- പുറത്ത് നടക്കുന്ന ചർച്ചകൾക്ക് പാർട്ടിയുമായി യാതൊരു ബന്ധവുമില്ല; കേരള കോൺഗ്രസ് എമ്മിൻ്റെ രാഷ്ട്രീയ നിലപാട് പലവട്ടം ആവർത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണെന്ന് ജോസ് കെ മാണി
- കെന്റിലും സസെക്സിലും 36,000 വീടുകളിൽ ഇപ്പോഴും കുടിവെള്ളം ലഭ്യമല്ല; കൂടുതൽ നടപടികളുമായി റെഗുലേറ്റർ
- ബ്രിട്ടീഷ് സൈന്യത്തിന്റെ സഹായത്തോടെ യുഎസ് സൈന്യം പിടിച്ചെടുത്ത റഷ്യൻ ഓയിൽ ടാങ്കർ നങ്കൂരമിട്ടിരിക്കുന്നത് സ്കോട്ട്ലൻഡ് തീരത്ത്
- രാഹുൽ മാങ്കൂട്ടത്തിൽ മൂന്ന് ദിവസത്തെ എസ് ഐ ടി കസ്റ്റഡിയിൽ, ജാമ്യാപേക്ഷ 16ന് പരിഗണിക്കും
- യുകെയിൽ ജോലി ചെയ്യുന്ന അനധികൃത കുടിയേറ്റക്കാർക്കെതിരായ അറസ്റ്റുകളിൽ വർദ്ധനവെന്ന് റിപ്പോർട്ട്
- ഉയർന്ന സമ്മർദ്ദം; മേജർ ഇൻസിഡന്റ് പ്രഖ്യാപിച്ച് നാല് എൻഎച്ച്എസ് ട്രസ്റ്റ് ആശുപത്രികൾ
- കേരള കോൺഗ്രസ് എം മുന്നണി വിടുമോ? 'തുടരും' എന്ന ഫേസ്ബുക്ക് പോസ്റ്റുമായി മന്ത്രി റോഷി അഗസ്റ്റിന്, മധ്യമേഖല ജാഥ നയിക്കാൻ ജോസ് കെ മാണിയില്ല, അണിയറ നീക്കങ്ങളുമായി ഹൈക്കമാൻഡ്
todays headline
headlines
-
ബ്രിട്ടീഷ് സൈന്യത്തിന്റെ സഹായത്തോടെ യുഎസ് സൈന്യം പിടിച്ചെടുത്ത റഷ്യൻ ഓയിൽ ടാങ്കർ നങ്കൂരമിട്ടിരിക്കുന്നത് സ്കോട്ട്ലൻഡ് തീരത്ത് ബ്രിട്ടീഷ് സൈന്യത്തിന്റെ സഹായത്തോടെ യുഎസ് കമാൻഡോ ശൈലിയിലുള്ള റെയ്ഡിൽ പിടിച്ചെടുത്തതിന് ദിവസങ്ങൾക്ക് ശേഷം റഷ്യൻ ഷാഡോ ഫ്ലീറ്റ് ഓയിൽ ടാങ്കർ സ്കോട്ട്ലൻഡ് തീരത്ത് മൂന്ന് മൈൽ അകലെ നങ്കൂരമിട്ടു. വെനിസ്വേലയിൽ നിന്ന് റഷ്യയിലേക്കുള്ള യാത്രാമധ്യേ അമേരിക്ക തടഞ്ഞുനിർത്തിയ ഒരു വ്യാജ എണ്ണ ടാങ്കർ ഇന്നലെയാണ് സ്കോട്ട്ലൻഡ് തീരത്ത് നിന്ന് ഏതാനും മൈൽ അകലെ നങ്കൂരമിട്ടിക്കുന്നത്. മൊറേ തീരത്തെ ലോസിമൗത്തിനടുത്തുള്ള ബർഗ്ഹെഡിന് സമീപമാണ് മരിനീരയെ കണ്ടെത്തിയത്. വടക്കൻ അറ്റ്ലാന്റിക്കിൽ അമേരിക്കയുടെ നേതൃത്വത്തിലുള്ള ഒരു ഓപ്പറേഷനിൽ കഴിഞ്ഞയാഴ്ചയാണ് ടാങ്കർ പിടിച്ചെടുത്തത് -
യുകെയിൽ ജോലി ചെയ്യുന്ന അനധികൃത കുടിയേറ്റക്കാർക്കെതിരായ അറസ്റ്റുകളിൽ വർദ്ധനവെന്ന് റിപ്പോർട്ട് ലണ്ടൻ: യുകെയിൽ നിയമവിരുദ്ധമായി ജോലി ചെയ്യുന്ന അനധികൃത കുടിയേറ്റക്കാർക്കെതിരായ അറസ്റ്റുകളിൽ വർദ്ധനവെന്ന് സർക്കാർ. ലേബർ പാർട്ടി അധികാരത്തിൽ വന്നതിനുശേഷം നെയിൽ ബാറുകൾ, കാർ വാഷുകൾ, ബാർബർ ഷോപ്പുകൾ, ടേക്ക്അവേകൾ തുടങ്ങിയ ബിസിനസുകളിൽ ഇമിഗ്രേഷൻ റെയ്ഡുകളുടെ എണ്ണം 77% വർദ്ധിച്ചതായും അറസ്റ്റുകളിൽ 83% വർദ്ധനവ് ഉണ്ടായതായും ഹോം ഓഫീസ് പറഞ്ഞു. ഡിസംബറിൽ സറേയിലെ കെംപ്റ്റൺ പാർക്ക് റേസ്കോഴ്സ് മാർക്കറ്റിൽ നടത്തിയ റെയ്ഡിൽ നിരവധിപേരാണ് അറസ്റ്റിലായതെന്ന് ഹോം ഓഫീസ് വ്യക്തമാക്കി. 2024 ജൂലൈ മുതൽ 2025 ഡിസംബർ അവസാനം വരെയുള്ള -
ഉയർന്ന സമ്മർദ്ദം; മേജർ ഇൻസിഡന്റ് പ്രഖ്യാപിച്ച് നാല് എൻഎച്ച്എസ് ട്രസ്റ്റ് ആശുപത്രികൾ ലണ്ടൻ: നാല് എൻഎച്ച്എസ് ആശുപത്രി ട്രസ്റ്റുകൾ അവരുടെ സേവനങ്ങൾ നൽകുന്നതിലെ ഉയർന്ന സമ്മർദ്ദം കാരണം അതീവ ഗുരുതരമായ സംഭവങ്ങൾ പ്രഖ്യാപിച്ചു. വർദ്ധിച്ചുവരുന്ന ഇൻഫ്ലുവൻസ, നോറോവൈറസ് കേസുകൾ, ജീവനക്കാരുടെ അസുഖങ്ങളുടെ വർദ്ധനവ് എന്നിവ സ്ഥിതി കൂടുതൽ വഷളാക്കിയതായി എൻഎച്ച്എസ് സറെ ഹാർട്ട്ലാൻഡ്സ് പറഞ്ഞു. സറെയിൽ, റോയൽ സറെ എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ്, എപ്സം ആൻഡ് സെന്റ് ഹെലിയർ യൂണിവേഴ്സിറ്റി ഹോസ്പിറ്റലുകൾ എൻഎച്ച്എസ് ട്രസ്റ്റ്, സറെ ആൻഡ് സസെക്സ് ഹെൽത്ത്കെയർ എൻഎച്ച്എസ് ട്രസ്റ്റ് എന്നിവയെ ഗുരുതരമായ സംഭവങ്ങൾ ബാധിക്കുന്നു. മാർഗേറ്റിലെ -
യുദ്ധത്തിന് പൂർണ സജ്ജം, ന്യായമായ ചർച്ചകൾക്കും തയാർ -ഇറാൻ വിദേശകാര്യ മന്ത്രി തെഹ്റാൻ: ഇറാനിലെ പ്രക്ഷോഭങ്ങൾ അടിച്ചമർത്തുന്നത് തടയാന്‍ അമേരിക്ക ഇടപെട്ടേക്കുമെന്ന് പ്രസിഡന്റ് ട്രംപ് പറഞ്ഞതിന് പിന്നാലെ യുദ്ധത്തിന് പൂർണ സജ്ജമാണെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. മുമ്പ് നടന്ന യുദ്ധത്തേക്കാൾ കൂടുതൽ ഇറാൻ തയാറാണെന്നാണ് അബ്ബാസ് അരാഗ്ചി പറഞ്ഞത്. കഴിഞ്ഞ ജൂണിൽ ഇസ്രായേലുമായി നടന്ന 12 ദിവസം നീണ്ട യുദ്ധത്തെയാണ് ഇറാന് വിദേശകാര്യ മന്ത്രി പരാമർശിച്ചത് എന്നാണ് വിലയിരുത്തപ്പെടുന്നത്. ഞങ്ങൾ യുദ്ധം ആഗ്രഹിക്കുന്നില്ല, പക്ഷേ യുദ്ധത്തിന് തയാറാണ് – മുൻ യുദ്ധത്തേക്കാൾ കൂടുതൽ തയ്യാറാണ്. ചർച്ചകൾക്കും ഞങ്ങൾ തയാറാണ് -
വെനിസ്വേലയുടെ അഞ്ചു കോടി ബാരൽ എണ്ണ യു.എസിലെത്തിക്കുമെന്ന് ട്രംപ് കരാകസ്: പ്രസിഡന്റ് നികളസ് മദൂറോയെ തട്ടിക്കൊണ്ടുപോയ അമേരിക്കൻ സൈനിക നീക്കത്തിന് പിന്നാലെ അഞ്ച് കോടി ബാരൽ എണ്ണ യു.എസിലെത്തിക്കാൻ വെനിസ്വേല സമ്മതിച്ചതായി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കാൽ ലക്ഷം കോടി വിലവരുന്ന എണ്ണ വിപണി വിലക്ക് വിൽക്കുമെന്നും തുക വെനിസ്വേലയിലെയും അമേരിക്കയിലെയും ജനങ്ങൾക്കായി ചെലവഴിക്കുമെന്നും സമൂഹമാധ്യമ പോസ്റ്റിൽ ട്രംപ് പറഞ്ഞു. അമേരിക്കൻ എണ്ണക്കമ്പനികൾ ഒന്നര വർഷത്തിനകം വെനിസ്വേലയിൽ സജീവമാകുമെന്ന് കഴിഞ്ഞ ദിവസം ട്രംപ് അവകാശപ്പെട്ടിരുന്നു. വെനിസ്വേലയുടെ എണ്ണ ഏറ്റവും കൂടുതൽ വാങ്ങുന്ന ചൈന നീക്കത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ചൈനക്കൊപ്പം
latest updates
- പുറത്ത് നടക്കുന്ന ചർച്ചകൾക്ക് പാർട്ടിയുമായി യാതൊരു ബന്ധവുമില്ല; കേരള കോൺഗ്രസ് എമ്മിൻ്റെ രാഷ്ട്രീയ നിലപാട് പലവട്ടം ആവർത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണെന്ന് ജോസ് കെ മാണി കൊച്ചി: മുന്നണി മാറ്റ അഭ്യൂഹങ്ങൾ ചർച്ചയാകുന്നതിനിടെ ഫേസ്ബുക്ക് പോസ്റ്റുമായി കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. കേരള കോൺഗ്രസ് എമ്മിൻ്റെ രാഷ്ട്രീയ നിലപാട് പലവട്ടം ആവർത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണെന്നാണ് ജോസ് കെ മാണി ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. ഇടതുമുന്നണിയുടെ സമരപരിപാടിയിൽ പങ്കെടുക്കാത്തതിൻ്റെ കാരണവും ജോസ് കെ മാണി വിശദീകരിക്കുന്നുണ്ട്. ഒഴിവാക്കാനാവാത്ത ചില സ്വകാര്യ ആവശ്യങ്ങൾ ഉള്ളതിനാലാണ് കേരളത്തിന് പുറത്ത് ഇപ്പോൾ യാത്ര ചെയ്യേണ്ടി വരുന്നത്. ഇക്കാരണത്താലാണ് തിരുവനന്തപുരത്തെ ഇടതുമുന്നണി സംഘടിപ്പിച്ച സമരപരിപാടിയിൽ പങ്കെടുക്കാതിരുന്നത് ഈ വിവരം മുന്നണി
- മുൻ സിപിഎം എംഎൽഎ ഐഷ പോറ്റി കോൺഗ്രസ് വേദിയിൽ കൊല്ലം: സിപിഎമ്മുമായി അകലംപാലിക്കുന്ന മുൻ എംഎൽഎ അയിഷാ പോറ്റി കോൺഗ്രസ് വേദിയിൽ എത്തുന്നു. അയിഷാ പോറ്റി കോൺഗ്രസിലേക്ക് എത്തിയേക്കുമെന്ന അഭ്യൂഹം പ്രചരിക്കുന്നതിനിടെയാണ് കോൺഗ്രസ് കൊട്ടാരക്കര ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിക്കുന്ന ഉമ്മൻചാണ്ടി അനുസ്മരണ സമ്മേളനത്തിൽ അവർ പങ്കെടുക്കുന്നത്. വ്യാഴാഴ്ച കലയപുരം ആശ്രയ സങ്കേതത്തിൽ കൊടിക്കുന്നിൽ സുരേഷ് എംപി ഉദ്ഘാടനം ചെയ്യുന്ന യോഗത്തിൽ അനുസ്മരണപ്രഭാഷണമാണ് നിർവഹിക്കുക. ചാണ്ടി ഉമ്മൻ എംഎൽഎയും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. സിപിഎം നേതൃത്വവുമായുള്ള വിയോജിപ്പിനെ തുടർന്ന് കുറച്ചുകാലമായി പാർട്ടി പരിപാടികളിൽനിന്ന് വിട്ടുനിൽക്കുകയാണ് അയിഷാ പോറ്റി. സിപിഎം ജില്ലാ
- മാറ്റിവെച്ച തദ്ദേശ വാർഡുകളിലെ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് നേട്ടം സംസ്ഥാനത്തു മാറ്റി വെച്ച തദ്ദേശ വാർഡുകളിലെ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് നേട്ടം.തിരുവനന്തപുരം നഗരസഭയിലെ വിഴിഞ്ഞം വാർഡ് എൽ.ഡി.എഫിൽ നിന്നും യുഡിഎഫ് പിടിച്ചെടുത്തു. എറണാകുളംപാമ്പാക്കുട പഞ്ചായത്തിലെ ഓണക്കൂർ വാർഡ് എൽഡിഎഫ് നിലനിർത്തിയപ്പോൾ മലപ്പുറം മൂത്തേടംപഞ്ചായത്തിലെ പായിമ്പാടം വാർഡ് യുഡിഎഫ് നിലനിർത്തി. സ്ഥാനാർത്ഥികളുടെ മരണത്തെ തുടർന്ന് തിരഞ്ഞെടുപ്പ് മാറ്റി വെച്ച തദ്ദേശ വാർഡുകളിലാണ് ഇന്ന് വോട്ടെണ്ണൽ നടന്നത്. ബിജെപി ഭരിക്കുന്ന തിരുവനന്തപുരം നഗരസഭയിൽ വിഴിഞ്ഞം വാർഡിലെ തിരഞ്ഞെടുപ്പ് ഫലം നിർണ്ണായകമായിരുന്നു.എൽഡിഎഫും യുഡിഎഫും ബിജെപിയും ആറു സ്വതതന്ത്രന്മാരും ഉൾപ്പടെ ഒൻപതു പേരായിരുന്നു സ്ഥാനാർത്ഥികൾ.രണ്ടു
- രാഹുൽ മാങ്കൂട്ടത്തിൽ മൂന്ന് ദിവസത്തെ എസ് ഐ ടി കസ്റ്റഡിയിൽ, ജാമ്യാപേക്ഷ 16ന് പരിഗണിക്കും പത്തനംതിട്ട: ബലാത്സംഗ പരാതിയിൽ മാവേലിക്കര സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തില്‍ എം.എൽ.എയെ കോടതി മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു. മൂന്ന് ദിവസം കസ്റ്റഡിയിൽ വേണമെന്നായിരുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ അപേക്ഷ പരിഗണിച്ചാണ് കസ്റ്റഡിയിൽ വിട്ടത്. അപേക്ഷ പരിഗണിച്ച തിരുവല്ല മജിസ്ട്രേറ്റ് കോടതിയാണ് രാഹുലിനെ കസ്റ്റഡിയിൽ വിട്ടത്. 15ന് വൈകീട്ട് കോടതിയിൽ ഹാജരാക്കാനാണ് പൊലീസിനോട് കോടതി ആവശ്യപ്പെട്ടിട്ടുള്ളത്. രാഹുലിന്റെ ജാമ്യാപേക്ഷ ഇനി 16നാണ് പരിഗണിക്കുക. മാവേലിക്കര സബ്ബ് ജയിലിലുള്ള രാഹുലിനെ വൈദ്യപരിശോധന നടത്തിയശേഷം രാവിലെ
- ബർമിങ്ഹാം ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽ സ്തെഫനോസ് സഹദായുടെ ഓർമ്മ പെരുന്നാൾ സമാപിച്ചു ജോർജ് മാത്യു ബർമിങ്ഹാം: ബർമിങ്ഹാം സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയുടെ കാവൽപിതാവും,സഭയുടെ പ്രഥമ രക്തസാക്ഷിയുമായ സ്തെഫനോസ് സഹദായുടെ ഓർമ്മ പെരുന്നാൾ ഭക്തിനിർഭരമായി ആചരിച്ചു. പെരുന്നാൾ ചടങ്ങുകൾക്ക് ഫാ. സോണി സണ്ണി മുഖ്യ കാർമികത്വം വഹിച്ചു. ഫാ. റിക്കു ചെറിയാൻ, ഫാ. വർഗീസ് ജോൺ, ഇടവക വികാരി ഫാ. ബിനോയ് ജോഷുവ എന്നിവർ സഹകാർമികരായിരുന്നു. ശനിയാഴ്ച വൈകിട്ട് കൊടിയേറ്റ്, സന്ധ്യപ്രാർത്ഥന, വചനപ്രഘോഷണം എന്നിവ നടന്നു. ഞായറാഴ്ച രാവിലെ പ്രഭാതനമസ്കാരം, വിശുദ്ധ മൂന്നിൻ മേൽ കുർബാന, പ്രസംഗം, മധ്യസ്ഥപ്രാർത്ഥന,
- കേരള കോൺഗ്രസ് എം മുന്നണി വിടുമോ? ‘തുടരും’ എന്ന ഫേസ്ബുക്ക് പോസ്റ്റുമായി മന്ത്രി റോഷി അഗസ്റ്റിന്, മധ്യമേഖല ജാഥ നയിക്കാൻ ജോസ് കെ മാണിയില്ല, അണിയറ നീക്കങ്ങളുമായി ഹൈക്കമാൻഡ് തിരുവനന്തപുരം: കേരള കോൺഗ്രസ് എം. ഇടതുമുന്നണി വിട്ടേക്കുമെന്ന അഭ്യൂഹം ശക്തമാകുന്നു. ഇടതുമുന്നണിയുടെ മധ്യമേഖല ജാഥ നയിക്കേണ്ടിയിരുന്ന കേരള കോൺഗ്രസ് എം. ചെയർമാൻ ജോസ് കെ. മാണി ഉണ്ടാകില്ലെന്ന് നേതൃത്വത്തെ അറിയിച്ചതായും പകരം എൻ. ജയരാജിന്റെ പേര് നിർദ്ദേശിച്ചെന്നുമാണ് പുറത്തുവരുന്ന വാർത്തകൾ. കേരള കോൺഗ്രസ് എം. മുന്നണി വിടുമെന്ന അഭ്യൂഹങ്ങൾക്കിടെയുള്ള ജോസ് കെ. മാണിയുടെ നീക്കങ്ങളെ ശ്രദ്ധയോടെയാണ് രാഷ്ട്രീയ നീരീക്ഷകർ വിലയിരുത്തുന്നത്. ഫെബ്രുവരി ആറിന് അങ്കമാലിയില്‍ നിന്നാരംഭിച്ച് 13ന് ആറന്മുളയില് സമാപിക്കുന്ന രീതിയിലായിരുന്നു ഇടതുമുന്നണിയുടെ മധ്യമേഖല ജാഥ ക്രമീകരിച്ചിരുന്നത്
