൊന്നിനും പന്ത്രണ്ടിനുമിടയ്ക്കുള്ള ശുഭ മുഹൂർതത്തിൽ അങ്കമാലി അഡ്ലക്സ് ഇൻ്റർനാഷണൽ സെൻ്ററിൽ വച്ച് വിവാഹിതരാകുന്നു. ഇന്ന് വിവാഹിതരാകുന്ന ഡോ. അപർണയ്ക്കും ഡോ. ഇന്ദ്രജിത്തിനും യുക്മ നാഷണൽ കമ്മിറ്റി, സൌത്ത് വെസ്റ്റ് റീജിയണൽ കമ്മിറ്റി അംഗങ്ങളോടൊപ്പം മുഴുവൻ യുക്മ കുടുംബാംഗങ്ങളുടെയും
-
യുക്മ നോർത്ത് വെസ്റ്റ് റീജിയൻ ജനറൽ സെക്രട്ടറി സനോജ് വർഗീസിന് ജന്മദിനാശംസകൾ….
ഇന്ന് ജന്മദിനം ആഘോഷിക്കുന്ന യുക്മ നോർത്ത് വെസ്റ്റ് റീജിയൻ ജനറൽ സെക്രട്ടറിയും, നോർത്ത് മാഞ്ചസ്റ്റർ മലയാളി അസോസിയേഷൻ (നോർമ) ജനറൽ സെക്രട്ടറിയുമായ സനോജ് വർഗീസിന് ജന്മദിനത്തിൽ യുക്മ കുടുംബാംഗങ്ങളുടെയും, സുഹൃത്തുക്കളുടേയും, കുടുംബാംഗങ്ങളുടേയും പേരിൽ എല്ലാവിധ നന്മകളും ആയുരാരോഗ്യ സൗഖ്യവും നേരുന്നു. സനോജ് ലിവർപൂൾ ഹാർട്ട് & ചെസ്റ്റ് ഹോസ്പിറ്റലിൽ സീനിയർ കാർഡിയാക് റേഡിയോഗ്രാഫർ ആയി ജോലി ചെയ്തുവരുന്നു. മാഞ്ചസ്റ്ററിനടുത്ത് മിഡിൽടണിലാണ് താമസിക്കുന്നത്. ഭാര്യ സ്മിതാ വർഗീസ് സീനിയർ റേഡിയോഗ്രാഫറായി ബോർട്ടൻ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്നു. ആറാം ക്ലാസ്
-
അറുപതിന്റെ നിറവിൽ ജോസ് കെ ആന്റണി
സാലിസ്ബറി മലയാളി അസോസിയേഷൻ അംഗവും യുക്മ വേദികളിലും യുകെ മലയാളി കൂട്ടായ്മകളിലും സജീവ സാന്നിധ്യവുമായ ജോസേട്ടൻ(ജോസ് കെ ആന്റണി) അറുപതിന്റെ നിറവിൽ. ദീർഘകാലം സാലിസ്ബറി മലയാളി അസോസിയേഷൻ രക്ഷാധികാരിയായിരുന്ന ജോസ് കെ ആന്റണി യുക്മ റീജിയണൽ നാഷണൽ കായികമേളകളിലും കലാമേളകളിലും പിന്നണിയിൽ മികച്ച പ്രവർത്തനങ്ങളാണ് നടത്തുന്നത്. മുൻ യുക്മ നാഷണൽ കലാതിലകം മിന്നാ ജോസാണ് മൂത്ത മകൾ, ഇളയ മകൾ സോനാ ജോസും നിരവധി സമ്മാനങ്ങൾ യുക്മ വേദികളിൽ നിന്ന് നേടിയിട്ടുണ്ട്. യുക്മ സന്തതസഹചാരിയും യുഎൻഎഫ് നാഷണൽ
Editorial
ബ്രിട്ടനിൽ ദശലക്ഷക്കണക്കിന് ജനങ്ങൾ ഇന്ന് പോളിംഗ് ബൂത്തിലേക്ക്; കുടിയേറ്റം സംബന്ധിച്ച വിഷയങ്ങൾക്ക് പ്രഥമ പരിഗണന
സുജു ജോസഫ് 2024 ലെ പൊതുതെരഞ്ഞെടുപ്പിനു ശേഷമുള്ള ഏറ്റവും വലിയ വോട്ടെടുപ്പിൽ ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, വെയിൽസ് എന്നിവിടങ്ങളിലെ ദശലക്ഷക്കണക്കിന് ജനങ്ങൾ വോട്ടുചെയ്യാൻ ഒരുങ്ങുകയാണ്.സ്കോട്ട്ലൻഡിലെയും വെയിൽസിലെയും വോട്ടർമാർ അവരുടെ ദേശീയ പാർലമെന്റുകൾ കൂടി ആര് ഭരിക്കണമെന്ന് ഇന്ന് തീരുമാനിക്കും. അതേസമയം ഡസൻ കണക്കിന് കൗൺസിലുകളിലും മേയർ സീറ്റുകളിലും ഇംഗ്ലണ്ടിൽ തിരഞ്ഞെടുപ്പ് നടക്കും. ഇന്ന് മെയ് 7 വ്യാഴാഴ്ച രാവിലെ 07:00 നും രാത്രി 22:00 നും ഇടയിൽ വോട്ടെടുപ്പ് നടക്കും. വെള്ളിയാഴ് വെളുപ്പിന് മുതൽ ഫലങ്ങൾ പ്രതീക്ഷിക്കുന്നു.-
ത്യാഗത്തിന്റെ, പങ്കുവയ്ക്കലിന്റെ, സമഭാവനയുടെ മധുരസ്മരണകളില് ഒരു ഈസ്റ്റര്‍ കൂടി…ഏവര്‍ക്കും നിറവാര്‍ന്ന ആശംസകള്‍
എഡിറ്റോറിയൽ ത്യാഗത്തിന്റെ, പങ്കുവയ്ക്കലിന്റെ, സമഭാവനയുടെ മധുരസ്മരണകളില് ഒരു ഈസ്റ്റര്‍ കൂടി വന്നെത്തി… ലോകമാസകലം യുദ്ധത്തിന്റെ അശാന്തി പടരുമ്പോൾഈസ്റ്ററിന്റെ സന്ദേശം സുവ്യക്തമാണ്. ഉയർത്തെഴുന്നള്ളിയ യേശുദേവൻ താൻ ദർശനം നൽകിയ വ്യക്തികൾക്കൊക്കെ ആ മഹത്തായ സന്ദേശം ആശംസിക്കുകയും ചെയ്തിട്ടുണ്ട് – നിങ്ങൾക്ക് സമാധാനം!! അസമാധാനത്തിന്റെ ശക്തികളെ തിരിച്ചറിയാനും ശാന്തിയുടെ ദൂതരാവാനും ഓരോ ഉയിർപ്പുതിരുന്നാളുകളും നമ്മോട് ആവശ്യപ്പെടുന്നു. ജാതിയുടെയോ മതത്തിന്റെയോ രാഷ്ട്രങ്ങളുടെയോ അതിരുകളിൽ ഒതുക്കി നിർത്തപ്പെടേണ്ട ഒന്നല്ല ഈസ്റ്ററിന്റെ സന്ദേശം. അസത്യത്തിൽ സത്യത്തിന്റെയും, ഇരുളിൽ പ്രകാശത്തിന്റെയും ദൂതരാകാനുള്ള ഉൾവിളി നമ്മുടെ കാതുകളിൽ
-
കേരള നിയമസഭാ തിരഞ്ഞെടുപ്പ് 2026; യുകെ മലയാളികൾ പ്രതികരിക്കുന്നു…
