1 GBP = 112.62
breaking news

headlines

show more

latest updates

show more

Kerala

‘കടബാധ്യത ഏൽപ്പിച്ചിട്ടില്ല, എല്ലാമറിഞ്ഞിട്ടും കട്ടിലിൽ നിന്ന് വീണുവെന്നാണ് ഷെമി പറയുന്നത്’; അഫാൻ്റെ പിതാവ്

തിരുവനന്തപുരം: കുടുബത്തിൻ്റെ കട ബാധ്യത മകനെ ഏൽപ്പിച്ചിരുന്നില്ലായെന്ന് വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിലെ പ്രതി അഫാൻ്റെ പിതാവ് റഹീം. ‘ഞാനൊന്നും അവനെ ഏൽപ്പിച്ചില്ല. തനിയെ ഏറ്റെടുത്ത് ചെയ്യുകയായിരുന്നു. വീട് വിറ്റതും അവൻ മുൻകൈയെടുത്താണ്. എന്തിനാണ് ഇങ്ങനെ ചെയ്തതെന്ന് തനിക്ക് അറിയില്ലായെന്നും റഹീം പറഞ്ഞു. അഫാൻ്റെ മാതാവ് ഷെമിയുടെ ചികിത്സ തുടരുകയാണെന്നും ഇതിനാൽ വിദേശത്തേക്ക് തനിക്ക് തിരിച്ച് പോകാൻ കഴിയില്ലായെന്നും റഹീം പറഞ്ഞു. ഭാര്യയെ തനിച്ചാക്കി പോകാൻ കഴിയില്ല. വാടക വീടെടുക്കാൻ പോലും സാഹചര്യമില്ല. ചികിത്സയ്ക്ക് മറ്റു വഴിയില്ല. ഇവിടെ എന്തെങ്കിലും

മാറി നല്‍കിയ മരുന്ന് കഴിച്ച് കുഞ്ഞ് ഗുരുതരാവസ്ഥയില്‍; കണ്ണൂരില്‍ മെഡിക്കല്‍ ഷോപ്പിനെതിരെ കേസ്

കണ്ണൂര്‍: മെഡിക്കല്‍ ഷോപ്പില്‍ നിന്നും മാറി നല്‍കിയ മരുന്ന് കഴിച്ച് എട്ട് മാസം പ്രായമായ കുഞ്ഞ് ഗുരുതരാവസ്ഥയിലെന്ന് പരാതി. കണ്ണൂര്‍ പഴയങ്ങാടിയിലെ മെഡിക്കല്‍ ഷോപ്പിനെതിരെ കുട്ടിയുടെ ബന്ധു നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തു. ഡോക്ടർ കുറിച്ച് നല്‍കിയ മരുന്നിന് പകരം മറ്റൊരു മരുന്ന് അമിത ഡോസില്‍ നല്‍കിയെന്നാണ് വിവരം. കുഞ്ഞ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. കുട്ടിയുടെ കരളിനാണ് രോഗം ബാധിച്ചിരിക്കുന്നത്. പരാതിക്കാരന്റെ സഹോദരൻ സമീറിന്‍റെ എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ ആരോഗ്യനിലയാണ് മോശമായത്. മാർച്ച് 8 നാണ് പനിയെ
show more