- ജാമ്യ ഹരജികൾ കൈകാര്യം ചെയ്യുന്നതിൽ കൂടുതൽ ജാഗ്രത ആവശ്യമുണ്ടെന്ന് കീഴ്കോടതികളോട് സുപ്രീംകോടതി ന്യൂഡൽഹി: ജാമ്യ ഹരജികൾ കൈകാര്യം ചെയ്യുന്നതിൽ കൂടുതൽ ജാഗ്രത ആവശ്യമുണ്ടെന്ന് കീഴ്കോടതികളോട് സുപ്രീംകോടതിയുടെ ഓർമപ്പെടുത്തൽ. ജാമ്യം യാന്ത്രികമായി നിഷേധിക്കാൻ പാടില്ലെങ്കിലും അപ്രസക്തമായ കാര്യങ്ങൾ പരിഗണിച്ചും വസ്തുനിഷ്ഠമായ തെളിവുകൾ അവഗണിച്ചും ജാമ്യം അനുവദിക്കാൻ പാടില്ലെന്ന് പരമോന്നത കോടതി വ്യക്തമാക്കി. പോക്സോ കേസിൽ പ്രതിക്ക് ജാമ്യം അനുവദിച്ച അലഹബാദ് ഹൈകോടതിയുടെ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കിയാണ് ജസ്റ്റിസുമാരായ ബി.വി. നാഗരത്നയുടെയും ആർ. മഹാദേവന്റെയും ബെഞ്ചിന്റെ നിരീക്ഷണം. കുറ്റകൃത്യത്തിന്റെ തീവ്രതയും ഇരക്ക് ഉണ്ടാകാവുന്ന ഭീഷണി സാധ്യതയും ഹൈകോടതി അവഗണിച്ചെന്നും ജാമ്യ ഉത്തരവ് യുക്തിക്ക്
- എം.എൽ.എ പദവിയിൽ തുടരാനുള്ള അർഹത രാഹുൽ നഷ്ടപ്പെടുത്തി, നടപടിയെടുക്കണം – വി.എം സുധീരൻ കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എൽ.എ പദവിയില്‍ തുടരാനുള്ള അര്‍ഹത സ്വയം നഷ്ടപ്പെടുത്തി കഴിഞ്ഞെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്. എം.എല്‍.എ സ്ഥാനം എത്രയും പെട്ടെന്ന് ഒഴിയുന്നുവോ അത്രയും നല്ലതെന്ന് അദ്ദേഹം പറഞ്ഞു. ആരെങ്കിലും പറയുന്നത് കാത്തു നില്‍ക്കാതെ രാജിവെക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു. ഒരു തരത്തിലുള്ള ആക്ഷേപങ്ങള്‍ക്കും ഇടവരുത്തരുതെന്നും അദ്ദേഹം പറഞ്ഞു. ലൈംഗിക കുറ്റകൃത്യം കേരള സമൂഹത്തിനും നിയമസഭക്കും അപമാനമാണെന്നും സുധീരന് പ്രതികരിച്ചു. രാജി നിയമവശങ്ങള്‍ പരിശോധിച്ച് നടപടി എടുക്കട്ടെ. ഒരു തരത്തിലുള്ള ആക്ഷേപങ്ങൾക്കും ഇടവരുത്താതെ
- ‘ഭീഷണിപ്പെടുത്താന്‍ രാജ് താക്കറെ ആരാണ്?; മുംബൈയില്‍ ഇനിയും വരും’: മറുപടിയുമായി കെ അണ്ണാമലൈ ചെന്നൈ: മുംബൈയുമായി ബന്ധപ്പെട്ട തൻ്റെ പരാമർശം ഏറ്റെടുത്ത് വിമർശനം ഉന്നയിച്ച മഹാരാഷ്ട്ര നവനിർമ്മാൺ സേന (എംഎൻഎസ്) മേധാവി താക്കറെയ്ക്കെതിരെ ബിജെപി നേതാവ് കെ അണ്ണാമലൈ. തന്നെ ഭീഷണിപ്പെടുത്താൻ രാജ് താക്കറെ ആരാണെന്നായിരുന്നു അണ്ണാമലൈയുടെ ചോദ്യം. മുംബൈയില്‍ ഇനിയും വരും. തനിക്കെതിരായ സൈബര്‍ ആക്രമണം തമിഴ് വിഭാഗത്തെ അപമാനിക്കുന്നതിലേക്ക് നയിച്ചെന്നും അണ്ണാമലൈ പറഞ്ഞു. മുംബൈ മഹാരാഷ്ട്രയുടേതല്ലെന്നും അന്താരാഷ്ട്ര നഗരമാണെന്നുമുള്ള അണ്ണാമലൈയുടെ പരാമർശമായിരുന്നു രാജ് താക്കറെയെ അടക്കം ചൊടിപ്പിച്ചത്. മുംബൈ മുനിസിപ്പൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു അണ്ണാമലൈയുടെ പരാമർശം. ഇതിനെതിരെ സോഷ്യൽ
- ഇന്ത്യക്കാർക്ക് ട്രാൻസിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകൾ പ്രഖ്യാപിച്ച് ജർമനി ഡൽഹി: ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് ആശ്വാസകരമായ പ്രഖ്യാപനവുമായി ജര്‍മ്മനി. ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്ക് ഇനിമുതൽ ട്രാൻസിറ്റ് വിസ ആവശ്യമില്ല. മുൻപ് ജർമൻ എയർപോർട്ടുകൾ വഴി മറ്റ് രാജ്യങ്ങളിലേക്ക് പോകണമെങ്കിൽ പ്രത്യേക ട്രാൻസിറ്റ് വിസയ്ക്ക് അപേക്ഷിക്കണമായിരുന്നു. എന്നാൽ ഇനി മുതൽ ഈ പ്രത്യേക വിസയില്ലാതെ ജർമൻ വിമാനത്താവളങ്ങൾ വഴി മറ്റ് രാജ്യങ്ങളിലേക്ക് ഇന്ത്യക്കാർക്ക് യാത്ര ചെയ്യാനാകും. ജർമനി-ഇന്ത്യ നയതന്ത്ര ബന്ധം കൂടുതൽ ദൃഢപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ജർമനി ഈ പ്രത്യേക യാത്ര ഇളവ് ഇന്ത്യൻ വിദേശ യാത്രികർക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യ-ജർമനി
- ജഡ്ജി ഹണി എം. വര്‍ഗീസിന്റെ വിമർശനത്തിന് മറുപടിയുമായി അതിജീവിതയുടെ അഭിഭാഷക ടി.ബി മിനി കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതി ജഡ്ജി ഹണി എം. വര്‍ഗീസിന്റെ വിമർശനത്തിന് മറുപടിയുമായി അതിജീവിതയുടെ അഭിഭാഷക ടി.ബി മിനി. ഇന്ത്യന്‍ ജുഡീഷ്യറിയുടെ ചരിത്രത്തിലാദ്യമായാണ് ഒരു ജഡ്ജി കോടതി മുറിയില്‍ വക്കീല്‍ ഇല്ലാത്ത സമയത്ത് കളവ് പറഞ്ഞ് അപകീര്‍പ്പെടുത്തിയിരിക്കുന്നതെന്ന് മിനി ടി.ബി വിമർശിച്ചു. ഒന്നര വര്‍ഷക്കാലം താന്‍ ട്രയല്‍ കോടതിയില്‍ ഉണ്ടായ ആളാണെന്നും മിനി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. വിധി വന്നതു മുതൽ സംഘടിതമായി യൂടൂബ് ചാനലുകൾ അതിജീവിതയെയും എന്നേയും ആക്രമിച്ചു കൊണ്ടിരിക്കുകയാണ്. അതിജീവിതയായ നടിയുടെ
Kerala

പുറത്ത് നടക്കുന്ന ചർച്ചകൾക്ക് പാർട്ടിയുമായി യാതൊരു ബന്ധവുമില്ല; കേരള കോൺഗ്രസ് എമ്മിൻ്റെ രാഷ്ട്രീയ നിലപാട് പലവട്ടം ആവർത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണെന്ന് ജോസ് കെ മാണി
കൊച്ചി: മുന്നണി മാറ്റ അഭ്യൂഹങ്ങൾ ചർച്ചയാകുന്നതിനിടെ ഫേസ്ബുക്ക് പോസ്റ്റുമായി കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. കേരള കോൺഗ്രസ് എമ്മിൻ്റെ രാഷ്ട്രീയ നിലപാട് പലവട്ടം ആവർത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണെന്നാണ് ജോസ് കെ മാണി ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. ഇടതുമുന്നണിയുടെ സമരപരിപാടിയിൽ പങ്കെടുക്കാത്തതിൻ്റെ കാരണവും ജോസ് കെ മാണി വിശദീകരിക്കുന്നുണ്ട്. ഒഴിവാക്കാനാവാത്ത ചില സ്വകാര്യ ആവശ്യങ്ങൾ ഉള്ളതിനാലാണ് കേരളത്തിന് പുറത്ത് ഇപ്പോൾ യാത്ര ചെയ്യേണ്ടി വരുന്നത്. ഇക്കാരണത്താലാണ് തിരുവനന്തപുരത്തെ ഇടതുമുന്നണി സംഘടിപ്പിച്ച സമരപരിപാടിയിൽ പങ്കെടുക്കാതിരുന്നത് ഈ വിവരം മുന്നണി
മുൻ സിപിഎം എംഎൽഎ ഐഷ പോറ്റി കോൺഗ്രസ് വേദിയിൽ
കൊല്ലം: സിപിഎമ്മുമായി അകലംപാലിക്കുന്ന മുൻ എംഎൽഎ അയിഷാ പോറ്റി കോൺഗ്രസ് വേദിയിൽ എത്തുന്നു. അയിഷാ പോറ്റി കോൺഗ്രസിലേക്ക് എത്തിയേക്കുമെന്ന അഭ്യൂഹം പ്രചരിക്കുന്നതിനിടെയാണ് കോൺഗ്രസ് കൊട്ടാരക്കര ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിക്കുന്ന ഉമ്മൻചാണ്ടി അനുസ്മരണ സമ്മേളനത്തിൽ അവർ പങ്കെടുക്കുന്നത്. വ്യാഴാഴ്ച കലയപുരം ആശ്രയ സങ്കേതത്തിൽ കൊടിക്കുന്നിൽ സുരേഷ് എംപി ഉദ്ഘാടനം ചെയ്യുന്ന യോഗത്തിൽ അനുസ്മരണപ്രഭാഷണമാണ് നിർവഹിക്കുക. ചാണ്ടി ഉമ്മൻ എംഎൽഎയും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. സിപിഎം നേതൃത്വവുമായുള്ള വിയോജിപ്പിനെ തുടർന്ന് കുറച്ചുകാലമായി പാർട്ടി പരിപാടികളിൽനിന്ന് വിട്ടുനിൽക്കുകയാണ് അയിഷാ പോറ്റി. സിപിഎം ജില്ലാ
മാറ്റിവെച്ച തദ്ദേശ വാർഡുകളിലെ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് നേട്ടം
സംസ്ഥാനത്തു മാറ്റി വെച്ച തദ്ദേശ വാർഡുകളിലെ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് നേട്ടം.തിരുവനന്തപുരം നഗരസഭയിലെ വിഴിഞ്ഞം വാർഡ് എൽ.ഡി.എഫിൽ നിന്നും യുഡിഎഫ് പിടിച്ചെടുത്തു. എറണാകുളംപാമ്പാക്കുട പഞ്ചായത്തിലെ ഓണക്കൂർ വാർഡ് എൽഡിഎഫ് നിലനിർത്തിയപ്പോൾ മലപ്പുറം മൂത്തേടംപഞ്ചായത്തിലെ പായിമ്പാടം വാർഡ് യുഡിഎഫ് നിലനിർത്തി. സ്ഥാനാർത്ഥികളുടെ മരണത്തെ തുടർന്ന് തിരഞ്ഞെടുപ്പ് മാറ്റി വെച്ച തദ്ദേശ വാർഡുകളിലാണ് ഇന്ന് വോട്ടെണ്ണൽ നടന്നത്. ബിജെപി ഭരിക്കുന്ന തിരുവനന്തപുരം നഗരസഭയിൽ വിഴിഞ്ഞം വാർഡിലെ തിരഞ്ഞെടുപ്പ് ഫലം നിർണ്ണായകമായിരുന്നു.എൽഡിഎഫും യുഡിഎഫും ബിജെപിയും ആറു സ്വതതന്ത്രന്മാരും ഉൾപ്പടെ ഒൻപതു പേരായിരുന്നു സ്ഥാനാർത്ഥികൾ.രണ്ടുIndia

ജാമ്യ ഹരജികൾ കൈകാര്യം ചെയ്യുന്നതിൽ കൂടുതൽ ജാഗ്രത ആവശ്യമുണ്ടെന്ന് കീഴ്കോടതികളോട് സുപ്രീംകോടതി
ന്യൂഡൽഹി: ജാമ്യ ഹരജികൾ കൈകാര്യം ചെയ്യുന്നതിൽ കൂടുതൽ ജാഗ്രത ആവശ്യമുണ്ടെന്ന് കീഴ്കോടതികളോട് സുപ്രീംകോടതിയുടെ ഓർമപ്പെടുത്തൽ. ജാമ്യം യാന്ത്രികമായി നിഷേധിക്കാൻ പാടില്ലെങ്കിലും അപ്രസക്തമായ കാര്യങ്ങൾ പരിഗണിച്ചും വസ്തുനിഷ്ഠമായ തെളിവുകൾ അവഗണിച്ചും ജാമ്യം അനുവദിക്കാൻ പാടില്ലെന്ന് പരമോന്നത കോടതി വ്യക്തമാക്കി. പോക്സോ കേസിൽ പ്രതിക്ക് ജാമ്യം അനുവദിച്ച അലഹബാദ് ഹൈകോടതിയുടെ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കിയാണ് ജസ്റ്റിസുമാരായ ബി.വി. നാഗരത്നയുടെയും ആർ. മഹാദേവന്റെയും ബെഞ്ചിന്റെ നിരീക്ഷണം. കുറ്റകൃത്യത്തിന്റെ തീവ്രതയും ഇരക്ക് ഉണ്ടാകാവുന്ന ഭീഷണി സാധ്യതയും ഹൈകോടതി അവഗണിച്ചെന്നും ജാമ്യ ഉത്തരവ് യുക്തിക്ക്
‘ഭീഷണിപ്പെടുത്താന്‍ രാജ് താക്കറെ ആരാണ്?; മുംബൈയില്‍ ഇനിയും വരും’: മറുപടിയുമായി കെ അണ്ണാമലൈ
ചെന്നൈ: മുംബൈയുമായി ബന്ധപ്പെട്ട തൻ്റെ പരാമർശം ഏറ്റെടുത്ത് വിമർശനം ഉന്നയിച്ച മഹാരാഷ്ട്ര നവനിർമ്മാൺ സേന (എംഎൻഎസ്) മേധാവി താക്കറെയ്ക്കെതിരെ ബിജെപി നേതാവ് കെ അണ്ണാമലൈ. തന്നെ ഭീഷണിപ്പെടുത്താൻ രാജ് താക്കറെ ആരാണെന്നായിരുന്നു അണ്ണാമലൈയുടെ ചോദ്യം. മുംബൈയില്‍ ഇനിയും വരും. തനിക്കെതിരായ സൈബര്‍ ആക്രമണം തമിഴ് വിഭാഗത്തെ അപമാനിക്കുന്നതിലേക്ക് നയിച്ചെന്നും അണ്ണാമലൈ പറഞ്ഞു. മുംബൈ മഹാരാഷ്ട്രയുടേതല്ലെന്നും അന്താരാഷ്ട്ര നഗരമാണെന്നുമുള്ള അണ്ണാമലൈയുടെ പരാമർശമായിരുന്നു രാജ് താക്കറെയെ അടക്കം ചൊടിപ്പിച്ചത്. മുംബൈ മുനിസിപ്പൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു അണ്ണാമലൈയുടെ പരാമർശം. ഇതിനെതിരെ സോഷ്യൽ
ഇന്ത്യക്കാർക്ക് ട്രാൻസിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകൾ പ്രഖ്യാപിച്ച് ജർമനി
ഡൽഹി: ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് ആശ്വാസകരമായ പ്രഖ്യാപനവുമായി ജര്‍മ്മനി. ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്ക് ഇനിമുതൽ ട്രാൻസിറ്റ് വിസ ആവശ്യമില്ല. മുൻപ് ജർമൻ എയർപോർട്ടുകൾ വഴി മറ്റ് രാജ്യങ്ങളിലേക്ക് പോകണമെങ്കിൽ പ്രത്യേക ട്രാൻസിറ്റ് വിസയ്ക്ക് അപേക്ഷിക്കണമായിരുന്നു. എന്നാൽ ഇനി മുതൽ ഈ പ്രത്യേക വിസയില്ലാതെ ജർമൻ വിമാനത്താവളങ്ങൾ വഴി മറ്റ് രാജ്യങ്ങളിലേക്ക് ഇന്ത്യക്കാർക്ക് യാത്ര ചെയ്യാനാകും. ജർമനി-ഇന്ത്യ നയതന്ത്ര ബന്ധം കൂടുതൽ ദൃഢപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ജർമനി ഈ പ്രത്യേക യാത്ര ഇളവ് ഇന്ത്യൻ വിദേശ യാത്രികർക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യ-ജർമനിUK NEWS

കെന്റിലും സസെക്സിലും 36,000 വീടുകളിൽ ഇപ്പോഴും കുടിവെള്ളം ലഭ്യമല്ല; കൂടുതൽ നടപടികളുമായി റെഗുലേറ്റർ
കെന്റിലും സസെക്സിലും ഒരു പ്രധാന സംഭവം പ്രഖ്യാപിച്ചതിനുശേഷവും ഏകദേശം 36,000 വീടുകളിൽ ഇപ്പോഴും കുടിവെള്ളം ലഭ്യമല്ല. ക്രിസ്മസിന് മുമ്പ് ഉണ്ടായ ജല തടസ്സത്തെക്കുറിച്ച് വിശദീകരിക്കാൻ എംപിമാരുടെ മുമ്പാകെ ഹാജരാകാൻ സൗത്ത് ഈസ്റ്റ് വാട്ടർ (എസ്ഇഡബ്ല്യു) മേധാവികളെ വിളിച്ച് വരുത്തുമെന്ന് റെഗുലേറ്റർ അറിയിച്ചു. ഇടയ്ക്കിടെയുള്ള വിതരണവും താഴ്ന്ന മർദ്ദവും സംബന്ധിച്ച് ‘സജീവമായ അന്വേഷണം’ നടക്കുന്ന സാഹചര്യത്തിൽ കൂടുതൽ നടപടികൾ പരിഗണിക്കുമെന്ന് റെഗുലേറ്റർ ഓഫ്വാട്ട് പറഞ്ഞു. ഏറ്റവും പുതിയ ക്ഷാമത്തിന് കാരണം സ്റ്റോം ഗൊറെറ്റിയും പമ്പിംഗ് പ്ലാന്റിലെ വൈദ്യുതി മുടക്കവുമാണ്
ബ്രിട്ടീഷ് സൈന്യത്തിന്റെ സഹായത്തോടെ യുഎസ് സൈന്യം പിടിച്ചെടുത്ത റഷ്യൻ ഓയിൽ ടാങ്കർ നങ്കൂരമിട്ടിരിക്കുന്നത് സ്കോട്ട്ലൻഡ് തീരത്ത്