ലണ്ടൻ: കേരളം നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആവേശകരമായ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ, ആകാംക്ഷയോടെയാണ് യുകെ മലയാളികളും. പ്രധാന മുന്നണികളുടെ ഭാഗമായി ഇതിനകം തന്നെ വിവിധ കൺവെൻഷനുകളും പ്രവർത്തനങ്ങളും മുന്നണികളുടെ ഭാഗമായി നടന്നു വരികയാണ്. പ്രധാന മുന്നണികളായ എൽ ഡി എഫും യു ഡി എഫും ഇഞ്ചോടിഞ്ച് പോരാട്ടമാണ് മണ്ഡലങ്ങളിൽ നടത്തുന്നത്. അതേസമയം ഇരു മുന്നണികൾക്കും ഏറെ വെല്ലുവിളിയുയർത്തി എൻ ഡി എ യും കളം നിറയുകയാണ്. 2026 കേരള നിയമസഭയിൽ ഏത് മുന്നണി അധികാരത്തിലെത്തുമെന്ന ചർച്ച ഇതിനകം തന്നെ യുകെ
-
റിപ്പബ്ലിക് ദിനാഘോഷ നിറവിൽ ഇന്ത്യ; ഏവർക്കും യുക്മ ദേശീയസമിതിയുടെയും യുക്മ ന്യൂസിന്റെയും റിപ്പബ്ലിക് ദിനാശംസകൾ
ഇന്ത്യയുടെ 77-ാം റിപ്പബ്ലിക് ദിനം (2026 ജനുവരി 26) അഭിമാനത്തോടെ ആഘോഷിക്കുന്ന ഈ വേളയിൽ ഏവർക്കും യുക്മ ദേശീയസമിതിയുടെയും യുക്മ ന്യൂസിന്റെയും ഹൃദയം നിറഞ്ഞ റിപ്പബ്ലിക് ദിനാശംസകൾ നേരുന്നു. ഇന്ത്യൻ ഭരണഘടന നിലവിൽ വന്നതിന്റെയും, ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിന്റെയും ഓർമ്മ പുതുക്കുന്ന ഈ ദിവസം, ദേശസ്നേഹത്താലും ഐക്യത്താലും നമുക്ക് ഒന്നിക്കാം.ഡൽഹിയിലെ കർത്തവ്യ പഥിൽ നടക്കുന്ന വിപുലമായ ആഘോഷങ്ങളോടെ, രാഷ്ട്രപതി ദ്രൗപദി മുർമു ദേശീയ പതാക ഉയർത്തും. യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ, യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ്്
Health
ഇന്‍ഷുറന്‍സ് ഉള്ളവരില്‍നിന്നും ആശുപത്രികള്‍ കൂടുതല്‍ കാശ് ഈടാക്കുമോ? യാഥാര്‍ഥ്യം പരിശോധിക്കാം
ഇന്‍ഷുറന്‍സ് ഉള്ളവര്‍ക്ക് ആശുപത്രികള്‍ കൂടുതല്‍ ചാര്‍ജ് ഈടാക്കുന്നുണ്ടോ എന്നത് അല്പം കുഴപ്പിക്കുന്ന ചോദ്യമാണ്. ഇതിന്റെ ഉത്തരമായി ഉണ്ടെന്നോ ഇല്ലെന്നോ പറയാം. സാധാരണയായി മൂന്ന് തരത്തിലുള്ള നിരക്കുകളാണ് ഒരു ആശുപത്രിയില്‍ ഉണ്ടാകാറുള്ളത്. ലിസ്റ്റ് പ്രൈസ് ആശുപത്രി നിശ്ചയിച്ചിട്ടുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണ്. ഒരു ഉല്പന്നത്തിന്റെ പാക്കറ്റില്‍ കാണുന്ന എംആര്‍പി പോലെയാണിതെങ്കിലും, തുക എല്ലാവരും നല്‍കേണ്ടി വരാറില്ല. ഇന്‍ഷുറന്‍സ് കമ്പനികളുമായുള്ള വിലപേശലിനും കരാറുകള്‍ക്കുമായി ആശുപത്രികള്‍ തയ്യാറാക്കുന്ന അടിസ്ഥാന വിലയാണിത്. ഇന്‍ഷുറന്‍സ് ഇല്ലാത്തവരോ ഇന്‍ഷുറന്‍സ് കമ്പനികളുമായി പ്രത്യേക കരാറില്ലാത്ത ആശുപത്രികളില്‍ ചികിത്സ-
കുട്ടികളിൽ ഉയർന്ന രക്തസമ്മർദ്ദ നിരക്ക് വർദ്ധിക്കുന്നുവെന്ന് റിപ്പോർട്ട്; സ്കൂളുകളിൽ പരിശോധനകൾ നടത്തണമെന്ന് ആവശ്യം
ലണ്ടൻ: യുകെയിൽ കുട്ടികളിൽ ഉയർന്ന രക്തസമ്മർദ്ദ നിരക്ക് വർദ്ധിക്കുന്നുവെന്നും കേസുകൾ ഇരട്ടിയായതായും റിപ്പോർട്ട്. കൗമാരക്കാരിൽ വർദ്ധിച്ചുവരുന്ന രക്തസമ്മർദ്ദ നിരക്ക് ആന്തരികാവയവങ്ങൾക്ക് കേടുപാടുകൾ, പക്ഷാഘാതം, ഹൃദയാഘാതം എന്നിവ വർദ്ധിപ്പിക്കുമെന്ന ആശങ്കകൾക്കിടയിലാണ്, സ്കൂൾ കുട്ടികളിലെ ഉയർന്ന രക്തസമ്മർദ്ദം നിരീക്ഷിക്കുന്നതിനായി ഒരു ദേശീയ യുകെ പരിപാടിക്ക് പ്രമുഖ ഡോക്ടർമാർ ആഹ്വാനം ചെയ്തിട്ടുള്ളത്. കഴിഞ്ഞ 20 വർഷത്തിനിടെ കുട്ടികളിൽ ഉയർന്ന രക്തസമ്മർദ്ദ നിരക്ക് ഇരട്ടിയായതായാണ് റിപ്പോർട്ട്. എന്നാൽ യുകെയിൽ പതിവ് പരിശോധനകൾ നടത്തുന്നില്ല, ഇത് പ്രശ്നത്തിന്റെ വ്യാപ്തിയെക്കുറിച്ചും ഏത് കുട്ടികൾക്കാണ് ഏറ്റവും കൂടുതൽ
-
ആഴ്ചയിൽ രണ്ട് മണിക്കൂർ വ്യായാമം; സന്ധി വേദനകൾ കുറയ്ക്കുന്നതോടൊപ്പം ജിപി സന്ദർശനങ്ങൾ പരമാവധി കുറയ്ക്കുമെന്നും പഠനം