India

ഹൈദരാബാദിൽ ലിഫ്റ്റിൽ കുടുങ്ങിയ നാലര വയസ്സുകാരന് ദാരുണാന്ത്യം

ഹൈദരാബാദിൽ ലിഫ്റ്റിൽ കുടുങ്ങിയ നാലര വയസ്സുകാരന് ദാരുണാന്ത്യം. സന്തോഷ് നഗർ കോളനിയിലെ മുജ്‍തബ എന്ന അപ്പാർട്ട്മെന്‍റിലുള്ള ലിഫ്റ്റിലാണ് കുഞ്ഞ് കുടുങ്ങിയത്. അപ്പാർട്ട്മെന്‍റിലെ നേപ്പാൾ സ്വദേശിയായ സെക്യൂരിറ്റി ജീവനക്കാരൻ ശ്യാം ബഹദൂറിന്റെ മകൻ സുരേന്ദർ ആണ് മരിച്ചത്. ലിഫ്റ്റിന് തൊട്ടടുത്തുനിന്നും കളിച്ചുകൊണ്ടിരുന്ന സുരേന്ദര്‍ അതിന്റെ ഗ്രില്ലുകൾ വലിച്ചടച്ചപ്പോൾ കുടുങ്ങിയെന്നാണ് സൂചന. ഇത് ആരുടേയും ശ്രദ്ധയില്‍പ്പെട്ടില്ലെന്നാണ് വിവരം. മകനെ കാണാതിരുന്ന മാതാപിതാക്കൾ ലിഫ്റ്റിനടുത്തേക്ക് അന്വേഷിച്ച് എത്തിയപ്പോഴാണ് ചോരയിൽകുളിച്ച നിലയിൽ സുരേന്ദറിനെ കണ്ടെത്തുന്നത്. തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു. നേപ്പാള്‍ സ്വദേശികളായ

എയർപോർട്ടിൽ നിന്ന് പരിശോധന ഇല്ലാതെ പുറത്തെത്തിച്ചു, സ്വർണ്ണം കടത്താൻ നടി രന്യ റാവുവിനെ സഹായിച്ചത് സ്റ്റേറ്റ് പ്രോട്ടോകോൾ ഓഫീസർ

ബെംഗളൂരു വിമാനത്താവളം വഴി സ്വർണ്ണം കടത്താൻ നടി രന്യ റാവുവിനെ സഹായിച്ചത് സ്റ്റേറ്റ് പ്രോട്ടോകോൾ ഓഫീസറെന്ന് ഡിആർഐ. ഗ്രീൻ ചാനൽ വഴി പരിശോധനകളില്ലാതെ പുറത്ത് കടക്കാൻ ഓഫീസർ രന്യയെ അനുഗമിച്ചെന്നാണ് കണ്ടെത്തൽ. ഒരു വർഷത്തിനിടെ പതിനഞ്ച് തവണയാണ് രന്യ റാവു ദുബായ് യാത്ര നടത്തിയത്. പിടിക്കപ്പെടും വരെ പലവട്ടം സ്വർണ്ണം കടത്തിയിട്ടുണ്ടെന്നാണ് ഡിആർഐ കണ്ടെത്തിയത്. പരിശോധനകളില്ലാതെ ഓരോ തവണയും ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് രന്യ പുറത്തേക്ക് വന്നതെങ്ങനെയെന്ന ചോദ്യമാണ് സ്റ്റേറ്റ് പ്രോട്ടോകോൾ ഓഫീസിലേക്ക് എത്തി നിൽക്കുന്നത്. പ്രോട്ടോകോൾ

രേവന്ത് റെഡ്ഡിക്കെതിരായ കര്‍ഷകന്റെ ബൈറ്റ് സംപ്രേക്ഷണം ചെയ്തു; മാധ്യമപ്രവര്‍ത്തകയുടെ വീട് വളഞ്ഞ് അറസ്റ്റ് ചെയ്ത് പൊലീസ്