ബ്രിട്ടീഷ് സൈന്യത്തിന്റെ സഹായത്തോടെ യുഎസ് കമാൻഡോ ശൈലിയിലുള്ള റെയ്ഡിൽ പിടിച്ചെടുത്തതിന് ദിവസങ്ങൾക്ക് ശേഷം റഷ്യൻ ഷാഡോ ഫ്ലീറ്റ് ഓയിൽ ടാങ്കർ സ്കോട്ട്ലൻഡ് തീരത്ത് മൂന്ന് മൈൽ അകലെ നങ്കൂരമിട്ടു. വെനിസ്വേലയിൽ നിന്ന് റഷ്യയിലേക്കുള്ള യാത്രാമധ്യേ അമേരിക്ക തടഞ്ഞുനിർത്തിയ ഒരു വ്യാജ എണ്ണ ടാങ്കർ ഇന്നലെയാണ് സ്കോട്ട്ലൻഡ് തീരത്ത് നിന്ന് ഏതാനും മൈൽ അകലെ നങ്കൂരമിട്ടിക്കുന്നത്. മൊറേ തീരത്തെ ലോസിമൗത്തിനടുത്തുള്ള ബർഗ്ഹെഡിന് സമീപമാണ് മരിനീരയെ കണ്ടെത്തിയത്. വടക്കൻ അറ്റ്ലാന്റിക്കിൽ അമേരിക്കയുടെ നേതൃത്വത്തിലുള്ള ഒരു ഓപ്പറേഷനിൽ കഴിഞ്ഞയാഴ്ചയാണ് ടാങ്കർ പിടിച്ചെടുത്തത്
യുകെയിൽ ജോലി ചെയ്യുന്ന അനധികൃത കുടിയേറ്റക്കാർക്കെതിരായ അറസ്റ്റുകളിൽ വർദ്ധനവെന്ന് റിപ്പോർട്ട്
ലണ്ടൻ: യുകെയിൽ നിയമവിരുദ്ധമായി ജോലി ചെയ്യുന്ന അനധികൃത കുടിയേറ്റക്കാർക്കെതിരായ അറസ്റ്റുകളിൽ വർദ്ധനവെന്ന് സർക്കാർ. ലേബർ പാർട്ടി അധികാരത്തിൽ വന്നതിനുശേഷം നെയിൽ ബാറുകൾ, കാർ വാഷുകൾ, ബാർബർ ഷോപ്പുകൾ, ടേക്ക്അവേകൾ തുടങ്ങിയ ബിസിനസുകളിൽ ഇമിഗ്രേഷൻ റെയ്ഡുകളുടെ എണ്ണം 77% വർദ്ധിച്ചതായും അറസ്റ്റുകളിൽ 83% വർദ്ധനവ് ഉണ്ടായതായും ഹോം ഓഫീസ് പറഞ്ഞു. ഡിസംബറിൽ സറേയിലെ കെംപ്റ്റൺ പാർക്ക് റേസ്കോഴ്സ് മാർക്കറ്റിൽ നടത്തിയ റെയ്ഡിൽ നിരവധിപേരാണ് അറസ്റ്റിലായതെന്ന് ഹോം ഓഫീസ് വ്യക്തമാക്കി. 2024 ജൂലൈ മുതൽ 2025 ഡിസംബർ അവസാനം വരെയുള്ളWorld

യുദ്ധത്തിന് പൂർണ സജ്ജം, ന്യായമായ ചർച്ചകൾക്കും തയാർ -ഇറാൻ വിദേശകാര്യ മന്ത്രി
തെഹ്റാൻ: ഇറാനിലെ പ്രക്ഷോഭങ്ങൾ അടിച്ചമർത്തുന്നത് തടയാന്‍ അമേരിക്ക ഇടപെട്ടേക്കുമെന്ന് പ്രസിഡന്റ് ട്രംപ് പറഞ്ഞതിന് പിന്നാലെ യുദ്ധത്തിന് പൂർണ സജ്ജമാണെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. മുമ്പ് നടന്ന യുദ്ധത്തേക്കാൾ കൂടുതൽ ഇറാൻ തയാറാണെന്നാണ് അബ്ബാസ് അരാഗ്ചി പറഞ്ഞത്. കഴിഞ്ഞ ജൂണിൽ ഇസ്രായേലുമായി നടന്ന 12 ദിവസം നീണ്ട യുദ്ധത്തെയാണ് ഇറാന് വിദേശകാര്യ മന്ത്രി പരാമർശിച്ചത് എന്നാണ് വിലയിരുത്തപ്പെടുന്നത്. ഞങ്ങൾ യുദ്ധം ആഗ്രഹിക്കുന്നില്ല, പക്ഷേ യുദ്ധത്തിന് തയാറാണ് – മുൻ യുദ്ധത്തേക്കാൾ കൂടുതൽ തയ്യാറാണ്. ചർച്ചകൾക്കും ഞങ്ങൾ തയാറാണ്
വെനിസ്വേലയുടെ അഞ്ചു കോടി ബാരൽ എണ്ണ യു.എസിലെത്തിക്കുമെന്ന് ട്രംപ്
കരാകസ്: പ്രസിഡന്റ് നികളസ് മദൂറോയെ തട്ടിക്കൊണ്ടുപോയ അമേരിക്കൻ സൈനിക നീക്കത്തിന് പിന്നാലെ അഞ്ച് കോടി ബാരൽ എണ്ണ യു.എസിലെത്തിക്കാൻ വെനിസ്വേല സമ്മതിച്ചതായി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കാൽ ലക്ഷം കോടി വിലവരുന്ന എണ്ണ വിപണി വിലക്ക് വിൽക്കുമെന്നും തുക വെനിസ്വേലയിലെയും അമേരിക്കയിലെയും ജനങ്ങൾക്കായി ചെലവഴിക്കുമെന്നും സമൂഹമാധ്യമ പോസ്റ്റിൽ ട്രംപ് പറഞ്ഞു. അമേരിക്കൻ എണ്ണക്കമ്പനികൾ ഒന്നര വർഷത്തിനകം വെനിസ്വേലയിൽ സജീവമാകുമെന്ന് കഴിഞ്ഞ ദിവസം ട്രംപ് അവകാശപ്പെട്ടിരുന്നു. വെനിസ്വേലയുടെ എണ്ണ ഏറ്റവും കൂടുതൽ വാങ്ങുന്ന ചൈന നീക്കത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ചൈനക്കൊപ്പം
ട്രംപിന്റെ ഭീഷണിക്ക് വഴങ്ങില്ലെന്ന് ക്യൂബൻ പ്രസിഡന്റ്
വാഷിങ്ടൺ: യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ ഭീഷണിക്ക് വഴങ്ങില്ലെന്ന സൂചന നൽകി ക്യൂബൻ പ്രസിഡന്റ്. ഭീഷണി വകവെക്കുന്നില്ലെന്നും രാജ്യത്ത് സംരക്ഷിക്കാൻ അറിയാമെന്നും ക്യൂബൻ പ്രസിഡന്റ് മിഗായേൽ ഡയസ് കാനേൽ പറഞ്ഞു. ക്യൂബ സ്വതന്ത്ര-പരമാധിക രാഷ്ട്രമാണ്. ആരും എന്ത് ചെയ്യണമെന്ന് ഞങ്ങളോട് പറയേണ്ടെന്നും ക്യൂബൻ പ്രസിഡന്റ് വ്യക്തമാക്കി. അവസാനതുള്ളി രക്തം മണ്ണിൽ വീഴുന്നത് വരെയും മാതൃരാജ്യത്തിന് വേണ്ടി പോരാടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെനിസ്വേലക്ക് പിന്നാലെ ക്യൂബയെ ലക്ഷ്യമിട്ട് യു.എസ് രംഗത്തെത്തിയിരുന്നു. ക്യൂബ അധികം വൈകാതെ യു.എസുമായി കരാറിലെത്തണമെന്ന് പ്രസിഡന്റ്Associations

ബ്രിഡ്ജ്ണ്ട് മലയാളി അസോസിയേഷൻ ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങൾ അതിഗംഭീരം; യുക്മ ദേശീയ എക്സിക്യു്ട്ടീവ് കമ്മിറ്റിയംഗം ശ്രീ ബെന്നി അഗസ്റ്റിൻ മുഖ്യാതിഥിയായി
പ്രിൻസി ഫ്രാൻസിസ് ബ്രിഡ്ജ്ണ്ട്: സൗത്ത് വെയിൽസിലെ ഒരു പ്രധാന അസോസിയേഷൻ ആയ ബ്രിഡ്ജ്ണ്ട് മലയാളി അസോസിയേഷൻ (BMA) ക്രിസ്മസ് ആഘോഷവും പുതുവർഷ ആഘോഷവും വിവിധ പരിപാടികളോടെ അതിവിപുലമായ രീതിയിൽ ജനുവരി 10ന് പെൻകോഡ് വെൽഫേർ ഹാളിൽ വച്ച് നടത്തപ്പെട്ടു. വളരെ കൃത്യതയോടും ചിട്ടയോടും കൂടിയാണ് ഈ വർഷത്തെ ആഘോഷങ്ങൾക്ക് കമ്മറ്റി അംഗങ്ങൾ നേതൃത്വം കൊടുത്തത്. കഴിഞ്ഞ അഞ്ചു വർഷമായി ജനസേവനപരമായ പല കാര്യങ്ങളും ചെയ്തുവരുന്ന ബ്രിഡ്ജ്ണ്ട് മലയാളി അസോസിയേഷൻ ഇവിടുത്തെ മലയാളി സമൂഹത്തിന് ഒരു വികാരമാണ്, ഒരു
ഐ എം എ ബാൻബറിക്ക് നവനേതൃത്വം; രണദേവൻ ബാലൻ, ചാർളി മാത്യു, റജിമോൻ ലൂക്കോസ് എന്നിവർ നയിക്കും
ബാൻബറി: യുക്മ സൗത്ത് വെസ്റ്റ് റീജിയണിലെ തന്നെ പ്രമുഖ അസോസിയേഷനുകളിൽ ഒന്നായ ഐ എം എ ബാൻബറിക്ക് നവനേതൃത്വം. പ്രസിഡന്റായി രണദേവൻ ബാലൻ, സെക്രട്ടറിയായി ചാർളി മാത്യു, ട്രഷററായി റെജിമോൻ ലൂക്കോസ് എന്നിവരാകും ഐ എം എ ബാൻബറിയെ മുൻ നിരയിൽ നിന്ന് നയിക്കുക. ഏറെ പുതുമുഖങ്ങളെ ഉൾപ്പെടുത്തിയാണ് ഇക്കുറി തിരഞ്ഞെടുപ്പ് നടന്നത്. സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ചാർളി മാത്യു യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ വൈസ് പ്രസിഡന്റ് കൂടിയാണ്. വൈസ് പ്രസിഡന്റായി ഫെമി ജോസും, ജോയിന്റ് സെക്രട്ടറിയായി
ഹാർലോ മലയാളി അസോസിയേഷൻ ക്രിസ്മസ് ന്യൂ ഇയർ ആഘോഷത്തിന് പ്രൗഢ ഗംഭീരമായ കൊടിയിറക്കം
ഹാർലോ മലയാളി അസോസിയേഷന്റെ 2023 -2025 വർഷത്തെ വൈബ്രന്റ് കമ്മറ്റിയുടെ അവസാന ഇവന്റ് ആയ ക്രിസ്തുമസ് ന്യൂ ഇയർ നൈറ്റ്.. പ്രൗഢ ഗംഭീരമായി പര്യവസാനിച്ചു.. ചീഫ് ഗസ്റ്റ് ആയി നാഷണൽ പ്രസിഡന്റ് എബി സെബാസ്റ്റ്യന്റെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയം ആയ ഇവന്റിന് പത്തരമാറ്റ് തങ്ക തിളക്കം ആയിരുന്നു.. ഒത്തൊരുമ കൊണ്ടും സംഘടന മികവു കൊണ്ടും എക്കാലത്തേയും മികച്ച അസ്സോസിയേഷൻ ആയി ഈ കഴിഞ്ഞ കാലയളവിൽ ഹാർലോ മലയാളി അസോസിയേഷൻ മാറുകയുണ്ടായി. യുക്മയുമായുള്ള സഹകരണം ഈ കാലയളവിൽ കൂടുതൽSpiritual

ബർമിങ്ഹാം ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽ സ്തെഫനോസ് സഹദായുടെ ഓർമ്മ പെരുന്നാൾ സമാപിച്ചു
ജോർജ് മാത്യു ബർമിങ്ഹാം: ബർമിങ്ഹാം സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയുടെ കാവൽപിതാവും,സഭയുടെ പ്രഥമ രക്തസാക്ഷിയുമായ സ്തെഫനോസ് സഹദായുടെ ഓർമ്മ പെരുന്നാൾ ഭക്തിനിർഭരമായി ആചരിച്ചു. പെരുന്നാൾ ചടങ്ങുകൾക്ക് ഫാ. സോണി സണ്ണി മുഖ്യ കാർമികത്വം വഹിച്ചു. ഫാ. റിക്കു ചെറിയാൻ, ഫാ. വർഗീസ് ജോൺ, ഇടവക വികാരി ഫാ. ബിനോയ് ജോഷുവ എന്നിവർ സഹകാർമികരായിരുന്നു. ശനിയാഴ്ച വൈകിട്ട് കൊടിയേറ്റ്, സന്ധ്യപ്രാർത്ഥന, വചനപ്രഘോഷണം എന്നിവ നടന്നു. ഞായറാഴ്ച രാവിലെ പ്രഭാതനമസ്കാരം, വിശുദ്ധ മൂന്നിൻ മേൽ കുർബാന, പ്രസംഗം, മധ്യസ്ഥപ്രാർത്ഥന,
ഗ്ലോബൽ പീസ് പാർലമെന്റ് സമ്മേളനം പൂർത്തിയായി
കോട്ടയം: സമാധാനത്തിനു വേണ്ടിയുള്ള ഏത് പരിശ്രമവും, പ്രവർത്തനങ്ങളും ദൈവത്തിന്റെ-സൃഷ്ടികർമ്മത്തിന്റെ തുടർച്ചയാണെന്ന് മുൻ സുപ്രീം കോടതി ജഡ്ജി, ജസ്റ്റിസ് കുര്യൻ ജോസഫ് വേൾഡ് പീസ് മിഷൻ സംഘടിപ്പിച്ച ഗ്ലോബൽ പീസ് പാർലമെന്റ് ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. വേൾഡ് പീസ് മിഷൻ,ലോകമെമ്പാടും സമാധാനം, ഐക്യം, മാനവ സൗഹൃദം, എന്നിവ വളർത്തുക എന്ന ലക്ഷ്യത്തോടെ മൂന്നു പതിറ്റാണ്ടായി പ്രവർത്തിക്കുന്ന ഒരു പ്രസ്ഥാനമാണെന്നും, മതം, വർണം, ജാതി, ദേശം എന്നീ വേർതിരിവുകളില്ലാതെ മനുഷ്യരെ സ്നേഹത്തോടെ ചേർത്തുപിടിക്കുന്നതാണ് വേൾഡ് പീസ് മിഷന്റെ മുഖ്യ ദർശനമെന്നും
ഹെറിഫോഡ് സെന്റ് ബഹനാൻ ഇന്ത്യൻ ഓർത്തഡോക്സ് പള്ളി പെരുന്നാൾ കൊടിയിറങ്ങി
അരുൺ ജോർജ്ജ് ഹെറിഫോഡ് സെന്റ് ബഹനാൻ ഇന്ത്യൻ ഓർത്തഡോൿസ് പള്ളി പെരുന്നാൾ കൊടിയിറങ്ങി. 9,10തീയതികളിൽ നടന്ന പെരുന്നാൾ ആദ്യദിവസം വൈകുന്നേരം 5മണിയ്ക്ക് ഇടവക വികാരി ഫാദർ രെഞ്ചു സ്കറിയ കൊടി ഉയർത്തിയതോടെ പെരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. ശേഷം സന്ധ്യാ നമസ്കാരം, ഇടവക ഗായകസംഘം നടത്തിയ ഗാനശുശ്രൂഷ യ്ക്ക് ശേഷം ഫാദർ മാത്യൂസ് കുര്യാക്കോസ് പെരുന്നാൾ ഒരുക്കധ്യാനത്തിന് നേതൃത്വം കൊടുത്തു 9മണിയോടെ സമാപിച്ചആദ്യദിവസം പിറ്റേന്നു രാവിലെ 8മണിയ്ക്ക് പ്രഭാത നമസ്കാരം, വിശുദ്ധ കുർബ്ബാന, മാധ്യസ്ഥപ്രാർത്ഥന, ഭക്തി നിർഭരuukma

ബ്രിട്ടനിലെ കുടിയേറ്റക്കാരുടെ ഐ.എല്‍.ആര് അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി യുക്മ ………….. അംഗ അസോസിയേഷനുകള്‍ വഴി പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് നിവേദനങ്ങള്‍ സമര്‍പ്പിക്കും………… ദേശീയ തലത്തിലും ആസൂത്രിതമായ കാമ്പയിന്
കുര്യന് ജോര്‍ജ്ജ് (യുക്മ നാഷണല്‍ പി.ആര്.ഒ & മീഡിയ കോര്‍ഡിനേറ്റര്‍) ബ്രിട്ടണിലെ പുതിയ തലമുറ കുടിയേറ്റക്കാരെ സാരമായി ബാധിക്കുന്ന ഐ.എല്‍.ആര് പരിഷ്ക്കാരങ്ങള്‍, നിയമപരമായി കുടിയേറിയ സ്ക്കില്‍ഡ് വര്‍ക്കേഴ്സിന്റെയും അവരുടെ കുടുംബാംഗങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കണമെന്ന ആവശ്യം ഉന്നയിച്ച് യു.കെയിലെ മലയാളി അസോസിയേഷനുകളുടെ കൂട്ടായ്മയായ യൂണിയന് ഓഫ് യുകെ മലയാളി അസോസിയേഷന്‍സ് (യുക്മ), ദേശീയ തലത്തില്‍ കാമ്പയിന് ആരംഭിക്കുമെന്ന് യുക്മ ദേശീയ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍ അറിയിച്ചു. ഐ.എല്‍.ആര് ലഭിക്കുന്നതിനുള്ള യോഗ്യതാ കാലയളവ് 5 വര്‍ഷത്തില്‍ നിന്ന് 10 വര്‍ഷമായി
യുക്മ ശ്രേഷ്ഠ മലയാളി 2025′ പുരസ്കാരദാനവും മാണിക്കത്ത് ഇവൻ്റ്സ് ‘മിസ്സ് & മിസ്സിസ് മലയാളി യു കെ’ ഫിനാലെയും ഇന്ന് പ്രിസ്റ്റണിൽ …….. യുക്മ ദേശീയ കലാമേളയിലെ കലാപ്രതിഭ, കലാതിലകം, 2025 വള്ളംകളി ജേതാക്കൾക്കും വേദിയിൽ ആദരം
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) ‘യുക്മ ശ്രേഷ്ഠ മലയാളി 2025’ പുരസ്കാരദാനവും യുകെയിലെ പ്രമുഖ ഫാഷൻ ഇവൻ്റ്സ് സംഘാടകരായ മാണിക്കത്ത് ഇവൻ്റ്സ് സംഘടിപ്പിക്കുന്ന ‘മിസ്സ് & മിസ്സിസ് മലയാളി യു കെ’ യുടെ ഫിനാലെയും ഇന്ന് (നവംബർ 22, ശനിയാഴ്ച) പ്രിസ്റ്റൺ പാർക്ക് ഹാൾ ഹോട്ടലിൽ വച്ച് നടക്കുന്നു. രാവിലെ 11 മുതൽ ആരംഭിക്കുന്ന ഫാഷൻ ഷോ ഇവൻ്റിനോട് അനുബന്ധമായിട്ടാണ് യുക്മയുടെ പുരസ്കാരദാന ചടങ്ങുകളും ക്രമീകരിച്ചിരിക്കുന്നത്. ഫാഷൻ ഷോ മത്സരങ്ങൾ, വിവിധ തരം
യുക്മ ഫോർച്യൂൺ ബംമ്പർ 2025 നറുക്കെടുപ്പ് വിജയികൾക്കുള്ള സമ്മാന വിതരണം നവംബർ 22 ന് പ്രിസ്റ്റണിൽ യുക്മ ‘ശ്രേഷ്ഠ മലയാളി യു കെ’ – മാണിക്കത്ത് ഇവൻ്റ്സ് ‘മിസ്സ് & മിസ്സിസ് മലയാളി യു കെ’ വേദിയിൽ…..