ലണ്ടൻ: ആഴ്ചയിൽ രണ്ട് മണിക്കൂർ വ്യായാമം ചെയ്യുന്നത് സന്ധിവേദനയുള്ളവർക്ക് വേദന കുറയ്ക്കുമെന്നും, ജിപിയെ സന്ദർശിക്കുന്നത് പരമാവധി ഒഴിവാക്കാമെന്നും, അസുഖ അവധി എടുക്കുന്നത് കുറവാണെന്നും ഒരു പഠനം കണ്ടെത്തി. ഗ്രേറ്റർ മാഞ്ചസ്റ്ററിലെ ഇടുപ്പ്, പുറം, കാൽമുട്ട് വേദനയുള്ള 40,000 ആളുകൾക്ക് 12 ആഴ്ചത്തേക്ക് ഒരു മണിക്കൂർ വ്യായാമ ക്ലാസുകൾ നടത്തിയപ്പോൾ പുറത്ത് വന്ന വിശകലനത്തിൽ നിന്നാണ് ഈ കണ്ടെത്തലുകൾ. സന്ധിവേദനയുള്ള 3.7 ദശലക്ഷം ബ്രിട്ടീഷുകാർ ആഴ്ചയിൽ രണ്ട് മണിക്കൂർ വ്യായാമം ചെയ്താൽ അവർക്കും അവരുടെ കുടുംബങ്ങൾക്കും എൻഎച്ച്എസിനും യുകെ
-
ചിപ്സ് സ്ഥിരമായി കഴിക്കുന്നവരാണോ? സൂക്ഷിക്കുക പ്രമേഹ സാധ്യത കൂടുതലാണ്…
ഉരുളക്കിഴങ്ങ് ഇഷ്ടമാണോ? നല്ല വാർത്തയും മോശം വാർത്തയുമുണ്ട്. ചിപ്സ് കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹ സാധ്യത വർദ്ധിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്, എന്നാൽ ഉരുളക്കിഴങ്ങ് ബേക്കിംഗ്, തിളപ്പിക്കൽ അല്ലെങ്കിൽ മാഷ് ചെയ്യുന്നത് വളരെ ആരോഗ്യകരമാണെന്നാണ് പഠനം. ബ്രിട്ടീഷ് മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, ആഴ്ചയിൽ മൂന്ന് തവണ ഫ്രഞ്ച് ഫ്രൈസ് കഴിക്കുന്നത് ഒരാൾക്ക് രോഗം വരാനുള്ള സാധ്യത 20% വർദ്ധിപ്പിക്കുന്നു. ആഴ്ചയിൽ അഞ്ച് തവണ അങ്ങനെ ചെയ്യുന്നത് 27% രോഗം പിടിപെടാനുള്ള സാധ്യതയാണ് കാണിക്കുന്നത്. ആഗോളതലത്തിൽ, അരിയും ഗോതമ്പും
Paachakam
-
നല്ല നാടൻ സാമ്പാർ തയ്യാറാക്കാം…
ചേരുവകൾ തുവരപരിപ്പ് – ½ കപ്പ്മുരിങ്ങക്കായ് – 1 എണ്ണംതക്കാളി – 1 എണ്ണംഉരുളക്കിഴങ്ങ് – 1 എണ്ണംകാരറ്റ് – 1 എണ്ണംവഴുതനങ്ങ – 1 എണ്ണംവെണ്ടയ്ക്ക – 2 എണ്ണംകോവയ്ക്ക – 4 എണ്ണംവെള്ളരിയ്ക്ക – 100 ഗ്രാംനേന്ത്രക്കായ് – ½ ഒന്നിന്റെ പകുതിബീന്സ് – 3 എണ്ണംപച്ചമുളക് – 4 എണ്ണംസവാള – 1 എണ്ണംമഞ്ഞള്പൊടി – 1 നുള്ള്സാമ്പാര് പൊടി – 3 ടേബിള്സ്പൂണ്കായം – 1 ടീസ്പൂണ്വാളന്പുളി – നെല്ലിക്ക വലുപ്പത്തില്വെളിച്ചെണ്ണ
-
രസം വീട്ടിലുണ്ടാക്കാം, രുചികരമായി
ഊണിന് എളുപ്പത്തിൽ തയാറാക്കാവുന്നൊരു ഒഴിച്ചു കറിയാണ് രസം. വളരെ എളുപ്പത്തിൽ രസം എങ്ങനെ തയാറാക്കാമെന്ന് നോക്കൂ… സാമ്പാറിനു വേവിച്ച പരിപ്പ് ഉൗറ്റിയെടുത്ത വെള്ളം — ഒന്നര ലീറ്റർ വാളൻ പുളി പിഴിഞ്ഞത് — 15 മില്ലി വെള്ളം — ആവശ്യത്തിന് മഞ്ഞൾപ്പൊടി — ഒരു ചെറിയ സ്പൂൺമുളകുപൊടി — ഒന്നര ചെറിയ സ്പൂൺകായം — അഞ്ചു ഗ്രാംശർക്കര — അല്പംജീരകം — അര ചെറിയ സ്പൂൺഉലുവ — കാൽ ചെറിയ സ്പൂൺതക്കാളി അരിഞ്ഞത് — 50 ഗ്രാംകറിവേപ്പില
-
കാപ്സിക്കം സാമ്പാർ; വ്യത്യസ്ത രുചിയൂറും വിഭങ്ങളുമായി അച്ചായന്റെ അടുക്കള
സണ്ണിമോൻ മത്തായി നാടൻ സാമ്പാറിൽ നിന്ന് വ്യത്യസ്തമായി കാപ്സിക്കം സാമ്പാർ, എങ്ങനെ തയാറാക്കാം എന്ന് നോക്കാം. ചേരുവകൾ: പരിപ്പ് വേവിച്ചത് – ഒരു കപ്പ്സാമ്പാർ പൊടി – രണ്ട് ടീസ്പൂൺഉപ്പ് – ആവശ്യത്തിന്സവാള – 1 നീളത്തിൽ അരിഞ്ഞത് തക്കാളി – 1 നീളത്തിൽ അരിഞ്ഞത്പുളി – ഒരു നെല്ലിക്ക വലുപ്പത്തിൽകായം – ഒരു ചെറിയ കഷണംകാപ്സിക്കം – ഒന്ന് ചതുരക്കഷണങ്ങളായി മുറിച്ചത്മല്ലിയില – രണ്ട് ടേബിൾസ്പൂൺ. പാകം ചെയ്യുന്ന വിധം. വേവിച്ച പരിപ്പിലേക്ക് ആവശ്യത്തിന് വെള്ളമൊഴിച്ച് സാമ്പാർ
Literature
മാലാഖകൾ ഇനിയും ജനിക്കട്ടെ
എനിക്ക് ഓർമ്മ വച്ചത് മുതൽ സ്കൂൾ അവധികൾക്ക് പനിപിടിച്ചു ആശുപത്രിയിൽ അഡ്മിറ്റാകാറുണ്ടായിരുന്നു. ഒരുവിധം എല്ലാവർഷവും ഞാൻ ഈ കലാപരിപാടി ആവർത്തിച്ചിട്ടുണ്ട്. വിറച്ചുതുള്ളിച്ച പനി വിട്ടുമാറുമ്പോൾ എന്റെ കണ്ണിൽ കാണുന്നത് വെള്ളയുടുപ്പിട്ട മാലാഖമാരെ പോലിരിക്കുന്ന നേഴ്സ് ചേച്ചിമാരെയാണ്. അവരെന്നെ മരുന്ന് കഴിപ്പിക്കുന്നതും ഇടക്കിടക്ക് പനിയുണ്ടോ എന്ന് പരിശോധിക്കാൻ വരുന്നതും എനിക്ക് വല്യേ ഇഷ്ടായിരുന്നു. ആ ചേച്ചിമാരെ കണ്ടാണ് വലുതാകുമ്പോൾ അവരെപോലെ ഒരു നേഴ്സ് ആകണം എന്ന മോഹം എന്റെ കുഞ്ഞുമനസ്സിൽ നാമ്പിട്ടതു പതാംക്ലാസിൽ പഠിക്കുമ്പോൾ ഭാവിയിൽ ആരാകാനാണ് ഇഷ്ടം-
ലണ്ടൻ പശ്ചാത്തലത്തിലെ മലയാള നോവലുമായി ആൻ പാലി!