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ വിമര്‍ശിക്കുന്ന ബൈറ്റ് സംപ്രേക്ഷണം ചെയ്തതിന് മുതിര്‍ന്ന വനിതാ മാധ്യമപ്രവര്‍ത്തകയെ അറസ്റ്റ് ചെയ്ത് തെലങ്കാന പൊലീസ്. പുലര്‍ച്ചെ തന്റെ വീട്ടിലെത്തി പൊലീസ് വീടുവളഞ്ഞെന്നും തന്നെ കസ്റ്റഡിയിലെടുത്തെന്നും ഒരു സെല്‍ഫി വിഡിയോയിലൂടെ മാധ്യമപ്രവര്‍ത്തകയായ രേവതി ആരോപിച്ചു. തന്നെയും കുടുംബത്തെയും ഭയപ്പെടുത്തി മുഖ്യമന്ത്രി രേവന്ത് റെഡ്ഡി തന്നെ നിശബ്ദയാക്കാന്‍ നോക്കുകയാണെന്ന് വിഡിയോയിലൂടെ രേവതി ആരോപിച്ചു. പള്‍സ് ടിവി എന്ന ചാനലിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയാണ് രേവതി. രേവന്ത് റെഡ്ഡിയെക്കുറിച്ച് കര്‍ഷകനായ ഒരു വയോധികന്‍ അതിരൂക്ഷ വിമര്‍ശനം ഉന്നയിക്കുന്ന
show more

UK NEWS

ആകാശംമുട്ടെ പാറിപ്പറന്ന സ്വപ്നങ്ങൾകണ്ട പാട്ടുകളെ സ്നേഹിച്ച കൊച്ചുപാട്ടുകാരി ഐറിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴിയേകി യു കെ മലയാളി സമൂഹം.

രാജേഷ് നടേപ്പിള്ളി അപൂർവങ്ങളിൽ അപൂർവമായ ന്യൂറോളജിക്കൽ രോഗം ബാധിച്ചു ഏറെ നാളായി ചികിത്സയിലായിരുന്നു എങ്കിലും ഒരു പൂമ്പാറ്റയെപ്പോലെ പാറിനടന്ന ഐറിൻ നിശ്ചലയായി സ്വിൻഡനിലെ ഹോളി ഫാമിലി പള്ളിയങ്കണത്തിൽ എത്തിച്ചേർന്നപ്പോൾ സഹപാഠികൾക്കും അധ്യാപകർക്കും വിൽഷെയർ മലയാളീ സമൂഹത്തിനുമാകെ കണ്ണീരടക്കാനായില്ല. ഐറിൻ തങ്ങളുടെ ഇടയിൽനിന്ന് യാത്രയായെന്ന് പലർക്കും അപ്പോഴും വിശ്വസിക്കാനുമായില്ല. ഐറിൻ മോളുടെ മൃതദേഹം പൊതുദർശനത്തിനുവെച്ച ഹോളിഫാമിലി പള്ളിയങ്കണം സാക്ഷിയായത് വികാരനിർഭരമായ രംഗങ്ങൾക്കാണ്. മലയാളികളും തദ്ദേശീയരുമായ വൻ ജനാവലിയാണ് ഐറിൻ മോളുടെ അന്ത്യയാത്രക്ക് സാക്ഷികളായി എത്തിയത്. ഇക്കഴിഞ്ഞ മാർച്ച് 4ന്

സ്മാർട്ട്‌ഫോൺ ഫ്രീ ചൈൽഡ്ഹുഡ് കാമ്പെയ്‌ന് ആറു മാസത്തിനിടെ ഒപ്പു വച്ചത് ഒരു ലക്ഷം രക്ഷിതാക്കൾ

ലണ്ടൻ: 14 വയസ്സ് തികയുന്നതുവരെ കുട്ടികൾ സ്മാർട്ട്‌ഫോൺ സ്വന്തമാക്കുന്നത് തടയണമെന്ന ഒരു ഓൺലൈൻ കാമ്പെയ്‌ന് ആറ് മാസത്തിനുള്ളിൽ ലഭിച്ചത് 100,000 ഒപ്പുകൾ മാത്രം. സ്മാർട്ട്‌ഫോൺ ഫ്രീ ചൈൽഡ്ഹുഡ് കാമ്പെയ്‌ൻ സെപ്റ്റംബറിലാണ് ആരംഭിച്ചത്. അതിൽ ഒപ്പിട്ടവർ 9-ാം വർഷാവസാനം വരെ കുട്ടികളിൽ നിന്ന് ഹാൻഡ്‌സെറ്റുകൾ തടഞ്ഞുവയ്ക്കാനും 16 വയസ്സ് തികയുന്നതുവരെ അവരെ സോഷ്യൽ മീഡിയയിൽ നിന്ന് അകറ്റി നിർത്താനുമുള്ള നിയമനടപടികളാണ് ആവശ്യപ്പെട്ടിട്ടുള്ളത്. വലിയ ടെക് കമ്പനികളുടെ ദുർബലമായ നിയന്ത്രണം മാതാപിതാക്കൾക്ക് കൂടുതൽ തലവേദനയാണ് നൽകുന്നത്. കുട്ടികൾക്ക് ദോഷകരമാണെന്ന് കരുതുന്ന