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുക്മ, യുകെയിലെ പ്രമുഖ മോർട്ട്ഗേജ് – ഇൻഷ്വറൻസ് സേവനദാതാക്കളായ ലൈഫ് ലൈൻ പ്രൊട്ടക്ട് ലിമിറ്റഡിൻ്റെ സഹകരണത്തോടെ നടത്തിയ യുക്മ ഫോർച്യൂൺ ബംമ്പർ 2025 നറുക്കെടുപ്പിലെ വിജയികൾക്ക് നവംബർ 22 ന് പ്രിസ്റ്റണിൽ വച്ച് സമ്മാനങ്ങൾ വിതരണം ചെയ്യുന്നു. നവംബർ 01 ന് ചെൽറ്റൻഹാമിൽ യുക്മ ദേശീയ കലാമേള വേദിയിൽ വച്ച് നടത്തിയ നറുക്കെടുപ്പിലാണ് വിജയികളെ കണ്ടെത്തിയത്. നവംബർ 22 ശനിയാഴ്ച പ്രിസ്റ്റൺ പാർക്ക് ഹാൾ ഹോട്ടൽ &uukma region

യുക്മ നാഷണൽ ട്രഷറർ ഷീജോ വർഗീസിൻ്റെ മാതാവ് മേരി വർഗീസ് നിര്യാതയായി….
യുക്മ നാഷണൽ ട്രഷറർ ഷീജോ വർഗീസിൻ്റെ അമ്മയും ഈസ്റ്റ് ചേരാനല്ലൂർ തേലക്കാടൻ പരേതനായ വർഗീസിൻ്റെ ഭാര്യയുമായ മേരി വർഗീസ് (82) നിര്യാതയായി. പരേത പെരുമ്പാവൂർ ചിറയത്ത് കുടുംബാംഗമാണ്. മക്കൾ – ജോഷി, ഷാജി, ജിജി, ജോജോ, ഷിജോ, ഷീമോൾ, ജോമോൻ. മരുമക്കൾ – മിനി, സെബാസ്റ്റ്യൻ, ജിൻസി,രഞ്ജിത, നാൻസി, ഷാജു, അലക്സി. സംസ്കാര ശുശ്രൂഷകൾ നാളെ തിങ്കളാഴ്ച (15/12/25) 3.30PMന് ഭവനത്തിൽ നിന്നും ആരംഭിച്ച് ഈസ്റ്റ് ചേരാനല്ലൂർ സെൻ്റ്. ഫ്രാൻസീസ് സേവിയേഴ്സ് ദേവാലയത്തിൽ സംസ്കരിക്കുന്നതാണ്. ഷിജോ വർഗീസിൻ്റെ
യുക്മ സൗത്ത് ഈസ്റ്റ് റീജിയണൽ പ്രസിഡണ്ട് ജിപ്സൺ തോമസിൻറെ ഭാര്യാ മാതാവ് ഏലിയാമ്മ വർക്കി കമ്പകക്കുന്നേൽ നിര്യാതയായി.
ലണ്ടൻ : യുക്മ സൗത്ത് ഈസ്റ്റ് റീജിയണൽ പ്രസിഡണ്ടും പ്രവാസി കേരളാ കോൺഗ്രസ് UK ജനറൽ സെക്രെട്ടറിയുമായ ജിപ്സൺ തോമസിൻറെ ഭാര്യാ മാതാവ് ഏലിയാമ്മ വർക്കി കമ്പകക്കുന്നേൽ(ലീലാമ്മ) (76) നിര്യാതയായി. തൊടുപുഴ പള്ളിക്കാമുറി കമ്പകക്കുന്നേൽ പരേതനായ K A വർക്കിയുടെ ( ജോർജ് ) ഭാര്യയാണ്. കൈപ്പുഴ കൈതക്കൽ പരേതരായ ജോസഫ് , റോസമ്മ എന്നിവരാണ് മാതാപിതാക്കൾ. മക്കൾ ലിജി വരുൺ ( അഡലെയ്ഡ് , ഓസ്ട്രേലിയ ), ജിഷ ജിപ്സൺ തോമസ് (ലണ്ടൻ ,
യുക്മ യോർക്ക്ഷയർ & ഹംമ്പർ റീജിയൺ ബാഡ്മിൻടൺ ടൂർണമെൻ്റ വിജയകരമായി നടത്തപ്പെട്ടു
യോർക്ക്ഷെയർ & ഹംമ്പർ റീജിയണൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ റീജിയണൽ ബാറ്റ്മിൻടൺ ടൂർണമെൻ്റെ ഷെഫീൽഡ് EIS സ്പോർട്സ് അക്കാഡമിയിൽ വച്ച് നവംബർ 23ന് നടത്തപ്പെട്ടു. റീജിയണിലെ വിവിധ അംഗ അസ്സോസിയേഷനിൽ നിന്നായി 60 ടീമുകൾ വിവിധ ക്യാറ്റഗറികിൽ മാറ്റുരച്ചു. റീജിയണൽ പ്രസിഡൻ്റ് അമ്പിളി എസ് മാത്യൂസിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ ഉദ്ഘാടന സമ്മേളനം യുക്മ നാഷണൽ പ്രസിഡൻ്റ് അഡ്വക്കേറ്റ് എബി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. റീജിയണൽ സെക്രട്ടറി അജു തോമസ് സ്വാഗതവും, സ്പോട്സ് കോഡിനേറ്റർ സുജീഷ് എസ് പിള്ള നന്ദിയുംJwala
‘ജ്വാല മിസ്സ് & മിസ്സിസ് മലയാളി’ ബ്യൂട്ടി പജൻറ്, ബോളിവുഡ് ഡാൻസ് മൽസരങ്ങൾ ക്രോയിഡനിൽ!
ക്രോയ്ഡോൺ: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ക്രോയിഡനിലെ കേരള കൾച്ചറൽ ആൻറ് വെൽഫയർ അസോസിയേഷൻറെ വനിതാ വിഭാഗമായ ‘ജ്വാല’ മാർച്ച് 16 ന് ബ്യൂട്ടി പജൻറും ബോളിവുഡ് ഡാൻസ് മൽസരവും സംഘടിപ്പിക്കുന്നു. യുകെയിൽ ദേശീയാടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്ന ഇവൻറുകളിൽ ബ്യൂട്ടി പജൻറ് ‘ജ്വാല മിസ്സ് & മിസ്സിസ് മലയാളി’ എന്ന ടൈറ്റിലിൽ മലയാളി പശ്ചാത്തലമുള്ള വനിതകൾക്കു മാത്രമായും, ബോളിവുഡ് ഡാൻസ് സമൂഹത്തിലെ എല്ലാ ഭാഷാവിഭാഗങ്ങൾക്കും ആയിട്ടായിരിക്കും സംഘടിപ്പിക്കപ്പെടുന്നത്. കലാസാംസ്കാരിക പ്രവർത്തനങ്ങൾക്കു പുറമേ സട്ടൻ റോയൽ മാർസൻ കാൻസർ ഹോസ്പിറ്റലിനായുള്ള ചാരിറ്റി-
ഇനി മെസഞ്ചര്‍ എസ്എംഎസിനെ പിന്തുണയ്ക്കില്ല
ആന്‍ഡ്രോയിഡ് ഉപയോക്താക്കാള്‍ക്ക് അവരുടെ ഡിഫോള്‍ട്ട് എസ്എംഎസ് ആപ്പായി മെസഞ്ചര്‍ തെരഞ്ഞെടുക്കാനാകില്ലെന്ന് മെറ്റ. അടുത്തമാസം 28 മുതല്‍ മെസഞ്ചര്‍ എസ്എംഎസിനെ പിന്തുണക്കില്ലെന്നാണ് മെറ്റ അറിയിച്ചിരിക്കുന്നത്. 2016ലാണ് എസ്എംഎസ് സന്ദേശങ്ങള്‍ സ്വീകരിക്കാനുള്ള ഫീച്ചര്‍ മെസഞ്ചറിലെത്തിയത്. ഫോണിന്റെ ഡിഫോള്‍ട്ട് സന്ദേശമയയ്ക്കല്‍ ആപ്പ് വഴി നിങ്ങള്‍ക്ക് സെല്ലുലാര്‍ നെറ്റ്വര്‍ക്കിലൂടെ എസ്എംഎസ് സന്ദേശങ്ങള്‍ അയയ്ക്കാനും സ്വീകരിക്കാനും കഴിയും. എന്നാല്‍ നിങ്ങളുടെ എസ്എംഎസ് റീഡയറക്ട് ചെയ്യാന്‍ നിങ്ങള്‍ മറ്റൊരു സന്ദേശമയയ്ക്കല്‍ ആപ്പ് തിരഞ്ഞെടുത്തില്ലെങ്കിലും, അവ സ്വയമേ നിങ്ങളുടെ ഫോണിന്റെ ഡിഫോള്‍ട്ട് സന്ദേശമയയ്ക്കല്‍ ആപ്പിലേക്ക് പോകുന്നതായിരിക്കും. മാര്‍ക്ക്
-
മാസപ്പടി വിവാദം; പട്ടികയില്‍ യുഡിഎഫ് നേതാക്കളും; വിവാദം കത്തിക്കേണ്ടെന്ന് പ്രതിപക്ഷ തീരുമാനം
മുഖ്യന്ത്രി പിണറായി വിജയന്റെ മകള്‍ വീണയ്ക്ക് മാസപ്പടിയായി 1.72 കോടിയായി നല്കിയ സംഭവത്തില്‍ കൂടുതല്‍ രേഖകള്‍ പുറത്ത്. സിഎംആര്‍എല്ലിന്റെ പട്ടികയില്‍ പ്രതിപക്ഷ നേതാക്കളുടെ പേരുകളും. രാഷ്ട്രീയനേതാക്കള്‍, പോലീസ്, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, മാധ്യമസ്ഥാപനങ്ങള്‍ എന്നിവയ്ക്കെല്ലാം പണം നല്‍കിയതിന്റെ വിവരങ്ങളാണ് ആദായനികുതിവകുപ്പ് കണ്ടെത്തിയത്. രാഷ്ട്രീയക്കാര്‍ക്ക് പണം നല്‍കിയത് ബിസിനസ് സുഗമമാക്കാനെന്നാണ് കമ്പനിയുടെ വിശദീകരണം. പട്ടികയില്‍ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി എന്നിവരുടെ പേരുകളും മുഖ്യമന്ത്രി പിണറായി വിജയന്റെ പേരും ഉണ്ട്. 2019ല്‍ കമ്പനി സി.എഫ്.ഒ. കെ.എസ്
-
യുക്മ സാംസ്ക്കാരികവേദിയുടെ ജ്വാല ഇ മാഗസിൻ ഈസ്റ്റർ – വിഷു ലക്കം പ്രസിദ്ധീകരിച്ചു…………. വ്യത്യസ്തതകളുടെ നേർക്കാഴ്ചയായി കാക്കനാടന്റെ മുഖചിത്രം….
സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ) ലോക പ്രവാസി മലയാളികളുടെ പ്രിയ ഓൺലൈൻ പ്രസിദ്ധീകരണമായ ജ്വാല ഇ-മാഗസിന്റെ മാർച്ച് ലക്കം പ്രസിദ്ധീകരിച്ചു. ഈസ്റ്റർ – വിഷു ആശംസകളുമായി പുറത്തിറങ്ങിയ “ജ്വാല” എഴുപത്തിയൊന്നാം പതിപ്പിന്റെ മുഖചിത്രം സുപ്രസിദ്ധ കഥാകാരൻ യശഃശരീരനായ കാക്കനാടൻ ആണ്. പ്രസിദ്ധീകരണത്തിന്റെ ഏഴാം വർഷം, വെല്ലുവിളികളെ സധൈര്യം ഏറ്റെടുത്ത് എഴുപത്തിയൊന്നാം പതിപ്പ് പ്രസിദ്ധീകരിക്കാൻ കഴിയുകയെന്ന അഭിമാനകരമായ നേട്ടം കൈവരിച്ച വേളയിൽ, ജ്വാല ഇ – മാഗസിന്റെ വളർച്ചയിൽ പിന്നിൽ നിന്ന് സഹായിച്ചവരെ
uukma special
മാണിക്കത്ത് ഇവന്റ്സിന്റെ മിസ് & മിസിസ് മലയാളി യുകെ സീസൺ 2വിന് ലഭിച്ചത് അതിശയകരമായ സ്വീകാര്യത; പ്രതിഭയും ഗ്ലാമറും ചേർത്തൊരുക്കിയ ആഘോഷത്തിന് സാക്ഷിയായത് ആയിരത്തിലേറെപ്പേർ
പ്രെസ്റ്റൺ, യുകെ – ആയിരത്തിലധികം പേർ പങ്കെടുത്ത പ്രതിഭയുടെയും സൗന്ദര്യത്തിന്റെയും സംസ്കാരത്തിന്റെയും ഒരു മികച്ച പ്രദർശനമായ മിസ് & മിസിസ് മലയാളി യുകെ സീസൺ 2 എന്ന പരിപാടിയിലൂടെ മാണിക്കത്ത് ഇവന്റ്സ് വീണ്ടും ശ്രദ്ധേയമായി. ഐക്കണിക് പാർക്ക് ഹാൾ ഹോട്ടൽ & സ്പായിൽ നടന്ന പരിപാടി യുകെയിലുടനീളമുള്ള മലയാളി കുടുംബങ്ങൾ ഒരുമിച്ച വേദി കൂടിയായി. വരും വർഷങ്ങളിൽ ഓർമ്മിക്കപ്പെടാൻ പോകുന്ന ഒരു യഥാർത്ഥ ചരിത്ര സായാഹ്നമാണ് സൃഷ്ടിച്ചതെന്ന് കാണികൾ തന്നെ സാക്ഷ്യപ്പെടുത്തുന്നു. കലാവൈഭവത്തിന്റെയും ഫാഷന്റെയും അസാധാരണമായ ഒരു-
‘യുക്മ ശ്രേഷ്ഠ മലയാളി 2025’ പുരസ്ക്കാര ജേതാക്കളെ പ്രഖ്യാപിച്ച് യുക്മ. അഞ്ച് യുകെ മലയാളി ബഹുമുഖപ്രതിഭകൾക്ക് യുക്മയുടെ ആദരവ്….
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) ‘യുക്മ ശ്രേഷ്ഠ മലയാളി 2025’ പുരസ്കാര ജേതാക്കളെ പ്രഖ്യാപിച്ച് യുക്മ ദേശീയ നേതൃത്വം. ഭാഷ, ആരോഗ്യ പ്രവർത്തനം, ബിസിനസ്സ്, കായികം, കല എന്നിങ്ങനെ അഞ്ച് വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ചതിനോടൊപ്പം തികഞ്ഞ സാമൂഹിക പ്രതിബദ്ധതയോടെ യുകെ മലയാളി സമൂഹത്തിന് നൽകി വരുന്ന സേവനങ്ങളും പരിഗണിച്ചാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തതെന്ന് യുക്മ പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി ജയകുമാർ നായർ എന്നിവർ അറിയിച്ചു. നവംബർ
-
യുക്മ ഫോർച്യൂൺ ബംമ്പർ 2025 നറുക്കെടുപ്പ് വിജയികൾക്കുള്ള സമ്മാന വിതരണം നവംബർ 22 ന് പ്രിസ്റ്റണിൽ യുക്മ ‘ശ്രേഷ്ഠ മലയാളി യു കെ’ – മാണിക്കത്ത് ഇവൻ്റ്സ് ‘മിസ്സ് & മിസ്സിസ് മലയാളി യു കെ’ വേദിയിൽ…..
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുക്മ, യുകെയിലെ പ്രമുഖ മോർട്ട്ഗേജ് – ഇൻഷ്വറൻസ് സേവനദാതാക്കളായ ലൈഫ് ലൈൻ പ്രൊട്ടക്ട് ലിമിറ്റഡിൻ്റെ സഹകരണത്തോടെ നടത്തിയ യുക്മ ഫോർച്യൂൺ ബംമ്പർ 2025 നറുക്കെടുപ്പിലെ വിജയികൾക്ക് നവംബർ 22 ന് പ്രിസ്റ്റണിൽ വച്ച് സമ്മാനങ്ങൾ വിതരണം ചെയ്യുന്നു. നവംബർ 01 ന് ചെൽറ്റൻഹാമിൽ യുക്മ ദേശീയ കലാമേള വേദിയിൽ വച്ച് നടത്തിയ നറുക്കെടുപ്പിലാണ് വിജയികളെ കണ്ടെത്തിയത്. നവംബർ 22 ശനിയാഴ്ച പ്രിസ്റ്റൺ പാർക്ക് ഹാൾ ഹോട്ടൽ &
-
‘യുക്മ ശ്രേഷ്ഠ മലയാളി 2025’ പുരസ്ക്കാരദാനവും – മാണിക്കത്ത് ഇവന്റ്സ് ഫാഷൻ ഷോ & സൗന്ദര്യമത്സരം നവംബർ 22ന് പ്രിസ്റ്റണിൽ; അവാർഡുകൾക്ക് അപേക്ഷ ക്ഷണിക്കുന്നു…..
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി കൂട്ടായ്മയായ യൂണിയൻ ഓഫ് യു.കെ മലയാളി അസോസിയേഷന്റെ (യുക്മ) ദേശീയ ഭരണസമിതിയുടെ നേതൃത്വത്തിൽ യുകെയിലെ ഫാഷൻ രംഗത്ത് തരംഗമായി മാറിയ മാണിക്കത്ത് ഇവന്റ്സുമായി ചേര്‍ന്ന് നോർത്ത് വെസ്റ്റിലെ പ്രിസ്റ്റൺ പാർക്ക് ഹാൾ ഹോട്ടൽ & സ്പായിൽ വച്ച് യുക്മ ശ്രേഷ്ഠ മലയാളി 2025′ പുരസ്ക്കാരദാനവും – മാണിക്കത്ത് ഇവന്റ്സ് ഫാഷൻ ഷോ & സൗന്ദര്യമത്സരവും നവംബര്‍ 22 ശനിയാഴ്ച്ച സംഘടിപ്പിക്കപ്പെടുന്നു.  