”അഗാപ്പെ” യുകെ മലയാളി എഴുത്തുകാരിയും കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാവുമായ ആൻ പാലിയുടെ ലണ്ടൻ പശ്ചാത്തലത്തിൽ എഴുതപ്പെട്ട പുതിയ നോവൽ ‘അഗാപ്പെ ‘ ശ്രദ്ധേയമാകുന്നു . പുസ്തക പ്രസാധന രംഗത്തു 50 വർഷങ്ങൾ പിന്നിട്ട ഡിസി ബുക്ക്സ് ആണ് പ്രസാധകർ . സാഹിത്യ അക്കാദമി പുരസ്കാരം നേടിയ ‘ അ ഫോർ അന്നാമ്മയ്ക്കും, കൊതിക്കെറുവിനും ശേഷം തങ്ങളുടെ മാത്രം ജീവിത വ്യാകരണങ്ങളിൽ മുഴുകി ലണ്ടൻ നഗര നൈരന്തര്യങ്ങളോട് ഇനിയും സമരസപ്പെടാത്ത ഒരു കൂട്ടം തെക്കേ ഇന്ത്യൻ
-
സ്നേഹപൂർവ്വം അവർ കുറിച്ചത് മാതൃ രാജ്യത്തോടുള്ള വാത്സല്യം തുളുമ്പുന്ന കവിതകൾ.. യോർക്ക്ഷയർ ആൻഡ് ഹംബർ സാഹിത്യ ക്ളബ്ബ് നടത്തിയ ”എൻ്റെ ഇന്ത്യാ ” കവിതാ രചനാ മത്സരത്തിലെ വിജയികൾക്ക് ആദരം.
പ്രൗഡഗംഭീരമായ ചടങ്ങിൽ യോർക്ക്ഷയർ ആൻഡ് ഹംബർ സാഹിത്യ ക്ളബ്ബ് നടത്തിയ ”എൻ്റെ ഇന്ത്യാ ” കവിതാ രചനാ മത്സരത്തിലെ വിജയികളെ സമുചിതമായി ആദരിച്ചു. സ്നേഹപൂർവ്വം അവർ കുറിച്ച മാതൃ രാജ്യത്തോടുള്ള വാത്സല്യം തുളുമ്പുന്ന കവിതകൾ സദസിൽ ശ്രുതി മധുരമായി അവതരിപ്പിക്കപ്പെട്ടു. ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ നോർത്ത് ലിങ്കൺഷയറിൻ്റെ കലാ സാഹിത്യ വിഭാഗമായ യോർക്ക്ഷയർ ആൻഡ് ഹംബർ സാഹിത്യ ക്ളബ്ബ് സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് നടത്തിയ കവിതാ മത്സരത്തിലെ വിജയികൾക്കാണ് സ്വന്തം കവിത റെക്കോർഡ് ചെയ്തത് സദസിനു മുമ്പിൽ സമർപ്പിക്കാൻ അവസരം ലഭിച്ചത്. മത്സരത്തിൽ വിജയികളായവരുടെ കവിതകൾ
-
ലണ്ടൻ മലയാളി കൗൺസിൽ സാഹിത്യ പുരസ്കാര സമർപ്പണം
സാഹിത്യത്തെ സ്നേഹിക്കുന്നവരുടെ അവിസ്മരണീയമായ ഒരു സ്നേഹസർഗ്ഗസംഗമമാണ് ഉത്രാട ദിനത്തിൽ കോട്ടയം പ്രസ് ക്ലബ്ബിൽ അരങ്ങേറിയത്. കോട്ടയം പ്രസ് ക്ലബ്ബിൽ ഉത്രാട ദിനത്തിൽ നടന്ന ലിമ വേൾഡ് ലൈബ്രറി ഓണംസർഗ്ഗസംഗമം അതിന്റെ പുതുമകൊണ്ടും സമ്പന്നമായ ആസ്വാദകസദസ്സിനാലും ഏറെ ശ്രദ്ധേയമായിരുന്നു. ഡോ. പോൾ മണലിൽ ലിമ വേൾഡ് ലൈബ്രറി ഓണംസർഗ്ഗസംഗമം ഉദ്ഘാടനം ചെയ്തു. പ്രവാസ സാഹിത്യകാരനും ലിമ വേൾഡ് ലൈബ്രറി ഓൺലൈൻ ചീഫ് എഡിറ്ററുമായ കാരൂർ സോമനെ ചടങ്ങിൽ ആദരിച്ചു. ലണ്ടൻ മലയാളി കൗൺസിൽ പുരസ്കാരം മേരി അലക്സിനു സമ്മാനിച്ചു,
Movies
വാഹനാപകടത്തില്‍ നടന് സന്തോഷ് നായര്‍ക്ക് ദാരുണാന്ത്യം
പത്തനംതിട്ട: വാഹനാപകടത്തില്‍ നടന് സന്തോഷ് നായര്‍ക്ക് ദാരുണാന്ത്യം. പത്തനംതിട്ട ഏനാത്ത് സന്തോഷ് നായര്‍ സഞ്ചരിച്ച കാര്‍ വാനുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍ സന്തോഷിന്റെ ഭാര്യയ്ക്കും പരിക്കേറ്റിരുന്നു. അപകടത്തിന് പിന്നാലെ ഇരുവരെയും അടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നടന്റെ ജീവന് രക്ഷിക്കാനായില്ല. നൂറിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള സന്തോഷ് നായരുടേതായി പുറത്തിറങ്ങിയ അവസാന ചിത്രം മോഹിനിയാട്ടമാണ്. 1982 ല്‍ പി ജി വിശ്വംഭരന് സംവിധാനം ചെയ്ത ‘ഇതു ഞങ്ങളുടെ കഥ’ എന്ന സിനിമയിലൂടെയാണ് സന്തോഷ് അഭിനയരംഗത്തേക്കെത്തുന്നത്.‘ഏപ്രില്‍ 18’, ‘ഇവിടെ-
സുമതി വളവ്’ സിനിമ തർക്കത്തിൽ ഇടപെട്ട് നിർമ്മാതാക്കളുടെ സംഘടന; സിനിമയുടെ കളക്ഷൻ പരിശോധിക്കും
സുമതി വളവ് സിനിമ തർക്കത്തിൽ ഇടപെട്ട് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. കുമ്പിടി സിനിമയുടെ നിർമ്മാതാവും സംവിധായകനും അടക്കമുള്ള ആളുകളുമായി ചർച്ച നടത്തുമെന്ന് കളക്ഷൻ പരിശോധിക്കുമെന്നും അസോസിയേഷൻ ഭാരവാഹികൾ. സംവിധായകനും തിരക്കഥാകൃത്തും ചതിച്ചു എന്നും ഏഴു കോടി രൂപ സിനിമയിലൂടെ നഷ്ടം സംഭവിച്ചു എന്നുമുള്ള നിർമ്മാതാവ് മുരളി കുന്നുംപുറത്തിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് ഇടപെടൽ. ആകെ നിർമ്മിച്ച മൂന്ന് സിനിമകളിൽ അവസാനത്തെ രണ്ടെണ്ണം തനിക്ക് ഭീമമായ നഷ്ടം വരുത്തിയെന്നും, സുമതി വളവ് എന്ന ചിത്രത്തിന്റെ പേരിൽ തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയും,