ബീന മാത്യു ചമ്പക്കരയ്ക്കു ഇന്ന് മാഞ്ചസ്റ്റർ സമൂഹം കണ്ണീരോടെ യാത്രയേകും….

മാഞ്ചസ്റ്ററിൽ കഴിഞ്ഞ മാസം 27 ന് മരണമടഞ്ഞ ബീന മാത്യുവിന് മാഞ്ചസ്റ്ററിൽ കുടുംബാംഗങ്ങളും, ബന്ധുക്കളും സുഹൃത്തുക്കളും കണ്ണീരോടെ അന്ത്യയാത്രാമൊഴിയേകും. കാൻസർ ബാധിതയായി മാഞ്ചസ്റ്ററിലെ ക്രിസ്റ്റി ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന ബീന മാത്യു (53) ഫെബ്രുവരി 27 നായിരുന്നു മരണമടഞ്ഞത്. ബീനയുടെ ആഗ്രഹമനുസരിച്ചു കുട്ടികളും കുടുംബാംഗങ്ങളും ശവസംസ്‌കാരം ഇവിടെ നടത്തുവാനാൻ തീരുമാനിക്കുകയായിരുന്നു. സംസ്കാരത്തിൽ പങ്കെടുക്കുവാൻ ബീനയുടെ അടുത്ത ബന്ധുക്കൾ നാട്ടിൽനിന്നും എത്തിയിട്ടുണ്ട്. മാർച്ച് 11 ചൊവ്വാഴ്ച രാവിലെ ഫ്യൂണറൽ ഡയറക്ടറേറ്റ് വാഹനം ബീന മാത്യു ജോലിചെയ്തിരുന്ന മാഞ്ചസ്റ്ററിലെ ട്രാഫോർഡ് ജനറൽ
show more

World

ക്രിസ്റ്റഫർ നോളന്റെ ‘ഒഡീസി’യുടെ പുതിയ ചിത്രങ്ങൾ പുറത്ത്

7 ഓസ്കാറുകൾ നേടിയ ഓപ്പൺഹൈമറിന് ശേഷം ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്യുന്ന ഒഡീസി എന്ന ഫാന്റസി അഡ്വെഞ്ചർ ചിത്രത്തിന്റെ പുതിയ ചിത്രങ്ങൾ പുറത്ത്. ഹോമറിന്റെ ഇതിഹാസകൃതിയെ മാസ്റ്റർ ക്രാഫ്റ്റ്മാൻ ആയ നോളൻ എങ്ങനെ തിരശീലയിലേയ്ക്ക് ആവിഷ്‌കരിക്കും എന്ന ആകാംക്ഷയിൽ ഇരിക്കുമ്പോൾ ആണ് പുതിയ ചിത്രങ്ങൾ ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ചിത്രങ്ങളിൽ ഒരു വമ്പൻ വഞ്ചിയിൽ പ്രാചീന കാലഘട്ടങ്ങളിലെപോലുള്ള പ്രത്യേക വേഷം ധരിച്ച് നിൽക്കുന്ന നടൻ ടോം ഹോളണ്ടിനെയും സംഘത്തെയും അവർക്കൊപ്പം നിൽക്കുന്ന ക്രിസ്റ്റഫർ നോളനേയും കാണാം