Featured News
ഇംഗ്ളീഷ് ബാഡ് മിന്റൺ നാഷണൽസിൽ അണ്ടർ 15 കാറ്റഗറിയിൽ ട്രിപ്പിൾ ചാംപ്യൻഷിപ്പ് നേടി കുന്നംകുളത്തുകാരൻ; മലയാളികൾക്ക് അഭിമാനമാനമായി നിഖിൽ പുലിക്കോട്ടിൽ.
അപ്പച്ചൻ കണ്ണഞ്ചിറ വാർവിക്ക്ഷയർ: വാർവിക്ക്ഷയർ യൂണിവേഴ്സിറ്റി ഇൻഡോർ സ്പോർട്സ് സെന്ററിൽ വെച്ച് നടന്ന ഇംഗ്ലീഷ് നാഷണൽ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡലുകൾ തൂത്തുവാരി മലയാളികൾക്ക് അഭിമാനമായി കുന്നംകുളത്തുകാരൻ, നിഖിൽ പുലിക്കോട്ടിൽ. ഇംഗ്ളീഷ് നാഷണൽസിൽ പതിനഞ്ചു വയസ്സിൽ താഴെയുള്ളവരുടെ വിഭാഗത്തിൽ സിംഗ്ൾസിൽ ചാമ്പ്യൻ ആവുകയും, ഡബിൾസിൽ യോർക്ഷെയർ, ഹാലിഫാക്സിൽ നിന്നുള്ള ഫിൽ ഡാനിയേലുമായി കൂട്ടൂചേർന്ന് ഡബിൾസിൽ സ്വർണ്ണം നേടുകയും, മിക്സഡ് ഡബിൾസിൽ മുൻ ഇൻഡോനേഷ്യൻ നാഷണൽ താരത്തിന്റെ മകളും, ലൗഗ്ബോറോ, ലെസ്റ്ററിൽ നിന്നുള്ള മുത്തിയാര മണ്ഡേലയുമായി ചേർന്ന് പ്രസ്തുത-
2026-ൽ യുകെയിൽ പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നു… പ്രധാന മാറ്റങ്ങളെക്കുറിച്ച് അറിയാം.. ഭാഗം 2
ലണ്ടൻ: പുതുവർഷത്തിന്റെ ആരംഭം ബ്രിട്ടീഷുകാർ വരും മാസങ്ങളിൽ തയ്യാറാക്കേണ്ട പുതിയ നിയമങ്ങളുടെ ഒരു നിര കൊണ്ടുവരുന്നു. 2026 ൽ വരുന്ന പ്രധാന മാറ്റങ്ങൾ ഭാഗം 2 വീട്ടുജോലിക്കാർക്കുള്ള നികുതി ഇളവ് അവസാനിക്കുന്നു ഏപ്രിൽ 6 മുതൽ, വീട്ടിലിരുന്ന് ജോലി ചെയ്യുന്ന ആളുകൾക്ക് അവരുടെ അധിക ചെലവുകൾക്ക് നികുതി ഇളവ് ക്ലെയിം ചെയ്യാൻ കഴിയില്ല. നിലവിൽ, ചില ജീവനക്കാർക്ക് വീട്ടിൽ നിന്ന് ജോലി ചെയ്യുന്നതുമായി ബന്ധപ്പെട്ട അധിക ഗാർഹിക ചെലവുകൾക്കായി – ഉയർന്ന ബില്ലുകൾ, ബിസിനസ് ടെലിഫോൺ കോളുകൾ
-
2026-ൽ യുകെയിൽ പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നു… പ്രധാന മാറ്റങ്ങളെക്കുറിച്ച് അറിയാം.. ഭാഗം 1
ലണ്ടൻ: പുതുവർഷത്തിന്റെ ആരംഭം ബ്രിട്ടീഷുകാർ വരും മാസങ്ങളിൽ തയ്യാറാക്കേണ്ട പുതിയ നിയമങ്ങളുടെ ഒരു നിര കൊണ്ടുവരുന്നു. അവധിക്കാലം ആഘോഷിക്കാൻ പദ്ധതിയിടുന്നവർ ശ്രദ്ധിക്കേണ്ട പുതിയ അതിർത്തി നിയന്ത്രണങ്ങളുണ്ട്, കൂടാതെ 2026 അവസാനം മുതൽ യൂറോപ്പിലേക്ക് യാത്ര ചെയ്യുന്നതിന് £17 ഫീസ് ഏർപ്പെടുത്തുന്നതും ഉൾപ്പെടുന്നു. പുതിയ പുനരുപയോഗ നിയമങ്ങൾ കാരണം വീടുകളിൽ ബിന്നുകൾ ഉപയോഗിക്കേണ്ട രീതികളിൽ മാറ്റം. അനാരോഗ്യകരമായ ഭക്ഷണക്രമങ്ങൾക്കെതിരായ നടപടികൾ സർക്കാർ തുടരും, പുതിയ ജങ്ക് ഫുഡ് പരസ്യ നിരോധനം പ്രാബല്യത്തിൽ വരും, കുട്ടികൾ ഉയർന്ന കഫീൻ അടങ്ങിയ
-
മാണിക്കത്ത് ഇവന്റ്സിന്റെ മിസ് & മിസിസ് മലയാളി യുകെ സീസൺ 2വിന് ലഭിച്ചത് അതിശയകരമായ സ്വീകാര്യത; പ്രതിഭയും ഗ്ലാമറും ചേർത്തൊരുക്കിയ ആഘോഷത്തിന് സാക്ഷിയായത് ആയിരത്തിലേറെപ്പേർ
പ്രെസ്റ്റൺ, യുകെ – ആയിരത്തിലധികം പേർ പങ്കെടുത്ത പ്രതിഭയുടെയും സൗന്ദര്യത്തിന്റെയും സംസ്കാരത്തിന്റെയും ഒരു മികച്ച പ്രദർശനമായ മിസ് & മിസിസ് മലയാളി യുകെ സീസൺ 2 എന്ന പരിപാടിയിലൂടെ മാണിക്കത്ത് ഇവന്റ്സ് വീണ്ടും ശ്രദ്ധേയമായി. ഐക്കണിക് പാർക്ക് ഹാൾ ഹോട്ടൽ & സ്പായിൽ നടന്ന പരിപാടി യുകെയിലുടനീളമുള്ള മലയാളി കുടുംബങ്ങൾ ഒരുമിച്ച വേദി കൂടിയായി. വരും വർഷങ്ങളിൽ ഓർമ്മിക്കപ്പെടാൻ പോകുന്ന ഒരു യഥാർത്ഥ ചരിത്ര സായാഹ്നമാണ് സൃഷ്ടിച്ചതെന്ന് കാണികൾ തന്നെ സാക്ഷ്യപ്പെടുത്തുന്നു. കലാവൈഭവത്തിന്റെയും ഫാഷന്റെയും അസാധാരണമായ ഒരു
Most Read
കെന്റിലും സസെക്സിലും 36,000 വീടുകളിൽ ഇപ്പോഴും കുടിവെള്ളം ലഭ്യമല്ല; കൂടുതൽ നടപടികളുമായി റെഗുലേറ്റർ
കെന്റിലും സസെക്സിലും ഒരു പ്രധാന സംഭവം പ്രഖ്യാപിച്ചതിനുശേഷവും ഏകദേശം 36,000 വീടുകളിൽ ഇപ്പോഴും കുടിവെള്ളം ലഭ്യമല്ല. ക്രിസ്മസിന് മുമ്പ് ഉണ്ടായ ജല തടസ്സത്തെക്കുറിച്ച് വിശദീകരിക്കാൻ എംപിമാരുടെ മുമ്പാകെ ഹാജരാകാൻ സൗത്ത് ഈസ്റ്റ് വാട്ടർ (എസ്ഇഡബ്ല്യു) മേധാവികളെ വിളിച്ച് വരുത്തുമെന്ന് റെഗുലേറ്റർ അറിയിച്ചു. ഇടയ്ക്കിടെയുള്ള വിതരണവും താഴ്ന്ന മർദ്ദവും സംബന്ധിച്ച് ‘സജീവമായ അന്വേഷണം’ നടക്കുന്ന സാഹചര്യത്തിൽ കൂടുതൽ നടപടികൾ പരിഗണിക്കുമെന്ന് റെഗുലേറ്റർ ഓഫ്വാട്ട് പറഞ്ഞു. ഏറ്റവും പുതിയ ക്ഷാമത്തിന് കാരണം സ്റ്റോം ഗൊറെറ്റിയും പമ്പിംഗ് പ്ലാന്റിലെ വൈദ്യുതി മുടക്കവുമാണ്-
ബ്രിട്ടീഷ് സൈന്യത്തിന്റെ സഹായത്തോടെ യുഎസ് സൈന്യം പിടിച്ചെടുത്ത റഷ്യൻ ഓയിൽ ടാങ്കർ നങ്കൂരമിട്ടിരിക്കുന്നത് സ്കോട്ട്ലൻഡ് തീരത്ത്
ബ്രിട്ടീഷ് സൈന്യത്തിന്റെ സഹായത്തോടെ യുഎസ് കമാൻഡോ ശൈലിയിലുള്ള റെയ്ഡിൽ പിടിച്ചെടുത്തതിന് ദിവസങ്ങൾക്ക് ശേഷം റഷ്യൻ ഷാഡോ ഫ്ലീറ്റ് ഓയിൽ ടാങ്കർ സ്കോട്ട്ലൻഡ് തീരത്ത് മൂന്ന് മൈൽ അകലെ നങ്കൂരമിട്ടു. വെനിസ്വേലയിൽ നിന്ന് റഷ്യയിലേക്കുള്ള യാത്രാമധ്യേ അമേരിക്ക തടഞ്ഞുനിർത്തിയ ഒരു വ്യാജ എണ്ണ ടാങ്കർ ഇന്നലെയാണ് സ്കോട്ട്ലൻഡ് തീരത്ത് നിന്ന് ഏതാനും മൈൽ അകലെ നങ്കൂരമിട്ടിക്കുന്നത്. മൊറേ തീരത്തെ ലോസിമൗത്തിനടുത്തുള്ള ബർഗ്ഹെഡിന് സമീപമാണ് മരിനീരയെ കണ്ടെത്തിയത്. വടക്കൻ അറ്റ്ലാന്റിക്കിൽ അമേരിക്കയുടെ നേതൃത്വത്തിലുള്ള ഒരു ഓപ്പറേഷനിൽ കഴിഞ്ഞയാഴ്ചയാണ് ടാങ്കർ പിടിച്ചെടുത്തത്
-
യുകെയിൽ ജോലി ചെയ്യുന്ന അനധികൃത കുടിയേറ്റക്കാർക്കെതിരായ അറസ്റ്റുകളിൽ വർദ്ധനവെന്ന് റിപ്പോർട്ട്
ലണ്ടൻ: യുകെയിൽ നിയമവിരുദ്ധമായി ജോലി ചെയ്യുന്ന അനധികൃത കുടിയേറ്റക്കാർക്കെതിരായ അറസ്റ്റുകളിൽ വർദ്ധനവെന്ന് സർക്കാർ. ലേബർ പാർട്ടി അധികാരത്തിൽ വന്നതിനുശേഷം നെയിൽ ബാറുകൾ, കാർ വാഷുകൾ, ബാർബർ ഷോപ്പുകൾ, ടേക്ക്അവേകൾ തുടങ്ങിയ ബിസിനസുകളിൽ ഇമിഗ്രേഷൻ റെയ്ഡുകളുടെ എണ്ണം 77% വർദ്ധിച്ചതായും അറസ്റ്റുകളിൽ 83% വർദ്ധനവ് ഉണ്ടായതായും ഹോം ഓഫീസ് പറഞ്ഞു. ഡിസംബറിൽ സറേയിലെ കെംപ്റ്റൺ പാർക്ക് റേസ്കോഴ്സ് മാർക്കറ്റിൽ നടത്തിയ റെയ്ഡിൽ നിരവധിപേരാണ് അറസ്റ്റിലായതെന്ന് ഹോം ഓഫീസ് വ്യക്തമാക്കി. 2024 ജൂലൈ മുതൽ 2025 ഡിസംബർ അവസാനം വരെയുള്ള
-
ഉയർന്ന സമ്മർദ്ദം; മേജർ ഇൻസിഡന്റ് പ്രഖ്യാപിച്ച് നാല് എൻഎച്ച്എസ് ട്രസ്റ്റ് ആശുപത്രികൾ
ലണ്ടൻ: നാല് എൻഎച്ച്എസ് ആശുപത്രി ട്രസ്റ്റുകൾ അവരുടെ സേവനങ്ങൾ നൽകുന്നതിലെ ഉയർന്ന സമ്മർദ്ദം കാരണം അതീവ ഗുരുതരമായ സംഭവങ്ങൾ പ്രഖ്യാപിച്ചു. വർദ്ധിച്ചുവരുന്ന ഇൻഫ്ലുവൻസ, നോറോവൈറസ് കേസുകൾ, ജീവനക്കാരുടെ അസുഖങ്ങളുടെ വർദ്ധനവ് എന്നിവ സ്ഥിതി കൂടുതൽ വഷളാക്കിയതായി എൻഎച്ച്എസ് സറെ ഹാർട്ട്ലാൻഡ്സ് പറഞ്ഞു. സറെയിൽ, റോയൽ സറെ എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ്, എപ്സം ആൻഡ് സെന്റ് ഹെലിയർ യൂണിവേഴ്സിറ്റി ഹോസ്പിറ്റലുകൾ എൻഎച്ച്എസ് ട്രസ്റ്റ്, സറെ ആൻഡ് സസെക്സ് ഹെൽത്ത്കെയർ എൻഎച്ച്എസ് ട്രസ്റ്റ് എന്നിവയെ ഗുരുതരമായ സംഭവങ്ങൾ ബാധിക്കുന്നു. മാർഗേറ്റിലെ
Obituary
ന്യൂപോർട്ടിൽ മലയാളി മരണമടഞ്ഞു; വിടവാങ്ങിയത് കോട്ടയം മണർകാട് സ്വദേശിയായ ബ്രദർ ജോൺ തോമസ്
ന്യൂപോർട്ട്: വെയ്ൽസിലെ ന്യൂപോർട്ടിൽ മലയാളി മരണമടഞ്ഞു. കോട്ടയം മണർകാട് സ്വദേശിയായ ജോണ്‍ തോമസ് (45 – അനില്‍) ആണ് മരണമടഞ്ഞത്. ഇന്ന് വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം. കോട്ടയം മണര്‍കാട് തൊണ്ടുകണ്ടത്തില് കുടുംബാംഗമാണ് ബ്രദര്‍ ജോണ്‍ തോമസ്. കുടുംബ സമേതം യുകെയിലെ ന്യൂപോര്ട്ടിലായിരുന്നു താമസിച്ചിരുന്നത്. 15 വര്‍ഷത്തോളം കുവൈറ്റിലായിരുന്ന ജോണ്‍ തോമസ് രണ്ടര വര്‍ഷം മുമ്പാണ് വെയില്‍സിലെ ന്യൂപോര്ട്ടിലേക്ക് എത്തിയത്.ഭാര്യ – രേണു ജോണ്‍. മക്കള്‍ – റൂബന്‍, അദിയ. ശവസംസ്കാരം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പിന്നീടറിയിക്കുമെന്ന് ബന്ധുക്കൾ-
സഹോദരന്റെ മരണവാർത്ത അറിഞ്ഞ് യു.കെ യിൽ നിന്ന് നാട്ടിലേക്ക് തിരിച്ച കോട്ടയം സ്വദേശിയും യാത്രയ്ക്കിടയിൽ മരണത്തിന് കീഴടങ്ങി.
കോട്ടയം പനച്ചിക്കാട് സ്വദേശികളായ പാവക്കുളം വീട്ടിൽ പി.കെ. രാരിച്ചൻ (61), പി.കെ.ടോമി (59) എന്നിവരുടെ വിയോഗം നാടിനെയാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. വെള്ളിയാഴ്ച പുലർച്ചെയായിരുന്നു ടോമിയുടെ ജ്യേഷ്ഠനായ പി.കെ. രാരിച്ചന്റെ മരണം. ഈ വാർത്ത അറിഞ്ഞ് ബർമിംഗ്ഹാമിൽ (യു.കെ) നിന്നും നാട്ടിലേക്ക് വരികയായിരുന്ന സഹോദരൻ പി.കെ. ടോമിക്ക് ബോംബെ വിമാനത്താവളത്തിൽ വെച്ച് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഉടൻ തന്നെ നാനാവതി ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒരു വിവാഹത്തിന്റെ സന്തോഷത്തിലേക്ക് ഉണരേണ്ടിയിരുന്ന കുടുംബത്തിലേക്കാണ് ഈ ഇരട്ട വിയോഗം കടന്നു വന്നത്. രാരിച്ചന്റെ
-
സ്റ്റോക് ഓൺ ട്രെന്റ് മലയാളികളെ ദുഖത്തിലാക്കി വീണ്ടുമൊരു മരണം; വിടവാങ്ങിയത് ചാലക്കുടി സ്വദേശിയായ റിജോ പോൾ
സ്റ്റോക് ഓൺ ട്രെന്റ്: സ്റ്റോക് ഓൺ ട്രെന്റ് മലയാളികളെ ദുഖത്തിലാക്കി വീണ്ടുമൊരു മരണം. സ്റ്റോക് ഓൺ ട്രെന്റ് മലയാളിയും നാല് മക്കളുടെ പിതാവുമായ റിജോ പോളാണ് വിടവാങ്ങിയത്. ഇന്നലെ രാത്രി ഒന്‍പതരയോടെയാണ് റിജോ കുഴഞ്ഞു വീണതും മരണം സംഭവിക്കുന്നതും. പരേതന് 45 വയസ്സാണ് പ്രായം. ഭാര്യ റാണി, മക്കൾ റോസ്മിൻ, റോസ്മോൾ, റോസ് മേരി, റോവൻ. പരേതൻ ചാലക്കുടി കറുകുറ്റി സ്വദേശി ആണ്. സഹപ്രവർത്തകർക്കൊപ്പമുള്ള ക്രിസ്മസ് പാർട്ടിയിൽ പങ്കെടുക്കവേ കുഴഞ്ഞു വീഴുകയായിരുന്നു. സഹപ്രവർത്തകരും സംഭവസ്ഥലത്ത് പാഞ്ഞെത്തിയ പാരാമെഡിക്കൽ
-
ഇന്നലെ യുകെ മലയാളികളെ തേടിയെത്തിയത് രണ്ടു ദുഃഖവാർത്തകൾ; ലെസ്റ്റർ കേരള കമ്മ്യൂണിറ്റിയംഗം മനോജ് മാത്യുവിന്റെയും സ്റ്റോക് ഓൺ ട്രെന്റ് കെസിഎ അംഗം ജിജിമോൻ സ്റ്റീഫന്റെയും വേർപാട് താങ്ങാനാവാതെ ബന്ധുക്കൾ
സ്റ്റോക് ഓൺ ട്രെന്റ്: ഇന്നലെ യുകെ മലയാളികളെത്തേടിയെത്തിയത് രണ്ടു ദുഃഖ വാർത്തകൾ. ലെസ്റ്റർ കേരള കമ്മ്യൂണിറ്റിയുടെ സജീവാംഗം മനോജ് മാത്യുവിന്റെ അകാല വിയോഗത്തിന്റെ വേർപാട് ബന്ധുക്കൾക്കെന്നപോലെ തന്നെ സുഹൃത്തുക്കൾക്കും വേദനയാവുകയാണ്.52 വയസായിരുന്നു പ്രായം.കരുനാഗപ്പള്ളി തഴവ സ്വദേശിയാണ്. ബിന്‍സി മാത്യുവാണ് ഭാര്യ. മനോജ് മാത്യുവിന്റെ വിയോഗത്തിൽ ലെസ്റ്റർ കേരള കമ്മ്യൂണിറ്റി അനുശോചനം രേഖപ്പെടുത്തി. കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്ന മുറയ്ക്ക് അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും. സ്ട്രോക്ക് ഓൺ ട്രെൻഡിൽ താമസിച്ചുവരുന്ന കരിപ്പാടം കരോട്ടുമുണ്ടയ്ക്കൽ ജിജിമോൻ സ്റ്റീഫന്റെ ആകസ്മിക വിയോഗത്തിന്റെ ഞെട്ടലിലാണ് ബന്ധുക്കളും
Wishes
യുക്മ നോർത്ത് വെസ്റ്റ് റീജിയൻ ജനറൽ സെക്രട്ടറി സനോജ് വർഗീസിന് ജന്മദിനാശംസകൾ….