-
ലോൺ ആപ്പ് പരസ്യത്തിൽ തന്റെ ചിത്രം, വ്യാജ വാഗ്ദാനങ്ങളില്‍ വീണ് കഷ്ടപ്പെട്ടുണ്ടാക്കിയ പണം കളയരുതെന്ന് അജു വർഗീസ്
തിരുവനന്തപുരം: തന്റെ അനുമതിയില്ലാതെ ചിത്രം ഉപയോഗിച്ച് പരസ്യം ചെയ്ത പണമിടപാട് സ്ഥാപനത്തിനെതിരെ മുന്നറിയിപ്പുമായി നടൻ അജു വർഗീസ് രംഗത്ത്. ‘എ എം ട്രസ്റ്റ് ലോൺ സർവീസസ്’ എന്ന സ്ഥാപനമാണ് മൂന്ന് ലക്ഷം രൂപ വരെ ലോൺ നൽകുമെന്ന പരസ്യത്തിൽ അനുമതിയില്ലാതെ താരത്തിന്റെ ചിത്രം ഉപയോഗിച്ചത്. ഇത്തരത്തിൽ മുമ്പും അഭിനേതാക്കളുടെ ചിത്രം ഉപയോഗിച്ച് പരസ്യങ്ങൾ പ്രചരിച്ചിട്ടുണ്ട്. തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ഈ സ്ഥാപനം ചിത്രവും പേരും ഉപയോഗിക്കുന്നതെന്നും ഈ പദ്ധതിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും അജു വർഗീസ്
-
യോർക്ക്ഷെയർ ഹോളിഡേ പാർക്കിൽ രണ്ട് കൗമാരക്കാരെ മരിച്ച നിലയിൽ കണ്ടെത്തി; ഒരാൾ അറസ്റ്റിൽ
ഈസ്റ്റ് യോർക്ക്ഷെയറിലെ ഒരു ഹോളിഡേ പാർക്കിൽ രണ്ട് കൗമാരക്കാരെ മരിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് ഒരാളെ അറസ്റ്റ് ചെയ്തു.സുരക്ഷാ ആശങ്കയെ തുടർന്ന് ബുധനാഴ്ച ബ്രിഡ്ലിംഗ്ടണിനടുത്തുള്ള ലിറ്റിൽ ഈഡൻ ഹോളിഡേ പാർക്കിലേക്ക് തങ്ങളെ വിളിച്ചതായി ഹംബർസൈഡ് പോലീസ് പറഞ്ഞു. 15 വയസ്സുള്ള ഒരു പെൺകുട്ടിയെയും 17 വയസ്സുള്ള ഒരു ആൺകുട്ടിയെയും ഹോളിഡേ പാർക്കിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി സേന അറിയിച്ചു. ഗുരുതരമായ നരഹത്യയ്ക്ക് സംശയിച്ച് 33 വയസ്സുള്ള ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഇയ്യാൾ ഇപ്പോഴും കസ്റ്റഡിയിലാണെന്നും പോലീസ്
Sports
അലയന്‍സ് അരീനയിലും ബയേണിനെ പൂട്ടി പിഎസ്ജി; ചാമ്പ്യന്‍സ് ലീഗില്‍ ആര്‍സനല്‍-പിഎസ്ജി ഫൈനല്‍
ജര്‍മ്മന്‍ ക്ലബ്ബ് ആയ ബയേണ്‍ മ്യൂണികിന്റെ തട്ടകമായ അലയന്‍സ് അരീനയില്‍ പോയി വെന്നിക്കൊടി പാറിച്ച പിഎസ്ജി യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലിലേക്ക്. സെമി ഫൈനലിന്റെ രണ്ടാം പാദത്തിലും 1-1 (അഗ്രഗേറ്റ് സ്കോര്‍ 5-6) ന്റെ വിജയം സ്വന്തമാക്കിയ പിഎസ്ജി മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തി. കഴിഞ്ഞ ആഴ്ച്ച പിഎസ്ജിയുടെ മൈതാനമായ പാര്‍ക്ക് ഡേ പ്രിന്‍സസില്‍ നടന്ന മത്സരം 5-4ന് പിഎസ്ജി വിജയിച്ചിരുന്നു. ഇപ്പോള്‍ ഇരുപാദങ്ങളിലുമായി 6-5ന്റെ ജയത്തോടെയാണ് ഫ്രഞ്ച് ക്ലബ്ബിന്റെ ഫൈനല്‍ പ്രവേശനം. ബുഡാപെസ്റ്റില്‍ മേയ് 30-ന് നടക്കുന്ന-
മൂന്ന് മത്സരം ബാക്കി നില്‍ക്കെ ഇറ്റാലിയന്‍ സീരി എ കിരീടത്തില്‍ മുത്തമിട്ട് ഇന്‍ര്‍മിലാന്‍
ഇറ്റാലിയന്‍ സീരി എ ഫുട്ബോള്‍ കിരീടം വീണ്ടും ഇന്റര്‍ മിലാന്. പാര്‍മയെ 2-0 ത്തിന് കീഴടക്കിയാണ് മൂന്ന് മത്സരങ്ങള്‍ അവശേഷിക്കെ ഇന്റര്മിലാന് കിരീടമുയര്‍ത്തിയത്. 46-ാം മിനിറ്റില്‍ മാര്‍കസ് തുറാം, എണ്‍പതാം മിനിറ്റില്‍ ഹെന്റ്റിക് മഖ്ത്യേരിയന് എന്നിവരാണ് നിര്‍ണായക ഗോളുകള്‍ നേടിയത്. 35 മത്സരങ്ങളില്‍ നിന്നായി 82 പോയിന്റാണ് ഇന്റര്‍മിലാനുള്ളത്. രണ്ടാം സ്ഥാനത്തുള്ള നിലവിലെ ചാമ്പ്യന്മാരായ നാപ്പോളിക്ക് 70 പോയിന്റ് മാത്രമാണുള്ളത്. കഴിഞ്ഞ സീസണില്‍ ഒരു പോയിന്റിനാണ് ഇന്റര്മിലാന് ഇറ്റാലിയന്‍ സീരി എ ഫുട്ബോള്‍ കിരീടം നഷ്ടമായത്. 21-ാം
-
ഐപിഎൽ മത്സരത്തിനിടെ ഡ്രസിങ് റൂമിൽ പുകവലി; റിയാൻ പരാഗിന് പിഴ ശിക്ഷ