ബംഗ്ലാദേശ് – പാക് ബന്ധം ശക്തമാകുന്നു: ഇന്ത്യയ്ക്ക് കനത്ത വെല്ലുവിളി

ബംഗ്ലാദേശിനും പാകിസ്ഥാനും ഇടയിൽ നയതന്ത്ര സൗഹൃദം ശക്തമാകുന്നത് ഇന്ത്യയ്ക്ക് വലിയ വെല്ലുവിളി. സാമ്പത്തികവും നയതന്ത്ര ഫലവും ആയ ബന്ധം ഇരുരാജ്യങ്ങൾക്കും ഇടയിൽ ഇപ്പോൾ ശക്തമാകുന്നതാണ് സ്ഥിതി. 1971ലെ ഇന്ത്യ പാക്ക് യുദ്ധത്തെ തുടർന്ന് സ്വതന്ത്രമാക്കപ്പെട്ട ബംഗ്ലാദേശ്, അന്നുവരെ ഈസ്റ്റ് പാക്കിസ്ഥാൻ എന്ന പേരിൽ, പാക്കിസ്ഥാൻ എന്ന രാജ്യത്തിന്റെ ഭാഗമായിരുന്നു. തുടർന്ന് ഇന്ത്യയുമായി അടുത്ത സൗഹൃദം പുലർത്തിയിരുന്ന ഈ രാജ്യം ഇപ്പോൾ വീണ്ടും പാകിസ്ഥാനോട് അടുക്കുകയാണ്. ഇതോടെ കിഴക്കൻ അതിർത്തിയിൽ സംഘർഷ സമാനമായ സാഹചര്യങ്ങൾ ഉണ്ടാവുകയും, അതിർത്തി കടന്നുള്ള

പാകിസ്താൻ ട്രെയിൻ റാഞ്ചൽ: രക്ഷാദൗത്യം പൂർണ്ണം, എല്ലാ ഭീകരരെയും വധിച്ചു, 21 ബന്ദികൾ കൊല്ലപ്പെട്ടു

ക​റാ​ച്ചി: പാകിസ്താനിൽ ബ​ലൂ​ച് ഭീകരർ ത​ട്ടി​ക്കൊ​ണ്ടു​പോ​യ ട്രെ​യി​നി​ൽ​നി​ന്ന് യാത്രക്കാരെ രക്ഷിക്കുന്നതിനുള്ള ദൗത്യം പൂർത്തിയായി. ആക്രമണം നടത്തിയ 33 ഭീകരരെയും വധിച്ചതായി സൈനിക വക്താവ് ലഫ്. ജനറൽ അഹ്മദ് ഷരീഫ് പറഞ്ഞു. 21 യാത്രക്കാരെ ഭീകരർ ​വധിച്ചതായും നാല് സൈനികർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായും അദ്ദേഹം പറഞ്ഞു. ക്വ​റ്റ​യി​ൽ​നി​ന്ന് പെ​ഷാ​വ​റി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ജാ​ഫ​ർ എ​ക്സ്പ്ര​സ് ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്ക് ബൊ​ലാ​ൻ പ്ര​ദേ​ശ​ത്തെ മ​ഷ്‍കാ​ഫ് തു​ര​ങ്ക​ത്തി​ന് സ​മീ​പം വെ​ച്ചാ​ണ് ബ​ലൂ​ചി​സ്താ​ൻ ലി​ബ​റേ​ഷ​ൻ ആ​ർ​മി (ബി.​എ​ൽ.​എ) ഭീ​ക​ര​ർ ആ​ക്ര​മി​ച്ച​തും ഒ​മ്പ​ത് കോ​ച്ചു​ക​ളി​ലാ​യു​ള്ള 450ഓ​ളം യാ​ത്ര​ക്കാ​രെ
show more

Associations

ബീന മാത്യു ചമ്പക്കരയ്ക്കു ഇന്ന് മാഞ്ചസ്റ്റർ സമൂഹം കണ്ണീരോടെ യാത്രയേകും….