ഇന്ന് ജന്മദിനം ആഘോഷിക്കുന്ന യുക്മ നോർത്ത് വെസ്റ്റ് റീജിയൻ ജനറൽ സെക്രട്ടറിയും, നോർത്ത് മാഞ്ചസ്റ്റർ മലയാളി അസോസിയേഷൻ (നോർമ) ജനറൽ സെക്രട്ടറിയുമായ സനോജ് വർഗീസിന് ജന്മദിനത്തിൽ യുക്മ കുടുംബാംഗങ്ങളുടെയും, സുഹൃത്തുക്കളുടേയും, കുടുംബാംഗങ്ങളുടേയും പേരിൽ എല്ലാവിധ നന്മകളും ആയുരാരോഗ്യ സൗഖ്യവും നേരുന്നു. സനോജ് ലിവർപൂൾ ഹാർട്ട് & ചെസ്റ്റ് ഹോസ്പിറ്റലിൽ സീനിയർ കാർഡിയാക് റേഡിയോഗ്രാഫർ ആയി ജോലി ചെയ്തുവരുന്നു. മാഞ്ചസ്റ്ററിനടുത്ത് മിഡിൽടണിലാണ് താമസിക്കുന്നത്. ഭാര്യ സ്മിതാ വർഗീസ് സീനിയർ റേഡിയോഗ്രാഫറായി ബോർട്ടൻ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്നു. ആറാം ക്ലാസ്-
അറുപതിന്റെ നിറവിൽ ജോസ് കെ ആന്റണി
സാലിസ്ബറി മലയാളി അസോസിയേഷൻ അംഗവും യുക്മ വേദികളിലും യുകെ മലയാളി കൂട്ടായ്മകളിലും സജീവ സാന്നിധ്യവുമായ ജോസേട്ടൻ(ജോസ് കെ ആന്റണി) അറുപതിന്റെ നിറവിൽ. ദീർഘകാലം സാലിസ്ബറി മലയാളി അസോസിയേഷൻ രക്ഷാധികാരിയായിരുന്ന ജോസ് കെ ആന്റണി യുക്മ റീജിയണൽ നാഷണൽ കായികമേളകളിലും കലാമേളകളിലും പിന്നണിയിൽ മികച്ച പ്രവർത്തനങ്ങളാണ് നടത്തുന്നത്. മുൻ യുക്മ നാഷണൽ കലാതിലകം മിന്നാ ജോസാണ് മൂത്ത മകൾ, ഇളയ മകൾ സോനാ ജോസും നിരവധി സമ്മാനങ്ങൾ യുക്മ വേദികളിൽ നിന്ന് നേടിയിട്ടുണ്ട്. യുക്മ സന്തതസഹചാരിയും യുഎൻഎഫ് നാഷണൽ
-
പി എൽ ജയിംസ് പുത്തൻപ്പറമ്പിലിന് ജന്മദിനാശംസകൾ
ഇന്ന് 75 മത് ജന്മദിനം ആഘോഷിക്കുന്ന പ്രിയപ്പെട്ട ശ്രീ പി എൽ ജയിംസ് പുത്തൻപ്പറമ്പിലിന് ( ഞീഴൂർ -കോട്ടയം ) ഹേവാർഡ്സ് ഹീത്ത് , നേരം പോക്ക് സൗഹൃദ കൂട്ടായ്മയുടെ ഒരായിരം ജന്മദിനാശംസകൾ
-
ടിറ്റോ തോമസിന് ജന്മദിനാശംസകൾ നേർന്ന് യുക്മ കുടുംബാംഗങ്ങൾ….
യുക്മ ദേശീയ നിർവ്വാഹക സമിതിയംഗം ടിറ്റോ തോമസിന് ജന്മദിനാശംസകൾ നേർന്ന് യുക്മ കുടുബാംഗങ്ങൾ. ഇന്ന് പിറന്നാൾ ആഘോഷിക്കുന്ന പ്രിയങ്കരനായ ടിറ്റോ ചേട്ടന് യുക്മ ദേശീയ സമിതിയുടേയും യുക്മ സൗത്ത് വെസ്റ്റ് റീജിയൻ ഉൾപ്പെടെ എല്ലാ റീജിയൻ കമ്മിറ്റികളുടേയും യുക്മയുടെ എല്ലാ പോഷക സംഘടനകളുടേയും പേരിൽ സന്തോഷ പൂർണ്ണമായ ജന്മദിനം ആശംസിക്കുന്നു. ആയുസും ആരോഗ്യവും എല്ലാവിധ നന്മകളും ജഗദീശ്വരൻ നൽകട്ടേയെന്ന് പ്രാർത്ഥിക്കുന്നു. ഇടുക്കി അടിമാലി സ്വദേശിയായ ശ്രീ ടിറ്റോ തോമസ് ഭാര്യ ഡെസി തോമസ്, മക്കളായ ജിതിൻ ടിറ്റോ
Editorial
നിറപറയും നിലവിളക്കും പിന്നെ ഒരുപിടി തുമ്പപൂക്കളും മനസില്‍ നിറയുന്ന ഗൃഹാതുരതയും സമ്മാനിച്ച് തിരുവോണം
നിറപറയും നിലവിളക്കും പിന്നെ ഒരുപിടി തുമ്പപൂക്കളും മനസില്‍ നിറയുന്ന ഗൃഹാതുരതയും സമ്മാനിച്ച് ഒരുപാട് സ്നേഹത്തോടെ ഒരായിരം ഓണാശംസകള്‍. ചിങ്ങം പിറക്കുന്നതു മുതൽ ഓരോ മലയാളിയും തിരുവോണത്തിനായുള്ള കാത്തിരിപ്പിലായിരിക്കും. പുത്തൻ ഉടുപ്പും, പൂക്കളവും, ഓണസദ്യയും, ഓണക്കളികളുമായി സമൃദ്ധിയുടെയും ഐശ്വര്യത്തിൻ്റെയും ഒരു തിരുവോണനാൾ വന്നെത്തിയിരിക്കുന്നു. ഏതൊരു മലയാളിക്കും ഓണം ഒരു വികാരമാണ്. ഓണം എന്ന ഉത്സവത്തിൻ്റെ ഭംഗി പ്രിയപ്പെട്ടവരുമായുള്ള ഒത്തുചേരലാണ്. ഒരു സാധാരണ ദിവസത്തിനപ്പുറം, ഏറെ സന്തോഷകരമായ ദിവസം തന്നെയാണ് തിരുവോണം. ഐതിഹ്യം അനുസരിച്ച് എല്ലാ വർഷവും ഈ തിരുവോണത്തിനാണ്-
രാജ്യം ഇന്ന് 79-)൦ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു……
എഡിറ്റോറിയൽ 1947 ഓഗസ്റ്റ് 15 ന്, രണ്ട് നൂറ്റാണ്ടിലേറെ നീണ്ടുനിന്ന ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിന്റെ ചങ്ങലകൾ പൊട്ടിച്ച് ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ വെളിച്ചത്തിലേക്ക് പ്രവേശിച്ചു. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ആദ്യമായി ത്രിവർണ്ണ പതാക ഉയർത്തിയപ്പോൾ, അടിച്ചമർത്തലിൽ നിന്ന് പരമാധികാരത്തിലേക്ക് ഉയരുന്ന ഒരു രാഷ്ട്രത്തിന് അതൊരു പുതിയ അധ്യായം ആരംഭിക്കൽ കൂടി ആയിരുന്നു. അന്നുമുതൽ രാജ്യമെമ്പാടും ഔപചാരിക ആഘോഷങ്ങളോടെ സ്വാതന്ത്ര്യദിനം ആചരിച്ചുവരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിന് രൂപം നൽകിയ സ്വാതന്ത്ര്യ സമര സേനാനികളുടെയും നേതാക്കളുടെയും അപാരമായ ധൈര്യത്തെയും
-
ഉണർന്നുയരാനും ഉയിർത്തെഴുന്നേൽക്കാനും ഒരു തിരുന്നാൾ…………ലോകത്തിന് ഈസ്റ്റർ നൽകുന്ന സന്ദേശം മഹത്തരം
എഡിറ്റോറിയൽ ആഗോള ക്രൈസ്തവർ യേശുദേവന്റെ ഉയിർപ്പ് തിരുന്നാൾ ആഘോഷിക്കുന്ന ഈ അവസരം ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വലിയ സന്ദേശങ്ങൾ പങ്കുവെക്കുന്ന അനുഗ്രഹീതമായ അവസരം കൂടിയാവുന്നു. ജീവിതത്തിൽ ഒരിക്കലെങ്കിലും വീഴ്ചകളിലൂടെയും പീഡാനുഭവങ്ങളിലൂടെയും കടന്നുപോകാത്തവരായി നമ്മിൽ ആരും ഉണ്ടാകില്ല. അത് വ്യക്തി ജീവിതങ്ങളിലാവാം, നമ്മൾ പ്രവർത്തിക്കുന്ന തൊഴിൽ-സാമൂഹ്യ രംഗങ്ങളിലാവാം. ഒരു വീഴ്ചയും സ്ഥിരമായുള്ളതല്ല. എല്ലാ വീഴ്ചകൾക്കുമപ്പുറം ഉയിർപ്പിന്റെ ഒരു തിരുന്നാളുണ്ടാകും. കാത്തിരുന്നാൽ കരഗതമാവുകതന്നെ ചെയ്യുന്ന നന്മയുടെ ഒരു ഉയിർപ്പു തിരുന്നാൾ. ഈസ്റ്ററിന്റെ സന്ദേശം സുവ്യക്തമാണ്. ഉയർത്തെഴുന്നള്ളിയ യേശുദേവൻ താൻ ദർശനം
-
ഇന്ന് സമൃദ്ധിയുടെ തിരുവോണം; മാന്യ വായനക്കാർക്ക് യുക്മ ന്യൂസ് ടീമിന്റെയും യുക്മ ദേശീയ സമിതിയുടെയും ഓണാശംസകൾ
യുകെ മലയാളികൾക്കിത് ആഘോഷങ്ങളുടെ കാലമാണ്. അസോസിയേഷനുകൾ സംഘടിപ്പിക്കുന്ന ഓണാഘോഷങ്ങൾക്ക് കഴിഞ്ഞയാഴ്ച്ച മുതൽ തന്നെ തുടക്കമിട്ടിരുന്നു. ഈ മാസാവസാനം വരെ വിവിധ പ്രദേശങ്ങളിൽ ഓണാഘോഷങ്ങളാണ്. അതേസമയം തിരുവോണനാളായ ഇന്ന് വീടുകളിൽ കുടുംബങ്ങളും ബന്ധുക്കളും സുഹൃത്തുക്കളും ഒത്ത് ചേർന്ന് ഓണമാഘോഷിക്കുകയാണ്.മഹാബലി നാടുവാണ നാളുകളെ കുറിച്ചുള്ള സങ്കല്‍പ്പത്തോടെയാണ് ആഘോഷം. കൊവിഡിന്റെ നിയന്ത്രണങ്ങളില്ലാതെ രണ്ട് വര്‍ഷത്തിനിപ്പുറമാണ് വിപുലമായ ഇത്തരത്തിലൊരു ആഘോഷം. കള്ള പറയും ചെറുനാഴിയുമില്ലാത്ത ഒരുമയുടെ ലോകത്തിലെയ്ക്കുള്ള തിരിച്ചു പോക്കാണ് മലയാളിക്ക് തിരുവോണം. ഭൂതകാലത്തിന്റെ നന്മകളുടെ തിരിച്ചുവരവിനായുള്ള പ്രാര്‍ത്ഥനാപൂര്‍വ്വമായ അനുഷ്ടാനം.കര്‍ക്കടകം പാതിയാകുമ്പോഴേ തുടങ്ങുന്നതാണ്
Health
കുട്ടികളിൽ ഉയർന്ന രക്തസമ്മർദ്ദ നിരക്ക് വർദ്ധിക്കുന്നുവെന്ന് റിപ്പോർട്ട്; സ്കൂളുകളിൽ പരിശോധനകൾ നടത്തണമെന്ന് ആവശ്യം
ലണ്ടൻ: യുകെയിൽ കുട്ടികളിൽ ഉയർന്ന രക്തസമ്മർദ്ദ നിരക്ക് വർദ്ധിക്കുന്നുവെന്നും കേസുകൾ ഇരട്ടിയായതായും റിപ്പോർട്ട്. കൗമാരക്കാരിൽ വർദ്ധിച്ചുവരുന്ന രക്തസമ്മർദ്ദ നിരക്ക് ആന്തരികാവയവങ്ങൾക്ക് കേടുപാടുകൾ, പക്ഷാഘാതം, ഹൃദയാഘാതം എന്നിവ വർദ്ധിപ്പിക്കുമെന്ന ആശങ്കകൾക്കിടയിലാണ്, സ്കൂൾ കുട്ടികളിലെ ഉയർന്ന രക്തസമ്മർദ്ദം നിരീക്ഷിക്കുന്നതിനായി ഒരു ദേശീയ യുകെ പരിപാടിക്ക് പ്രമുഖ ഡോക്ടർമാർ ആഹ്വാനം ചെയ്തിട്ടുള്ളത്. കഴിഞ്ഞ 20 വർഷത്തിനിടെ കുട്ടികളിൽ ഉയർന്ന രക്തസമ്മർദ്ദ നിരക്ക് ഇരട്ടിയായതായാണ് റിപ്പോർട്ട്. എന്നാൽ യുകെയിൽ പതിവ് പരിശോധനകൾ നടത്തുന്നില്ല, ഇത് പ്രശ്നത്തിന്റെ വ്യാപ്തിയെക്കുറിച്ചും ഏത് കുട്ടികൾക്കാണ് ഏറ്റവും കൂടുതൽ-
ആഴ്ചയിൽ രണ്ട് മണിക്കൂർ വ്യായാമം; സന്ധി വേദനകൾ കുറയ്ക്കുന്നതോടൊപ്പം ജിപി സന്ദർശനങ്ങൾ പരമാവധി കുറയ്ക്കുമെന്നും പഠനം
ലണ്ടൻ: ആഴ്ചയിൽ രണ്ട് മണിക്കൂർ വ്യായാമം ചെയ്യുന്നത് സന്ധിവേദനയുള്ളവർക്ക് വേദന കുറയ്ക്കുമെന്നും, ജിപിയെ സന്ദർശിക്കുന്നത് പരമാവധി ഒഴിവാക്കാമെന്നും, അസുഖ അവധി എടുക്കുന്നത് കുറവാണെന്നും ഒരു പഠനം കണ്ടെത്തി. ഗ്രേറ്റർ മാഞ്ചസ്റ്ററിലെ ഇടുപ്പ്, പുറം, കാൽമുട്ട് വേദനയുള്ള 40,000 ആളുകൾക്ക് 12 ആഴ്ചത്തേക്ക് ഒരു മണിക്കൂർ വ്യായാമ ക്ലാസുകൾ നടത്തിയപ്പോൾ പുറത്ത് വന്ന വിശകലനത്തിൽ നിന്നാണ് ഈ കണ്ടെത്തലുകൾ. സന്ധിവേദനയുള്ള 3.7 ദശലക്ഷം ബ്രിട്ടീഷുകാർ ആഴ്ചയിൽ രണ്ട് മണിക്കൂർ വ്യായാമം ചെയ്താൽ അവർക്കും അവരുടെ കുടുംബങ്ങൾക്കും എൻഎച്ച്എസിനും യുകെ
-
ചിപ്സ് സ്ഥിരമായി കഴിക്കുന്നവരാണോ? സൂക്ഷിക്കുക പ്രമേഹ സാധ്യത കൂടുതലാണ്…
ഉരുളക്കിഴങ്ങ് ഇഷ്ടമാണോ? നല്ല വാർത്തയും മോശം വാർത്തയുമുണ്ട്. ചിപ്സ് കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹ സാധ്യത വർദ്ധിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്, എന്നാൽ ഉരുളക്കിഴങ്ങ് ബേക്കിംഗ്, തിളപ്പിക്കൽ അല്ലെങ്കിൽ മാഷ് ചെയ്യുന്നത് വളരെ ആരോഗ്യകരമാണെന്നാണ് പഠനം. ബ്രിട്ടീഷ് മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, ആഴ്ചയിൽ മൂന്ന് തവണ ഫ്രഞ്ച് ഫ്രൈസ് കഴിക്കുന്നത് ഒരാൾക്ക് രോഗം വരാനുള്ള സാധ്യത 20% വർദ്ധിപ്പിക്കുന്നു. ആഴ്ചയിൽ അഞ്ച് തവണ അങ്ങനെ ചെയ്യുന്നത് 27% രോഗം പിടിപെടാനുള്ള സാധ്യതയാണ് കാണിക്കുന്നത്. ആഗോളതലത്തിൽ, അരിയും ഗോതമ്പും
-
നിപ: സംസ്ഥാനത്ത് ആകെ 571 പേര് സമ്പര്‍ക്കപ്പട്ടികയില്‍
വിവിധ ജില്ലകളിലായി ആകെ 571 പേരാണ് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മലപ്പുറം ജില്ലയില്‍ 62 പേരും പാലക്കാട് 418 പേരും കോഴിക്കോട് 89 പേരും എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഒരാള്‍ വീതവുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. മലപ്പുറത്ത് 13 പേര് ഐസൊലേഷനില്‍ ചികിത്സയിലുണ്ട്. ഐസൊലേഷന്‍ കാലം പൂര്‍ത്തിയാക്കിയ മലപ്പുറം ജില്ലയില്‍ നിന്നുള്ള ഒരാളേയും പാലക്കാട് നിന്നുള്ള 2 പേരേയും കോഴിക്കോട് നിന്നുള്ള 7 പേരേയും സമ്പര്‍ക്കപ്പട്ടികയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പാലക്കാട് ഒരാള്‍ ഐസൊലേഷനില്‍ ചികിത്സയിലാണ്
Paachakam
-
നല്ല നാടൻ സാമ്പാർ തയ്യാറാക്കാം…
ചേരുവകൾ തുവരപരിപ്പ് – ½ കപ്പ്മുരിങ്ങക്കായ് – 1 എണ്ണംതക്കാളി – 1 എണ്ണംഉരുളക്കിഴങ്ങ് – 1 എണ്ണംകാരറ്റ് – 1 എണ്ണംവഴുതനങ്ങ – 1 എണ്ണംവെണ്ടയ്ക്ക – 2 എണ്ണംകോവയ്ക്ക – 4 എണ്ണംവെള്ളരിയ്ക്ക – 100 ഗ്രാംനേന്ത്രക്കായ് – ½ ഒന്നിന്റെ പകുതിബീന്സ് – 3 എണ്ണംപച്ചമുളക് – 4 എണ്ണംസവാള – 1 എണ്ണംമഞ്ഞള്പൊടി – 1 നുള്ള്സാമ്പാര് പൊടി – 3 ടേബിള്സ്പൂണ്കായം – 1 ടീസ്പൂണ്വാളന്പുളി – നെല്ലിക്ക വലുപ്പത്തില്വെളിച്ചെണ്ണ
-
രസം വീട്ടിലുണ്ടാക്കാം, രുചികരമായി
ഊണിന് എളുപ്പത്തിൽ തയാറാക്കാവുന്നൊരു ഒഴിച്ചു കറിയാണ് രസം. വളരെ എളുപ്പത്തിൽ രസം എങ്ങനെ തയാറാക്കാമെന്ന് നോക്കൂ… സാമ്പാറിനു വേവിച്ച പരിപ്പ് ഉൗറ്റിയെടുത്ത വെള്ളം — ഒന്നര ലീറ്റർ വാളൻ പുളി പിഴിഞ്ഞത് — 15 മില്ലി വെള്ളം — ആവശ്യത്തിന് മഞ്ഞൾപ്പൊടി — ഒരു ചെറിയ സ്പൂൺമുളകുപൊടി — ഒന്നര ചെറിയ സ്പൂൺകായം — അഞ്ചു ഗ്രാംശർക്കര — അല്പംജീരകം — അര ചെറിയ സ്പൂൺഉലുവ — കാൽ ചെറിയ സ്പൂൺതക്കാളി അരിഞ്ഞത് — 50 ഗ്രാംകറിവേപ്പില
-
കാപ്സിക്കം സാമ്പാർ; വ്യത്യസ്ത രുചിയൂറും വിഭങ്ങളുമായി അച്ചായന്റെ അടുക്കള
സണ്ണിമോൻ മത്തായി നാടൻ സാമ്പാറിൽ നിന്ന് വ്യത്യസ്തമായി കാപ്സിക്കം സാമ്പാർ, എങ്ങനെ തയാറാക്കാം എന്ന് നോക്കാം. ചേരുവകൾ: പരിപ്പ് വേവിച്ചത് – ഒരു കപ്പ്സാമ്പാർ പൊടി – രണ്ട് ടീസ്പൂൺഉപ്പ് – ആവശ്യത്തിന്സവാള – 1 നീളത്തിൽ അരിഞ്ഞത് തക്കാളി – 1 നീളത്തിൽ അരിഞ്ഞത്പുളി – ഒരു നെല്ലിക്ക വലുപ്പത്തിൽകായം – ഒരു ചെറിയ കഷണംകാപ്സിക്കം – ഒന്ന് ചതുരക്കഷണങ്ങളായി മുറിച്ചത്മല്ലിയില – രണ്ട് ടേബിൾസ്പൂൺ. പാകം ചെയ്യുന്ന വിധം. വേവിച്ച പരിപ്പിലേക്ക് ആവശ്യത്തിന് വെള്ളമൊഴിച്ച് സാമ്പാർ
Literature
മാലാഖകൾ ഇനിയും ജനിക്കട്ടെ
എനിക്ക് ഓർമ്മ വച്ചത് മുതൽ സ്കൂൾ അവധികൾക്ക് പനിപിടിച്ചു ആശുപത്രിയിൽ അഡ്മിറ്റാകാറുണ്ടായിരുന്നു. ഒരുവിധം എല്ലാവർഷവും ഞാൻ ഈ കലാപരിപാടി ആവർത്തിച്ചിട്ടുണ്ട്. വിറച്ചുതുള്ളിച്ച പനി വിട്ടുമാറുമ്പോൾ എന്റെ കണ്ണിൽ കാണുന്നത് വെള്ളയുടുപ്പിട്ട മാലാഖമാരെ പോലിരിക്കുന്ന നേഴ്സ് ചേച്ചിമാരെയാണ്. അവരെന്നെ മരുന്ന് കഴിപ്പിക്കുന്നതും ഇടക്കിടക്ക് പനിയുണ്ടോ എന്ന് പരിശോധിക്കാൻ വരുന്നതും എനിക്ക് വല്യേ ഇഷ്ടായിരുന്നു. ആ ചേച്ചിമാരെ കണ്ടാണ് വലുതാകുമ്പോൾ അവരെപോലെ ഒരു നേഴ്സ് ആകണം എന്ന മോഹം എന്റെ കുഞ്ഞുമനസ്സിൽ നാമ്പിട്ടതു പതാംക്ലാസിൽ പഠിക്കുമ്പോൾ ഭാവിയിൽ ആരാകാനാണ് ഇഷ്ടം-
ലണ്ടൻ പശ്ചാത്തലത്തിലെ മലയാള നോവലുമായി ആൻ പാലി!