ഐപിഎൽ മത്സരത്തിനിടെ ഡ്രസിങ് റൂമിൽ പുകവലി. രാജസ്ഥാൻ റോയൽസ് നായകൻ റിയാൻ പരാഗിനെതിരെ നടപടി. മാച്ച് ഫീയുടെ 25 ശതമാനമാണ് പിഴ ശിക്ഷ. പഞ്ചാബിനെതിരായ മത്സരത്തിനിടെയായിരുന്നു റിയാൻ പരാഗ് ഇ -സിഗരറ്റ് വലിച്ചത്. ഇ സിഗററ്റ് ഉപയോഗിച്ച സംഭവത്തിൽ റിയാൻ പരാഗിനോട് ബിസിസിഐ വിശദീകരണം തേടിയിരുന്നു. മത്സരത്തിന്റെ തത്സമയ സംപ്രേക്ഷണത്തിനിടെ ഡ്രസ്സിംഗ് റൂമിൽ നിന്ന് റിയാൻ പരാഗ് ഇ സിഗററ്റ് ഉപയോഗിക്കുന്ന ദൃശ്യങ്ങൾ ക്യാമറ കണ്ണുകളിൽ പെടുകയായിരുന്നു. ഈ ദൃശ്യം നിമിഷങ്ങൾക്കുള്ളിൽ വൈറലാവുകയും വലിയ ചർച്ചകൾക്ക് വഴിതുറക്കുകയും
-
ബാഡ്മിന്റണ്‍: തോമസ് കപ്പില്‍ ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനലില്‍; ചൈനയെ തോല്‍പ്പിച്ചാല്‍ ഗ്രൂപ്പ് ചാമ്പ്യന്മാരാകാം
ഡെന്മാര്ക്കിലെ ഹോഴ്സന്‍സില്‍ നടക്കുന്ന തോമസ് കപ്പ് ബാഡ്മിന്റണില്‍ ലോക പുരുഷ ടീം ചാമ്പ്യന്‍ഷിപ്പില്‍ ഓസ്ട്രേലിയയെ തോല്‍പ്പിച്ച് ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനലില്‍. ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ഓസിസിനെ 5-0ത്തിനാണ് ഇന്ത്യ തകര്‍ത്തത്. ജയത്തോടെ ഗ്രൂപ്പ് എയില്‍ ചൈനയോടൊപ്പം ഒന്നാം സ്ഥാനത്താണ് ഇന്ത്യ. ചൈനയുമായി നാളെ നടക്കുന്ന മത്സരത്തില്‍ വിജയിക്കാനായാല്‍ ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യന്മാരാകും.ആദ്യ ദിവസം കാനഡയെ 4-1ന് തോല്‍പ്പിച്ച ഇന്ത്യ ഓസ്ട്രേലിയയെ 5-0നും കാനഡ 4-1 നും തകര്‍ത്തുവിട്ടു സിംഗിള്‍സില്‍ ഓസ്ട്രേലിയയുടെ എഫ്രയിം സ്റ്റീഫന്‍ സാമിനെ തോല്‍പ്പിച്ച ലക്ഷ്യ
Kala And Sahithyam
പ്രതിഭാവം ഓൺലൈൻ പിരിയോഡിക്കലിന്റെ പ്രഥമ ഓണപ്പതിപ്പ് കവി പദ്മദാസ് പ്രകാശനം ചെയ്തു.
തൃശ്ശൂർ: പ്രതിഭാവം ഓൺലൈൻ പിരിയോഡിക്കലിന്റെ പ്രഥമ ഓണപ്പതിപ്പ് കവി പദ്മദാസ് പ്രകാശനം ചെയ്തു. മുതിർന്ന പത്രപ്രവർത്തകനും എഴുത്തുകാരനുമായ സി. എ. കൃഷ്ണൻ പുസ്തകം ഏറ്റുവാങ്ങി. കവി പ്രസാദ് കാക്കശ്ശേരി മുഖ്യപ്രഭാഷണം ചെയ്തു. എഡിറ്റർ സതീഷ് കളത്തിൽ അദ്ധ്യക്ഷത വഹിച്ചു. ചീഫ് അഡ്മിനിസ്ട്രേറ്റർ നവിൻകൃഷ്ണ, അസോ. എഡിറ്റർ വിസ്മയ കെ. ജി., മാനേജിങ് അഡ്മിനിസ്ട്രേറ്റർ സാജു പുലിക്കോട്ടിൽ എന്നിവർ സംസാരിച്ചു. സബ് എഡിറ്റർ അഭിതാ സുഭാഷ് സ്വാഗതവും ഏക്സിക്യൂട്ടിവ് എഡിറ്റർ അഖിൽകൃഷ്ണ നന്ദിയും പറഞ്ഞു. ഡോ. രോഷ്നി സ്വപ്നയുടെ-
‘പ്രവാസ സാഹിത്യത്തിലെ സത്യാന്വേഷണങ്ങൾ’ ലേഖനം:മേരി അലക്സ് (മണിയ)
മണ്ണിനും വിണ്ണിനും അതിർ വരമ്പുകൾ പോലെയാണ് ഇപ്പോൾ കേരളത്തിൽ നടക്കുന്ന ഓരോ സംഭവങ്ങളും .’മനുഷ്യൻ സ്വതന്ത്രനായി ജനിക്കുന്നു. എന്നാൽ എല്ലായിടങ്ങളിലും അവൻ ബന്ധനത്തിലാണ് ‘ എന്ന് റൂസോ പറഞ്ഞിട്ടുണ്ട്. കേരളത്തിലെ ഒരു പാട്ടുകാരൻ വേടന്റെ കവിത ഡിഗ്രി വിദ്യാർത്ഥികൾക്ക് പഠിക്കാനെടുത്തു എന്ന പേരിൽ പരസ്പരം പോരടിക്കുമ്പോൾ മനസ്സിലേക്ക് വരുന്നത് പ്രവാസ സാഹിത്യത്തിലെ പ്രതിഭാധനനായ മാവേലിക്കര ചാരുംമൂട് സ്വദേശി, ലണ്ടനിൽ താമസിക്കുന്ന ശ്രീ.കാരൂർ സോമനെയാണ്. നാലര പതിറ്റാണ്ടിലധികമായി സ്വദേശത്തും വിദേശത്തും മലയാള ഭാഷയെ അനുഭവത്തി ൻ്റെ നിറവിൽ സമ്പന്നമാക്കുന്ന
-
ലിവർപൂൾ യൂണിവേഴ്സിറ്റി വിദ്യാർത്ഥിയും മാഞ്ചസ്റ്റർ നിവാസിയുമായ അർണോൾ മാത്യുവിൻ്റെ ആദ്യ നോവൽ “Tale Driffer: Unveiling Truths” പ്രസിദ്ധീകരിച്ചു……
മാഞ്ചസ്റ്ററിൽ നിന്നുമുള്ള ലിവർപൂൾ യൂണിവേഴ്സിറ്റി വിദ്യാർത്ഥിയുമായ അർണോൾ മാത്യുവിൻ്റെ (21) ആദ്യ നോവലായ “Tale Drifter: Unveiling Truths” പുറത്തിറങ്ങി. ലിറ്റററി ലോകത്തേക്ക് പുതുമയോടെ കടന്നിരിക്കുന്ന അർണോൾ മാത്യുവിൻ്റെ കഴിഞ്ഞ മാസം പുറത്തിറങ്ങിയ ഈ പുസ്തകം ഒരു വലിയ ഫാന്റസി ശൃംഖലയിലേക്കുള്ള ആദ്യപടിയായി മാറിയിട്ടുണ്ട്.16-ആം നൂറ്റാണ്ടിന്റെ ചരിത്ര പശ്ചാത്തലത്തിൽ അധിഷ്ഠിതമായ, അത്ഭുതങ്ങളും മായാജാലവും മര്യാദയോടും കൂടിയ അജ്ഞാതത്വവുമായി ചേരുന്ന ഒരു കഥ. Tale Drifter കഥ പറയുന്നത് ക്ലോഡ് എന്ന ചെറുപ്പക്കാരനായ ധിഷണാശക്തിയുള്ള ഒരു ബാലന്റെ യാത്രയെ
-
“കോഫി” – മാനസിക ഇടറലുകളും മാനവിക ബന്ധങ്ങളുടെയും കഥ.