മാഞ്ചസ്റ്ററിൽ കഴിഞ്ഞ മാസം 27 ന് മരണമടഞ്ഞ ബീന മാത്യുവിന് മാഞ്ചസ്റ്ററിൽ കുടുംബാംഗങ്ങളും, ബന്ധുക്കളും സുഹൃത്തുക്കളും കണ്ണീരോടെ അന്ത്യയാത്രാമൊഴിയേകും. കാൻസർ ബാധിതയായി മാഞ്ചസ്റ്ററിലെ ക്രിസ്റ്റി ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന ബീന മാത്യു (53) ഫെബ്രുവരി 27 നായിരുന്നു മരണമടഞ്ഞത്. ബീനയുടെ ആഗ്രഹമനുസരിച്ചു കുട്ടികളും കുടുംബാംഗങ്ങളും ശവസംസ്‌കാരം ഇവിടെ നടത്തുവാനാൻ തീരുമാനിക്കുകയായിരുന്നു. സംസ്കാരത്തിൽ പങ്കെടുക്കുവാൻ ബീനയുടെ അടുത്ത ബന്ധുക്കൾ നാട്ടിൽനിന്നും എത്തിയിട്ടുണ്ട്. മാർച്ച് 11 ചൊവ്വാഴ്ച രാവിലെ ഫ്യൂണറൽ ഡയറക്ടറേറ്റ് വാഹനം ബീന മാത്യു ജോലിചെയ്തിരുന്ന മാഞ്ചസ്റ്ററിലെ ട്രാഫോർഡ് ജനറൽ

വെയിൽസിലെ ബ്രിഡ്ജെണ്ട്‌ മലയാളി അസോസിയേഷന് രതീഷ് രവി പ്രസിഡന്റ് ആയും അരുൺ സൈമൺ സെക്രട്ടറി ആയും ഉള്ള നവനേതൃത്വം.

ബെന്നി അഗസ്റ്റിൻ വെയിൽസിലെ ടൂറിസ്റ് പ്രദേശമായ പൊത്കോൾ ഉൾപ്പെടുന്ന ബ്രിഡ്ജെണ്ടിലെ മലയാളി അസോസിയേഷൻ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ബ്രിഡ്ജെണ്ട് മലയാളി അസോസിയേഷൻ രൂപീകൃതമാകുവാൻ സഹായിച്ചതിന് ശേഷം കഴിഞ്ഞ നാല് വർഷമായി പ്രസിഡന്റ് ആയി പ്രവർത്തിച്ച ശ്രീ പോൾ പുതുശ്ശേരിയുടെയും സെക്രട്ടറി ആയ മാമ്മൻ കടവിലിന്റെയും നേതൃത്വത്തിൽ ഉണ്ടായിരുന്ന കമ്മിറ്റിയുടെ കാലാവധി കഴിയുന്ന ഈ അവസരത്തിലാണ് രതീഷ് രവി പ്രസിഡന്റ് ആയും, അരുൺ സൈമൺ ജനറൽ സെക്രട്ടറി ആയും, ഷബീർ ബഷീർ ഭായ് ട്രഷറർ ആയും തിരഞ്ഞെടുക്കപ്പെട്ട പുതിയ

ലണ്ടൻ മലയാള സാഹിത്യവേദിയുടെ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; മാടവന ബാലകൃഷ്‌ണ പിള്ള, ഡോ. അജി പീറ്റർ, ഡോ. ജെ. രത്‌നകുമാർ പുരസ്‌കാര ജേതാക്കൾ