”അഗാപ്പെ” യുകെ മലയാളി എഴുത്തുകാരിയും കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാവുമായ ആൻ പാലിയുടെ ലണ്ടൻ പശ്ചാത്തലത്തിൽ എഴുതപ്പെട്ട പുതിയ നോവൽ ‘അഗാപ്പെ ‘ ശ്രദ്ധേയമാകുന്നു . പുസ്തക പ്രസാധന രംഗത്തു 50 വർഷങ്ങൾ പിന്നിട്ട ഡിസി ബുക്ക്സ് ആണ് പ്രസാധകർ . സാഹിത്യ അക്കാദമി പുരസ്കാരം നേടിയ ‘ അ ഫോർ അന്നാമ്മയ്ക്കും, കൊതിക്കെറുവിനും ശേഷം തങ്ങളുടെ മാത്രം ജീവിത വ്യാകരണങ്ങളിൽ മുഴുകി ലണ്ടൻ നഗര നൈരന്തര്യങ്ങളോട് ഇനിയും സമരസപ്പെടാത്ത ഒരു കൂട്ടം തെക്കേ ഇന്ത്യൻ
-
സ്നേഹപൂർവ്വം അവർ കുറിച്ചത് മാതൃ രാജ്യത്തോടുള്ള വാത്സല്യം തുളുമ്പുന്ന കവിതകൾ.. യോർക്ക്ഷയർ ആൻഡ് ഹംബർ സാഹിത്യ ക്ളബ്ബ് നടത്തിയ ”എൻ്റെ ഇന്ത്യാ ” കവിതാ രചനാ മത്സരത്തിലെ വിജയികൾക്ക് ആദരം.
പ്രൗഡഗംഭീരമായ ചടങ്ങിൽ യോർക്ക്ഷയർ ആൻഡ് ഹംബർ സാഹിത്യ ക്ളബ്ബ് നടത്തിയ ”എൻ്റെ ഇന്ത്യാ ” കവിതാ രചനാ മത്സരത്തിലെ വിജയികളെ സമുചിതമായി ആദരിച്ചു. സ്നേഹപൂർവ്വം അവർ കുറിച്ച മാതൃ രാജ്യത്തോടുള്ള വാത്സല്യം തുളുമ്പുന്ന കവിതകൾ സദസിൽ ശ്രുതി മധുരമായി അവതരിപ്പിക്കപ്പെട്ടു. ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ നോർത്ത് ലിങ്കൺഷയറിൻ്റെ കലാ സാഹിത്യ വിഭാഗമായ യോർക്ക്ഷയർ ആൻഡ് ഹംബർ സാഹിത്യ ക്ളബ്ബ് സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് നടത്തിയ കവിതാ മത്സരത്തിലെ വിജയികൾക്കാണ് സ്വന്തം കവിത റെക്കോർഡ് ചെയ്തത് സദസിനു മുമ്പിൽ സമർപ്പിക്കാൻ അവസരം ലഭിച്ചത്. മത്സരത്തിൽ വിജയികളായവരുടെ കവിതകൾ
-
ലണ്ടൻ മലയാളി കൗൺസിൽ സാഹിത്യ പുരസ്കാര സമർപ്പണം
സാഹിത്യത്തെ സ്നേഹിക്കുന്നവരുടെ അവിസ്മരണീയമായ ഒരു സ്നേഹസർഗ്ഗസംഗമമാണ് ഉത്രാട ദിനത്തിൽ കോട്ടയം പ്രസ് ക്ലബ്ബിൽ അരങ്ങേറിയത്. കോട്ടയം പ്രസ് ക്ലബ്ബിൽ ഉത്രാട ദിനത്തിൽ നടന്ന ലിമ വേൾഡ് ലൈബ്രറി ഓണംസർഗ്ഗസംഗമം അതിന്റെ പുതുമകൊണ്ടും സമ്പന്നമായ ആസ്വാദകസദസ്സിനാലും ഏറെ ശ്രദ്ധേയമായിരുന്നു. ഡോ. പോൾ മണലിൽ ലിമ വേൾഡ് ലൈബ്രറി ഓണംസർഗ്ഗസംഗമം ഉദ്ഘാടനം ചെയ്തു. പ്രവാസ സാഹിത്യകാരനും ലിമ വേൾഡ് ലൈബ്രറി ഓൺലൈൻ ചീഫ് എഡിറ്ററുമായ കാരൂർ സോമനെ ചടങ്ങിൽ ആദരിച്ചു. ലണ്ടൻ മലയാളി കൗൺസിൽ പുരസ്കാരം മേരി അലക്സിനു സമ്മാനിച്ചു,
Movies
സെൻസർ ബോർഡിന് തിരിച്ചടി; വിജയ്യുടെ ജനനായകന് യു.എ സർട്ടിഫിക്കറ്റ് നൽകാൻ കോടതി ഉത്തരവ്
വിജയ് നായകനായ ജനനായകന് യു.എ സർട്ടിഫിക്കറ്റ് നൽകാൻ മദ്രാസ് ഹൈകോടതി ഉത്തരവിട്ടു. എന്നാൽ, സെൻസർ ബോർഡ് അപ്പീലിന് പോകുമെന്നാണ് വിവരം. വിജയ്യുടെ അവസാന ചിത്രമായ ജനനായകൻ ജനുവരി ഒമ്പതിന് റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകാൻ തയാറാകാതെ വന്നതോടെ റിലീസ് മാറ്റി വെക്കുകയായിരുന്നു. സെൻസർ ബോർഡിന്റെ നടപടികൾക്കെതിരെ നിർമാതാക്കൾ മദ്രാസ് ഹൈകോടതിയെ സമീപിച്ചിരുന്നു. എന്നാൽ കോടതി വിധി പറയുന്നത് ജനുവരി ഒമ്പതിലേക്ക് മാറ്റിയതോടെയാണ് നിശ്ചയിച്ച സമയത്ത് സിനിമ പുറത്തിറക്കാൻ കഴിയാതിരുന്നത്. ജസ്റ്റിസ്-
ചിരഞ്ജീവി ചിത്രത്തിൽ നിന്ന് മോഹൻലാൽ പിന്മാറി; പ്രതിഫലം താങ്ങാനാകില്ലെന്ന് നിർമ്മാതാക്കൾ
ചിരഞ്ജീവിയെ നായകനാക്കി ബോബി കൊല്ലി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാലും പ്രധാന കഥാപാത്രത്തിൽ എത്തുന്നു എന്ന വാർത്ത ഏറെ ചർച്ചയായിരുന്നു. ചിരഞ്ജീവിയും മോഹൻലാലും ആദ്യമായി ഒന്നിച്ചെത്തുന്ന ചിത്രം എന്ന ലേബലോടെ ആയിരുന്നു സിനിമയെകുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നിരുന്നത്. താൽക്കാലികമായി മെഗാ158 എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരു ഗാങ്സ്റ്റർ ആക്ഷൻ ചിത്രമായിരിക്കും എന്നാണ് സൂചന. എന്നാൽ ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട് പ്രകാരം മോഹൻലാൽ ചിത്രത്തിൽ നിന്നും പിന്മാറിയതായാണ് വിവരം. ചിത്രത്തിൽ നിന്ന് മോഹൻലാൽ പിന്മാറിയതായാണ് ഡെക്കാൻ ക്രോണിക്കിൾ റിപ്പോർട്ട് ചെയ്തത്
-
ജനനായകന് സിനിമയുടെ പ്രദര്‍ശനാനുമതി സംബന്ധിച്ച നിര്‍മ്മാതാക്കളുടെ ഹര്‍ജി വിധി പറയാൻ മാറ്റി
ചെന്നൈ: വിജയ് നായകനായ ജനനായകന് സിനിമയുടെ പ്രദര്‍ശനാനുമതി സംബന്ധിച്ച നിര്‍മ്മാതാക്കളുടെ ഹര്‍ജിയില്‍ മദ്രാസ് ഹൈക്കോടതി പിന്നീട് വിധി പറയും. ചിത്രം റിവൈസിംഗ് കമ്മിറ്റിക്ക് വിട്ട തീരുമാനം നിര്‍മ്മാതാക്കളെ അറിയിക്കാത്തതെന്തെന്ന് സെന്‍സര്‍ ബോര്‍ഡിനോട് കോടതി ചോദിച്ചു. സിനിമയുടെ റിവ്യുവിനെക്കുറിച്ച് നിര്‍മ്മാതാക്കള്‍ക്ക് അറിവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. എന്നാല്‍ റിവൈസിംഗ് കമ്മിറ്റി പരിശോധിക്കുന്ന കാര്യം തിങ്കളാഴ്ച തന്നെ അറിയിച്ചുവെന്നായിരുന്നു സിബിഎഫ്സിയുടെ മറുപടി. പ്രദര്‍ശനാനുമതിയില്‍ തീരുമാനമെടുക്കാന്‍ റിവൈസിംഗ് കമ്മിറ്റിക്ക് സമയമുണ്ട്. 20 ദിവസത്തിനകം നിര്‍മ്മാതാക്കളെ തീരുമാനം അറിയിച്ചാല്‍ മതിയെന്നും സിബിഎഫ്സി പറഞ്ഞു. ഡിസംബര്‍
-
ശ്രീനിവാസന് ഇനി ഓർമയിൽ; സംസ്കാരം ഇന്ന് ഔദ്യോഗിക ബഹുമതികളോടെ
കൊച്ചി: നടനായും തിരക്കഥാകൃത്തായും സംവിധായകനായും നിർമാതാവായും അഞ്ച് പതിറ്റാണ്ടിനടുത്ത് മലയാള സിനിമയുടെ വ്യാകരണവും മലയാളി പ്രേക്ഷകരുടെ ഭാവുകത്വവും മാറ്റിയെഴുതിയ ശ്രീനിവാസന്റെ സംസ്കാരം ഇന്ന്. രാവിലെ 10ന് ഔദ്യോഗിക ബഹുമതികളോടെ കണ്ടനാട്ടെ വീട്ടുവളപ്പിലാണ് സംസ്കാരം. കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്ന ശ്രീനിവാസൻ രണ്ട് ദിവസം മുമ്പാണ് ആശുപത്രി വിട്ടത്. ശനിയാഴ്ച രാവിലെ ഭാര്യക്കൊപ്പം ഡയാലിസിസിനായി ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി അസ്വസ്ഥത തോന്നി തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. മലയാള സിനിമയുടെ ഒരു കാലത്തിന്റെ ഭാഗധേയം നിർണയിച്ച പ്രതിഭ എട്ടരയോടെയാണ്
Sports
ന്യൂസിലൻഡിനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് നാലു വിക്കറ്റ് ജയം
വഡോദര: ന്യൂസിലൻഡിനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് നാലു വിക്കറ്റ് ജയം. വിരാട് കോഹ്ലിയുടെയും നായകൻ ശുഭ്മൻ ഗില്ലിന്റെയും അർധ സെഞ്ച്വറികളാണ് ഇന്ത്യൻ വിജയത്തിൽ നിർണായകമായത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കീവീസ് എട്ടു വിക്കറ്റ് നഷ്ടത്തിൽ 300 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ഇന്ത്യ ആറു പന്തുകൾ ബാക്കി നിൽക്കെ ലക്ഷ്യത്തിലെത്തി. സ്കോർ: ന്യൂസിലൻഡ് -50 ഓവറിൽ എട്ടു വിക്കറ്റിന് 300. ഇന്ത്യ -49 ഓവറിൽ ആറു വിക്കറ്റിന് 306. ജയത്തോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ മുന്നിലെത്തി (1-0)-
അതിവേഗം 28,000 റൺസ്, സചിന്റെ ആ റെക്കോഡും തകർത്ത് കോഹ്ലി; റൺ വേട്ടക്കാരിൽ ഇനി രണ്ടാമൻ
വഡോദര: അന്താരാഷ്ട്ര ക്രിക്കറ്റിൽ അതിവേഗം 28,000 റൺസ് പിന്നിടുന്ന ബാറ്ററെന്ന റെക്കോഡ് സ്വന്തമാക്കി ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്ലി. വഡോദരയിൽ ന്യൂസിലൻഡിനെതിരെ നടക്കുന്ന ഏകദിന മത്സരത്തിലാണ് താരം നേട്ടം കൈവരിച്ചത്. ക്രിക്കറ്റ് ഇതിഹാസം സചിൻ തെണ്ടുൽക്കറുടെ റെക്കോഡാണ് താരം മറികടന്നത്. രാജ്യാന്തര ക്രിക്കറ്റിൽ 624 ഇന്നിങ്സുകളിൽനിന്നാണ് കോഹ്ലി 28,000 റണ്‍സിലെത്തിയത്. 644 ഇന്നിങ്സുകളിൽനിന്നാണ് സചിൻ 28,000 റൺസിലെത്തിയത്. രാജ്യാന്തര ക്രിക്കറ്റിൽ 28,000 റൺസ് പിന്നിടുന്ന മൂന്നാമത്തെ മാത്രം താരമാണു കോഹ്ലി. സചിനെ കൂടാതെ, മുൻ ശ്രീലങ്കൻ
-
ഇംഗ്ളീഷ് ബാഡ് മിന്റൺ നാഷണൽസിൽ അണ്ടർ 15 കാറ്റഗറിയിൽ ട്രിപ്പിൾ ചാംപ്യൻഷിപ്പ് നേടി കുന്നംകുളത്തുകാരൻ; മലയാളികൾക്ക് അഭിമാനമാനമായി നിഖിൽ പുലിക്കോട്ടിൽ.