ലണ്ടന്റെ തണുത്ത സായാഹ്നത്തിൽ, അജ്ഞാതരും ബുദ്ധിമുട്ടുകളിലുമായ നാലു പേരുടെ വഴിയേ, കാഴ്ചകളിലൂടെ നമ്മെ കൈപിടിച്ചു കൊണ്ടുപോകുന്ന ഹൃദയസ്പർശിയായൊരു ചലച്ചിത്രാനുഭവമാണ് “കോഫി”. നഷ്ടപ്പെടലുകളും ഒറ്റപ്പെടലുകളും അതിജീവിക്കുന്ന നാല് മനുഷ്യര്‍ തമ്മില്‍ ഒരു കാപ്പിക്കപ്പ് വഴിയുള്ള ആത്മബന്ധം മാത്രമല്ല, ജീവിതത്തിലേക്കുള്ള ഒരു പുതിയ തെളിച്ചവും ചിത്രീകരിക്കുന്നു ഈ ഹൃദ്യമായ കഥ. ലണ്ടൻ മലയാള സാഹിത്യ വേദിയുടെ ബാന്നറിൽ റജി നന്ദിക്കാട്ട് നിർമ്മിച്ച കോഫി ജിബി ഗോപാലൻ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നു. വിപിൻ ഭരത്തിന്റെ കഥയിൽ ക്യാമറയും എഡിറ്റും വരുൺ ഉണ്ണികൃഷ്ണൻ
Classifieds
ആഷസ് പരമ്പര: ഇംഗ്ലണ്ടിന്റെ മുന്‍നിര ബാറ്റര്‍മാരെ തകര്‍ത്ത് മിച്ചല്‍ സ്റ്റാര്‍ക്
ഓസ്ട്രേലിയയിലെ പെര്‍ത്ത് ഒപ്റ്റസ് സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ ആഷസ് ടെസ്റ്റിന്റെ 1-ാം ദിനത്തില്‍ ബൗളിങില്‍ മികവ് കാട്ടി ഓസ്ട്രേലിയ. ഓസ്ട്രേലിയയ്ക്കായി ആദ്യം പന്തെറിയാന്‍ എത്തിയത് മിച്ചല്‍ സ്റ്റാര്‍ക്. ഇന്നിംഗ്സിന്റെ ആദ്യ ഓവറില്‍ തന്നെ ഇടത് കൈയ്യന്‍ പേസര്‍ വരവറിയിച്ചു. ഇംഗ്ലണ്ട് ഓപ്പണര്‍ സാക്ക് ക്രോളിയെ ഇന്നിംഗ്സിന്റെ ആദ്യ ഓവറിലെ അവസാന പന്തില്‍ ഉസ്മാന് ഖവാജയുടെ ക്യാച്ചിലാണ് പുറത്താക്കിയത്. വളരെ നാടകീയമായിരുന്നു ആദ്യ ഓവര്‍. ആദ്യ അഞ്ച് പന്തുകളെ ക്ഷമയോടെ നേരിട്ട ക്രോളി ആറാം പന്ത് മികച്ചതാണെന്ന് വിലയിരുത്തി-
യു കെ മിലിട്ടറി ഓഫ് ഡിഫെൻസിൽ സിവിൽ സെർവന്റ് ആയി ജോലി ചെയ്യുന്ന യുവാവിന് വിവാഹാലോചനകൾ ക്ഷണിക്കുന്നു
യു കെ മിലിട്ടറി ഓഫ് ഡിഫെൻസിൽ , സിവിൽ സെർവന്റ് ആയി ജോലി ചെയ്യുന്ന സി എസ് ഐ ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ട യുകെയിലെ ബ്രിസ്റ്റോളിൽ സെറ്റിൽഡ് ആയ കുടുംബത്തിൽ നിന്നുള്ള മലയാളീ യുവാവ് ,( വയസ് 27 , ഉയരം 5 അടി 7 ഇഞ്ച് ) അനുയോജ്യയരായ സി എസ് ഐ , മാർത്തോമാ , യാക്കോബിറ്റ് വിഭാഗത്തിൽപ്പെട്ട കുടുംബന്ഗളിൽനിന്നുള്ള യുവതികളുടെ വിവാഹാലോചനകൾ ക്ഷണിക്കുന്നു .യുകെയിൽ സെറ്റിൽഡ് ആയ കുടുംബങ്ങളിൽ നിന്നുള്ള കൂട്ടികൾക്ക് മുൻഗണContact Ph
-
യുകെയിൽ NHS ൽ ജോലി ചെയ്യുന്ന റോമൻ കത്തോലിക്കാ യുവതിക്ക് വിവാഹാലോചനകൾക്ഷണിക്കുന്നു
UK യിൽ NHS ൽ നഴ്സായി ജോലി ചെയ്യുന്ന റോമൻ കത്തോലിക്കാ യുവതി , വയസ് -25 yrs , ഉയരം 167 cm , UK യിൽ ജോലിയുള്ള യുവാക്കൾക്ക് മുൻഗണന , നാട്ടിലുള്ള ജോലിക്കാരെയും അതുപോലെ post Graduation M.tech, MCA ക്കാർക്കും മുൻഗണന(Contact 07877658802, 07517416316)
-
യുകെയിൽ NHS ൽ പ്രൊജക്റ്റ് മാനേജരായി ജോലി ചെയ്യുന്ന റോമൻ കത്തോലിക്കാ യുവതിക്ക് വിവാഹാലോചനകൾ ക്ഷണിക്കുന്നു
യുകെയിൽ സെറ്റിൽഡ് ആയ മാതാപിതാക്കളുടെ മകൾ , റോമൻ കത്തോലിക്കാ യുവതി , വയസ് -24 , ബി എസ് സി – ബിസിനസ് മാനേജ്മന്റ് ആൻഡ് ഫൈനാൻസ് യുകെയിൽ പഠിച്ചതിന് ശേഷം പ്രൊജക്റ്റ് മാനേജരായി NHS ൽ നിലവിൽ ജോലി ചെയ്യുന്നു. യുകെയിൽ സെറ്റിൽഡ് ആയ ഫാമിലികളിൽ നിന്നുള്ള യുവാക്കളുടെ വിവാഹാലോചനകൾ ക്ഷണിക്കുന്നു Contact number
Law