രാജേഷ് നാലാഞ്ചിറ ( പി ആർ ഓ, ലണ്ടൻ മലയാള സാഹിത്യവേദി) കല സാഹിത്യ സാംസ്‌കാരിക രംഗത്ത് നൽകിയ സംഭാവനകളെ മാനിച്ചു ലണ്ടൻ മലയാള സാഹിത്യവേദി നൽകി വരുന്ന പുരസ്‌കാരങ്ങൾക്ക് പ്രസിദ്ധ പത്രപ്രവർത്തകനും എഴുത്തുകാരനും അധ്യാപകനുമായ പ്രൊഫ. മാടവന ബാലകൃഷ്ണ പിള്ള, യുകെയിലെ കലാരംഗത്തും സാംസ്‌കാരിക രംഗത്തും പ്രസിദ്ധനായ ഡോ. അജി പീറ്റർ, ഓമനിലെ മലയാള മിഷൻ പ്രസിഡണ്ടും ലോക കേരള സഭാംഗവുമായ ഡോ. ജെ രത്‌നകുമാർ എന്നിവർ അർഹരായി. പുരസ്‌കാരങ്ങൾ 2025 ഏപ്രിൽ 12 ന്
show more

Spiritual

റെക്സം രൂപതാ വൈദികൻ ഫാദർ ഷാജി പുന്നാട്ടിന്റെ രണ്ടാം ചരമവാർഷികം മാർച്ച് 23- ന് പന്ദാസഫിൽ

റെക്സം രൂപതാ വൈദികൻ ആയിരുന്ന ബഹുമാനപെട്ട ഫാദർ ഷാജി പുന്നാട്ടിന്റെ രണ്ടാം ചരമവാർഷികം മാർച് 23 – ന്  3.30 മണിക്ക്    ഭൗതീകദേഹം  അടക്കം ചെയ്ത  പന്ദാസഫ് ഫ്രാൻസിസ്കൻ ചർച്ചിൽ  നടത്തപെടുന്നു. റെക്സം രുപതാ വൈദികരും ഷാജി അച്ചന്റെ  സ്നേഹിതരായ  വൈദീകരും ചേർന്ന് അർപ്പിക്കുന്ന സമൂഹബലി യിലും അനുസ്മരണ  പ്രാർത്ഥനകളിലും  പങ്കു ചേർന്ന് അച്ഛന്റെ ആത്മശാന്തിക്കായി പ്രാർത്ഥിക്കാൻ  എല്ലാവരെയും ഷെണിച്ചുകൊള്ളുന്നു. പള്ളിയിൽ നടക്കുന്ന കുർബാനക്കും  പ്രാർത്ഥന ശുശ്രൂഷകൾക്കും  ശേഷം സെമിത്തേരിയിൽ  ഷാജി അച്ചന്റ കബറിടത്തിൽ ഒപ്പീസും

ഫാ.ജോ മൂലച്ചേരി VC നയിക്കുന്ന നോമ്പുകാല ധ്യാനം ബെഡ്ഫോർഡിൽ മാർച്ച് 15,16 തീയതികളിൽ.

അപ്പച്ചൻ കണ്ണഞ്ചിറ ബെഡ്ഫോർഡ്: വലിയ നോമ്പിലൂടെ വിശുദ്ധവാരത്തിലേക്കുള്ള ആല്മീയ തീർത്ഥയാത്രയിൽ മാനസ്സിക നവീകരണത്തിനും, അനുതാപത്തിലൂന്നിയ അനുരഞ്ജനത്തിനും ഒരുക്കമായി ബെഡ്ഫോർഡ് സെന്റ് അൽഫോൻസാ സീറോ മലബാർ മിഷനിൽ നോമ്പുകാല ധ്യാനം സംഘടിപ്പിക്കുന്നു. പ്രശസ്ത ധ്യാന ഗുരുവും, വിൻസൻഷ്യൽ സഭാംഗവും, ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ എപ്പാർക്കി ഫിനാൻസ് ഓഫിസറുമായ ഫാ.ജോ മൂലച്ചേരി VC ആണ് വിശുദ്ധവാര ധ്യാനവും, തിരുവചന പ്രഘോഷണവും നയിക്കുന്നത്. ഗ്രെയ്റ്റ്‌ ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ ബെഡ്ഫോർഡ് സെന്റ് അൽഫോൻസാ സീറോ മലബാർ മിഷനിൽ സംഘടിപ്പിക്കുന്ന നോമ്പുകാല