അപ്പച്ചൻ കണ്ണഞ്ചിറ വാർവിക്ക്ഷയർ: വാർവിക്ക്ഷയർ യൂണിവേഴ്സിറ്റി ഇൻഡോർ സ്പോർട്സ് സെന്ററിൽ വെച്ച് നടന്ന ഇംഗ്ലീഷ് നാഷണൽ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡലുകൾ തൂത്തുവാരി മലയാളികൾക്ക് അഭിമാനമായി കുന്നംകുളത്തുകാരൻ, നിഖിൽ പുലിക്കോട്ടിൽ. ഇംഗ്ളീഷ് നാഷണൽസിൽ പതിനഞ്ചു വയസ്സിൽ താഴെയുള്ളവരുടെ വിഭാഗത്തിൽ സിംഗ്ൾസിൽ ചാമ്പ്യൻ ആവുകയും, ഡബിൾസിൽ യോർക്ഷെയർ, ഹാലിഫാക്സിൽ നിന്നുള്ള ഫിൽ ഡാനിയേലുമായി കൂട്ടൂചേർന്ന് ഡബിൾസിൽ സ്വർണ്ണം നേടുകയും, മിക്സഡ് ഡബിൾസിൽ മുൻ ഇൻഡോനേഷ്യൻ നാഷണൽ താരത്തിന്റെ മകളും, ലൗഗ്ബോറോ, ലെസ്റ്ററിൽ നിന്നുള്ള മുത്തിയാര മണ്ഡേലയുമായി ചേർന്ന് പ്രസ്തുത
-
ഫിഫ റാങ്കിങ്; ഒന്നാം സ്ഥാനം നിലനിർത്തി സ്പെയിൻ, അർജന്റീന രണ്ടാമത്, മാറ്റമില്ലാതെ ഇന്ത്യ
ഫിഫയുടെ ഏറ്റവും പുതിയ ലോക റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി സ്പെയിന്. 2026 ജൂണില്‍ ലോകകപ്പ് ഫുട്ബോള്‍ ആരംഭിക്കാനിരിക്കെ ഒന്നാം സ്ഥാനത്ത് തിരിച്ചെത്താനുള്ള അര്‍ജന്റീനയുടെ ആഗ്രഹം സഫലമായില്ല. ലോകചാമ്പ്യന്മാരായ അർജന്റീന രണ്ടാം സ്ഥാനത്തായാണ് 2025 വർഷം അവസാനിപ്പിച്ചത്. മുന്‍ ലോക ചാമ്പ്യന്മാരായ ഫ്രാന്‍സ് മൂന്നാം സ്ഥാനത്ത് തുടരുകയാണ്. ഇംഗ്ലണ്ട് (4-ാം സ്ഥാനം), ബ്രസീല്‍ (5-ാം സ്ഥാനം), പോര്‍ച്ചുഗല്‍ (6-ാം സ്ഥാനം), നെതര്‍ലാൻഡ്സ് (7-ാം സ്ഥാനം), ബെല്‍ജിയം (8-ാം സ്ഥാനം), ജര്‍മനി (9-ാം സ്ഥാനം), ക്രൊയേഷ്യ (10-ാം സ്ഥാനം)
Kala And Sahithyam
പ്രതിഭാവം ഓൺലൈൻ പിരിയോഡിക്കലിന്റെ പ്രഥമ ഓണപ്പതിപ്പ് കവി പദ്മദാസ് പ്രകാശനം ചെയ്തു.
തൃശ്ശൂർ: പ്രതിഭാവം ഓൺലൈൻ പിരിയോഡിക്കലിന്റെ പ്രഥമ ഓണപ്പതിപ്പ് കവി പദ്മദാസ് പ്രകാശനം ചെയ്തു. മുതിർന്ന പത്രപ്രവർത്തകനും എഴുത്തുകാരനുമായ സി. എ. കൃഷ്ണൻ പുസ്തകം ഏറ്റുവാങ്ങി. കവി പ്രസാദ് കാക്കശ്ശേരി മുഖ്യപ്രഭാഷണം ചെയ്തു. എഡിറ്റർ സതീഷ് കളത്തിൽ അദ്ധ്യക്ഷത വഹിച്ചു. ചീഫ് അഡ്മിനിസ്ട്രേറ്റർ നവിൻകൃഷ്ണ, അസോ. എഡിറ്റർ വിസ്മയ കെ. ജി., മാനേജിങ് അഡ്മിനിസ്ട്രേറ്റർ സാജു പുലിക്കോട്ടിൽ എന്നിവർ സംസാരിച്ചു. സബ് എഡിറ്റർ അഭിതാ സുഭാഷ് സ്വാഗതവും ഏക്സിക്യൂട്ടിവ് എഡിറ്റർ അഖിൽകൃഷ്ണ നന്ദിയും പറഞ്ഞു. ഡോ. രോഷ്നി സ്വപ്നയുടെ-
‘പ്രവാസ സാഹിത്യത്തിലെ സത്യാന്വേഷണങ്ങൾ’ ലേഖനം:മേരി അലക്സ് (മണിയ)
മണ്ണിനും വിണ്ണിനും അതിർ വരമ്പുകൾ പോലെയാണ് ഇപ്പോൾ കേരളത്തിൽ നടക്കുന്ന ഓരോ സംഭവങ്ങളും .’മനുഷ്യൻ സ്വതന്ത്രനായി ജനിക്കുന്നു. എന്നാൽ എല്ലായിടങ്ങളിലും അവൻ ബന്ധനത്തിലാണ് ‘ എന്ന് റൂസോ പറഞ്ഞിട്ടുണ്ട്. കേരളത്തിലെ ഒരു പാട്ടുകാരൻ വേടന്റെ കവിത ഡിഗ്രി വിദ്യാർത്ഥികൾക്ക് പഠിക്കാനെടുത്തു എന്ന പേരിൽ പരസ്പരം പോരടിക്കുമ്പോൾ മനസ്സിലേക്ക് വരുന്നത് പ്രവാസ സാഹിത്യത്തിലെ പ്രതിഭാധനനായ മാവേലിക്കര ചാരുംമൂട് സ്വദേശി, ലണ്ടനിൽ താമസിക്കുന്ന ശ്രീ.കാരൂർ സോമനെയാണ്. നാലര പതിറ്റാണ്ടിലധികമായി സ്വദേശത്തും വിദേശത്തും മലയാള ഭാഷയെ അനുഭവത്തി ൻ്റെ നിറവിൽ സമ്പന്നമാക്കുന്ന
-
ലിവർപൂൾ യൂണിവേഴ്സിറ്റി വിദ്യാർത്ഥിയും മാഞ്ചസ്റ്റർ നിവാസിയുമായ അർണോൾ മാത്യുവിൻ്റെ ആദ്യ നോവൽ “Tale Driffer: Unveiling Truths” പ്രസിദ്ധീകരിച്ചു……
മാഞ്ചസ്റ്ററിൽ നിന്നുമുള്ള ലിവർപൂൾ യൂണിവേഴ്സിറ്റി വിദ്യാർത്ഥിയുമായ അർണോൾ മാത്യുവിൻ്റെ (21) ആദ്യ നോവലായ “Tale Drifter: Unveiling Truths” പുറത്തിറങ്ങി. ലിറ്റററി ലോകത്തേക്ക് പുതുമയോടെ കടന്നിരിക്കുന്ന അർണോൾ മാത്യുവിൻ്റെ കഴിഞ്ഞ മാസം പുറത്തിറങ്ങിയ ഈ പുസ്തകം ഒരു വലിയ ഫാന്റസി ശൃംഖലയിലേക്കുള്ള ആദ്യപടിയായി മാറിയിട്ടുണ്ട്.16-ആം നൂറ്റാണ്ടിന്റെ ചരിത്ര പശ്ചാത്തലത്തിൽ അധിഷ്ഠിതമായ, അത്ഭുതങ്ങളും മായാജാലവും മര്യാദയോടും കൂടിയ അജ്ഞാതത്വവുമായി ചേരുന്ന ഒരു കഥ. Tale Drifter കഥ പറയുന്നത് ക്ലോഡ് എന്ന ചെറുപ്പക്കാരനായ ധിഷണാശക്തിയുള്ള ഒരു ബാലന്റെ യാത്രയെ
-
“കോഫി” – മാനസിക ഇടറലുകളും മാനവിക ബന്ധങ്ങളുടെയും കഥ.
ലണ്ടന്റെ തണുത്ത സായാഹ്നത്തിൽ, അജ്ഞാതരും ബുദ്ധിമുട്ടുകളിലുമായ നാലു പേരുടെ വഴിയേ, കാഴ്ചകളിലൂടെ നമ്മെ കൈപിടിച്ചു കൊണ്ടുപോകുന്ന ഹൃദയസ്പർശിയായൊരു ചലച്ചിത്രാനുഭവമാണ് “കോഫി”. നഷ്ടപ്പെടലുകളും ഒറ്റപ്പെടലുകളും അതിജീവിക്കുന്ന നാല് മനുഷ്യര്‍ തമ്മില്‍ ഒരു കാപ്പിക്കപ്പ് വഴിയുള്ള ആത്മബന്ധം മാത്രമല്ല, ജീവിതത്തിലേക്കുള്ള ഒരു പുതിയ തെളിച്ചവും ചിത്രീകരിക്കുന്നു ഈ ഹൃദ്യമായ കഥ. ലണ്ടൻ മലയാള സാഹിത്യ വേദിയുടെ ബാന്നറിൽ റജി നന്ദിക്കാട്ട് നിർമ്മിച്ച കോഫി ജിബി ഗോപാലൻ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നു. വിപിൻ ഭരത്തിന്റെ കഥയിൽ ക്യാമറയും എഡിറ്റും വരുൺ ഉണ്ണികൃഷ്ണൻ
Classifieds
ആഷസ് പരമ്പര: ഇംഗ്ലണ്ടിന്റെ മുന്‍നിര ബാറ്റര്‍മാരെ തകര്‍ത്ത് മിച്ചല്‍ സ്റ്റാര്‍ക്
ഓസ്ട്രേലിയയിലെ പെര്‍ത്ത് ഒപ്റ്റസ് സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ ആഷസ് ടെസ്റ്റിന്റെ 1-ാം ദിനത്തില്‍ ബൗളിങില്‍ മികവ് കാട്ടി ഓസ്ട്രേലിയ. ഓസ്ട്രേലിയയ്ക്കായി ആദ്യം പന്തെറിയാന്‍ എത്തിയത് മിച്ചല്‍ സ്റ്റാര്‍ക്. ഇന്നിംഗ്സിന്റെ ആദ്യ ഓവറില്‍ തന്നെ ഇടത് കൈയ്യന്‍ പേസര്‍ വരവറിയിച്ചു. ഇംഗ്ലണ്ട് ഓപ്പണര്‍ സാക്ക് ക്രോളിയെ ഇന്നിംഗ്സിന്റെ ആദ്യ ഓവറിലെ അവസാന പന്തില്‍ ഉസ്മാന് ഖവാജയുടെ ക്യാച്ചിലാണ് പുറത്താക്കിയത്. വളരെ നാടകീയമായിരുന്നു ആദ്യ ഓവര്‍. ആദ്യ അഞ്ച് പന്തുകളെ ക്ഷമയോടെ നേരിട്ട ക്രോളി ആറാം പന്ത് മികച്ചതാണെന്ന് വിലയിരുത്തി-
യു കെ മിലിട്ടറി ഓഫ് ഡിഫെൻസിൽ സിവിൽ സെർവന്റ് ആയി ജോലി ചെയ്യുന്ന യുവാവിന് വിവാഹാലോചനകൾ ക്ഷണിക്കുന്നു
യു കെ മിലിട്ടറി ഓഫ് ഡിഫെൻസിൽ , സിവിൽ സെർവന്റ് ആയി ജോലി ചെയ്യുന്ന സി എസ് ഐ ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ട യുകെയിലെ ബ്രിസ്റ്റോളിൽ സെറ്റിൽഡ് ആയ കുടുംബത്തിൽ നിന്നുള്ള മലയാളീ യുവാവ് ,( വയസ് 27 , ഉയരം 5 അടി 7 ഇഞ്ച് ) അനുയോജ്യയരായ സി എസ് ഐ , മാർത്തോമാ , യാക്കോബിറ്റ് വിഭാഗത്തിൽപ്പെട്ട കുടുംബന്ഗളിൽനിന്നുള്ള യുവതികളുടെ വിവാഹാലോചനകൾ ക്ഷണിക്കുന്നു .യുകെയിൽ സെറ്റിൽഡ് ആയ കുടുംബങ്ങളിൽ നിന്നുള്ള കൂട്ടികൾക്ക് മുൻഗണContact Ph
-
യുകെയിൽ NHS ൽ ജോലി ചെയ്യുന്ന റോമൻ കത്തോലിക്കാ യുവതിക്ക് വിവാഹാലോചനകൾക്ഷണിക്കുന്നു
UK യിൽ NHS ൽ നഴ്സായി ജോലി ചെയ്യുന്ന റോമൻ കത്തോലിക്കാ യുവതി , വയസ് -25 yrs , ഉയരം 167 cm , UK യിൽ ജോലിയുള്ള യുവാക്കൾക്ക് മുൻഗണന , നാട്ടിലുള്ള ജോലിക്കാരെയും അതുപോലെ post Graduation M.tech, MCA ക്കാർക്കും മുൻഗണന(Contact 07877658802, 07517416316)
-
യുകെയിൽ NHS ൽ പ്രൊജക്റ്റ് മാനേജരായി ജോലി ചെയ്യുന്ന റോമൻ കത്തോലിക്കാ യുവതിക്ക് വിവാഹാലോചനകൾ ക്ഷണിക്കുന്നു
യുകെയിൽ സെറ്റിൽഡ് ആയ മാതാപിതാക്കളുടെ മകൾ , റോമൻ കത്തോലിക്കാ യുവതി , വയസ് -24 , ബി എസ് സി – ബിസിനസ് മാനേജ്മന്റ് ആൻഡ് ഫൈനാൻസ് യുകെയിൽ പഠിച്ചതിന് ശേഷം പ്രൊജക്റ്റ് മാനേജരായി NHS ൽ നിലവിൽ ജോലി ചെയ്യുന്നു. യുകെയിൽ സെറ്റിൽഡ് ആയ ഫാമിലികളിൽ നിന്നുള്ള യുവാക്കളുടെ വിവാഹാലോചനകൾ ക്ഷണിക്കുന്നു Contact number
Law
ഡ്രൈവിംഗ് ലൈസൻസ് പുതുക്കാനും പ്രൊവിഷണൽ ലൈസെൻസിന് അപേക്ഷിക്കാനുമുള്ള അവസരം ഡ്രൈവർ ആൻഡ് വെഹിക്കിൾ അക്കൗണ്ട് വഴി ലഭ്യമാക്കി ഡിവിഎൽഎ
ലണ്ടൻ: വാഹനമോടിക്കുന്നവർക്ക് അവരുടെ ഡ്രൈവിംഗ് ലൈസൻസ് പുതുക്കാനും പുതിയ ഫോട്ടോ അപ്ലോഡ് ചെയ്യുന്നതിനുമുള്ള അവസരം ഡ്രൈവർ ആൻഡ് വെഹിക്കിൾ അക്കൗണ്ട് സേവനത്തിലൂടെ ലഭ്യമാക്കി ഡിവിഎൽഎ. കൂടാതെ പ്രൊവിഷണൽ ലൈസൻസിന് അപേക്ഷിക്കാനും ഈ സേവനത്തിലൂടെ കഴിയും. പുതിയ മാറ്റങ്ങൾ 2024 ഏപ്രിൽ ഒൻപതോടെ പ്രാബല്യത്തിൽ വന്നു കഴിഞ്ഞു. ഡ്രൈവർ ആൻഡ് വെഹിക്കിൾസ് അക്കൗണ്ട് സേവനത്തിൽ വരുത്തിയ നിരവധി കൂട്ടിച്ചേർക്കലുകളിൽ ഏറ്റവും പുതിയവയാണ് ഇപ്പോൾ പ്രാബല്യത്തിൽ വന്നത്. ഒരു വർഷം മുമ്പ് ആരംഭിച്ച സേവനത്തിൽ അക്കൗണ്ടിനായി 890,000-ത്തിലധികം ആളുകൾ സൈൻ-
ലഹരിയുപയോഗിച്ച് വാഹനമോടിക്കുന്ന ഡ്രൈവർമാരെ തൽക്ഷണം അയോഗ്യരാക്കാൻ ഉദ്യോഗസ്ഥരെ അനുവദിക്കുന്നതിനുള്ള നിയമം വേണമെന്ന് പോലീസ് മേധാവികൾ
ലണ്ടൻ: മദ്യപിച്ചോ മയക്കുമരുന്ന് ഉപയോഗിച്ചോ വാഹനമോടിക്കുന്ന ഡ്രൈവർമാരെ തൽക്ഷണം അയോഗ്യരാക്കാൻ ഉദ്യോഗസ്ഥരെ അനുവദിക്കുന്ന പുതിയ നിയമങ്ങൾ വേണമെന്ന് പോലീസ് മേധാവികൾ ആവശ്യപ്പെടുന്നു. മറ്റുള്ളവർക്ക് അപകടമുണ്ടാക്കുന്ന ഡ്രൈവർമാരെ വാഹനമോടിക്കുന്നതിൽ നിന്ന് വിലക്കുന്നതിന് പുതിയ അധികാരങ്ങൾ പോലീസിനെ അനുവദിക്കുമെന്ന് അവർ പറയുന്നു. നിലവിൽ, മയക്കുമരുന്ന് അല്ലെങ്കിൽ മദ്യപിച്ച് വാഹനമോടിക്കുന്ന കുറ്റങ്ങൾ ചുമത്തപ്പെട്ട ഡ്രൈവർമാരെ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി നടപടികൾ സ്വീകരിച്ച ശേഷമാണ് വിധികൾ വരുന്നത്. എന്നാൽ ഈ ഹിയറിംഗുകൾ കോടതിയിൽ എത്താൻ ആഴ്ചകൾ എടുത്തേക്കാം, അതുവരെ ഡ്രൈവർമാർക്ക് വാഹനമോടിക്കുന്നതിന് അനുവാദമുണ്ട്
-
പലിശനിരക്ക് വീണ്ടും ഉയർന്നേക്കുമെന്ന് സൂചന; നിരക്ക് 4% ൽ നിന്ന് 4.25% ആയേക്കും
ലണ്ടൻ: കുതിച്ചുയരുന്ന വിലകളിലെ അപ്രതീക്ഷിത കുതിപ്പിനെ തുടർന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് തുടർച്ചയായി 11-ാം തവണയും പലിശ നിരക്ക് വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.ബാങ്ക് നിരക്ക് 4% ൽ നിന്ന് 4.25% ആയി ഉയർത്താനാണ് വ്യാഴാഴ്ചത്തെ മോണിറ്ററി പോളിസി കമ്മിറ്റി യോഗത്തിന്റെ ഏറ്റവും സാധ്യതയുള്ള ഫലമെന്ന് വിശകലന വിദഗ്ധർ കരുതുന്നു. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനും സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കുന്നതിനും പലിശനിരക്ക് ഉയർത്തുക എന്നത് തന്നെയാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ മുന്നിലുള്ളത്. കടം വാങ്ങുന്നവരിലും ലാഭിക്കുന്നവരിലും മാറ്റം ഉടനടി സ്വാധീനം ചെലുത്തും. വേരിയബിൾ
-
എം ഒ ടി നിയമങ്ങളിൽ ഇളവ് വരുത്തുന്നത് തങ്ങളുടെ ജീവൻ അപകടത്തിലാക്കുമെന്ന് യുകെ ഡ്രൈവർമാരിൽ മൂന്നിൽ രണ്ട് ഭാഗവും
ലണ്ടൻ: വാഹനങ്ങളുടെ എം ഒ ടി നിയമങ്ങളിൽ ഇളവ് വരുത്തുന്നത് തങ്ങളുടെ ജീവൻ അപകടത്തിലാക്കുമെന്ന് യുകെ ഡ്രൈവർമാരിൽ മൂന്നിൽ രണ്ട് ഭാഗവും ഭയപ്പെടുന്നു. സൊസൈറ്റി ഓഫ് മോട്ടോർ മാനുഫാക്ചറേഴ്സ് ആൻഡ് ട്രേഡേഴ്സ് (എസ്എംഎംടി) കമ്മീഷൻ ചെയ്ത സർവേയിലാണ് ഡ്രൈവർമാർ ആശങ്ക പങ്കുവച്ചത്. ബുധനാഴ്ച രാത്രി 11.45 ന് നിർദിഷ്ട നിയമങ്ങൾ ഗതാഗത വകുപ്പ് (ഡിഎഫ്ടി) കൺസൾട്ടേഷനായി കൊണ്ട് വരുന്നുണ്ട്. ഒരു പുതിയ കാർ, മോട്ടോർ ബൈക്ക്, വാൻ അതിന്റെ ആദ്യത്തെ എം ഒ ടി നിലവിലുള്ള മൂന്ന്