ഡിജിറ്റല്‍ പണമിടപാടുകളില്‍ മുതല്‍ ട്രെയിന്‍ ടിക്കറ്റ് ക്യാന്സലേഷന് വ്യവസ്ഥകളില്‍ വരെ ഇന്നുമുതല്‍ മാറ്റങ്ങള്‍: ഇക്കാര്യങ്ങള്‍ അറിയാതെ പോകരുത്
ഒരു സാമ്പത്തിക വര്‍ഷം കൂടി പടിയിറങ്ങി. ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങളും പശ്ചിമേഷ്യന്‍ സംഘര്‍ഷവും സ്വാധീനിച്ച ..നിരവധി മാറ്റങ്ങളുണ്ടായ വര്‍ഷം കൂടിയാണ് കടന്നുപോകുന്നത്. ഇന്ന് മുതല്‍ പുതിയ സാമ്പത്തിക വര്‍ഷം ആരംഭിക്കുകയാണ്. ഇക്കുറിയും സാമ്പത്തിക മേഖലയില്‍ വലിയ മാറ്റങ്ങളുണ്ട്. ആ മാറ്റങ്ങള്‍ എന്തെന്ന് പരിശോധിക്കാം ആദായ നികുതി, പാന്‍ എന്നിവയുമായി ബന്ധപ്പെട്ട മാറ്റങ്ങള്‍ 1961ലെ ആദായ നികുതി നിയമത്തിന് പകരം പുതിയ ഇന്‍കം ടാക്സ് ആക്ട് 2025 നിലവില്‍ വരുമെന്നതാണ് പ്രധാനമാറ്റം. (FY), അസസ്മെന്റ് ഇയര്‍( AY), പ്രീവിയസ്-
വിജയ് സ്വപ്നലോകത്ത്, നാല് സീറ്റ് പോലും കിട്ടില്ല, കുറച്ചു വോട്ട് കിട്ടിയാലായി’: പരിഹസിച്ച് മന്ത്രി പിയൂഷ് ഗോയൽ
ചെന്നൈ: ടിവികെ അധ്യക്ഷൻ വിജയ്യെ പരിഹസിച്ച് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ. വിജയ് സ്വപ്നലോകത്താണെന്ന് മന്ത്രി പറഞ്ഞു. വിജയ്യുടെ പാർട്ടിക്ക് നാല് സീറ്റ് പോലും കിട്ടില്ല. കുറച്ചു വോട്ട് കിട്ടിയേക്കും. വിജയ്ക്ക് തമിഴ്നാടിനെ കുറിച്ചോ തമിഴ് സംസ്കാരത്തെ കുറിച്ചോ അറിയില്ല. പല സിനിമക്കാരെയും തിരസ്കരിച്ചതാണ് തമിഴ്നാടിന്റെ പാരമ്പര്യം. ആരാധകർക്കിടയിൽ വിജയ്ക്ക് ജനപ്രീതിയുണ്ടെങ്കിലും അത് വോട്ടായി മാറണമെന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എം ജി രാമചന്ദ്രൻ, ജെ ജയലളിത തുടങ്ങിയ നേതാക്കൾ പതിറ്റാണ്ടുകളുടെ പൊതുസേവനത്തിനും രാഷ്ട്രീയ പരിചയത്തിനും ശേഷമാണ് അധികാരത്തിലെത്തിയതെന്ന് പീയൂഷ്
-
വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന് വിവാഹിതയായ ഒരു സ്ത്രീയ്ക്ക് പരാതിപ്പെടാനാകില്ല: സുപ്രിംകോടതി
ബലാത്സംഗക്കേസുകളില്‍ നിര്‍ണായക ഉത്തരവുമായി സുപ്രിംകോടതി. വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന് വിവാഹിതയായ ഒരു സ്ത്രീയ്ക്ക് പരാതിപ്പെടാനാകില്ലെന്നാണ് സുപ്രികോടതിയുടെ ഉത്തരവ്. യഥാര്‍ഥ ബലാത്സംഗക്കേസുകള്‍ വിചാരണക്കോടതികള്‍ തിരിച്ചറിയുക തന്നെ വേണം. ബലാത്സംഗം തടയാനുള്ള നിയമങ്ങള്‍ ദുരുപയോഗം ചെയ്യരുതെന്നും സുപ്രിംകോടതി പറഞ്ഞു
-
ഡ്രൈവിംഗ് ലൈസൻസ് പുതുക്കാനും പ്രൊവിഷണൽ ലൈസെൻസിന് അപേക്ഷിക്കാനുമുള്ള അവസരം ഡ്രൈവർ ആൻഡ് വെഹിക്കിൾ അക്കൗണ്ട് വഴി ലഭ്യമാക്കി ഡിവിഎൽഎ
ലണ്ടൻ: വാഹനമോടിക്കുന്നവർക്ക് അവരുടെ ഡ്രൈവിംഗ് ലൈസൻസ് പുതുക്കാനും പുതിയ ഫോട്ടോ അപ്ലോഡ് ചെയ്യുന്നതിനുമുള്ള അവസരം ഡ്രൈവർ ആൻഡ് വെഹിക്കിൾ അക്കൗണ്ട് സേവനത്തിലൂടെ ലഭ്യമാക്കി ഡിവിഎൽഎ. കൂടാതെ പ്രൊവിഷണൽ ലൈസൻസിന് അപേക്ഷിക്കാനും ഈ സേവനത്തിലൂടെ കഴിയും. പുതിയ മാറ്റങ്ങൾ 2024 ഏപ്രിൽ ഒൻപതോടെ പ്രാബല്യത്തിൽ വന്നു കഴിഞ്ഞു. ഡ്രൈവർ ആൻഡ് വെഹിക്കിൾസ് അക്കൗണ്ട് സേവനത്തിൽ വരുത്തിയ നിരവധി കൂട്ടിച്ചേർക്കലുകളിൽ ഏറ്റവും പുതിയവയാണ് ഇപ്പോൾ പ്രാബല്യത്തിൽ വന്നത്. ഒരു വർഷം മുമ്പ് ആരംഭിച്ച സേവനത്തിൽ അക്കൗണ്ടിനായി 890,000-ത്തിലധികം ആളുകൾ സൈൻ