പതിനെട്ടാമത്‌ ആറ്റുകാൽ പൊങ്കാല, ഈസ്റ്റ്ഹാം ശ്രീ മുരുകൻ ക്ഷേത്രത്തിൽ, മാർച്ച് 13 ന് വ്യാഴാഴ്ച

അപ്പച്ചൻ കണ്ണഞ്ചിറ ലണ്ടൻ: പതിനെട്ടാമത്‌ ലണ്ടൻ ആറ്റുകാൽ പൊങ്കാല, മാർച്ച് 13 ന് വ്യാഴാഴ്ച, ന്യൂഹാം മാനോർപാർക്കിലുള്ള ശ്രീ മുരുകൻ ക്ഷേത്രത്തിൽ വെച്ച് അർപ്പിക്കും. ബ്രിട്ടനിലെ മലയാളി വനിതകളുടെ സാമൂഹ്യ-സാംസ്കാരിക സംഘടനയായ (BAWN) ബ്രിട്ടീഷ് ഏഷ്യൻ വിമൻസ് നെറ്റ് വർക്ക് ആണ് ആറ്റുകാൽ പൊങ്കാലയ്ക്ക് നിരവധി വർഷങ്ങളായി നേതൃത്വം നൽകിപ്പോരുന്നത് . മാർച്ച് 13 നു വ്യാഴാഴ്ച രാവിലെ ഒമ്പതരക്ക് പൂജാദികർമ്മങ്ങൾ ആരംഭിക്കുന്നതാണ്. നവാഗതരായ ധാരാളം ഭക്തജനങ്ങൾ എത്തിയിട്ടുണ്ടെന്നതിനാൽ, ഇത്തവണ യു കെ യുടെ നാനാ ഭാഗങ്ങളിൽ
show more

uukma

യുക്മ നാഷണൽ പബ്ലിക് റിലേഷൻസ് ഓഫീസറും മീഡിയ കോർഡിനേറ്ററുമായി കുര്യൻ ജോർജ് നിയമിതനായി

അലക്സ് വർഗീസ്  പുതിയതായി തിരഞ്ഞെടുക്കപ്പെട്ട യുക്മ ദേശീയ ഭാരവാഹികളുടെ ആദ്യ യോഗം ബർമിംങ്ങ്ഹാമിൽ നടന്നു. ദേശീയ പ്രസിഡൻ്റ് എബി സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. യുക്മ സ്ഥാപിതമായി പതിനഞ്ച് വർഷങ്ങൾ പിന്നിടുമ്പോൾ പുത്തൻ കർമ്മപദ്ധതികളുമായി മുന്നോട്ടു പോകുവാൻ പുതിയ ഭരണസമിതി പ്രതിജ്ഞാബദ്ധമാണെന്ന് പ്രസിഡൻ്റ് പറഞ്ഞു. മുൻ വർഷങ്ങളിലേതു പോലെ തന്നെ ശക്തമായ റീജിയനുകളും സുശക്തമായ ദേശീയ നേതൃത്വവും എന്ന രീതിയിൽ അംഗ അസോസിയേഷനുകളെയും യു കെ മലയാളി പൊതു സമൂഹത്തെയും ഏകോപിപ്പിക്കുന്ന വിധമുള്ള പ്രവർത്തനങ്ങൾക്ക് ഭരണസമിതി യോഗം വിപുലമായ

യുക്മ ദേശീയ സമിതിക്ക് നവ നേതൃത്വം… അഡ്വ.എബി സെബാസ്റ്റ്യൻ നയിക്കും…. ജയകുമാർ നായർ ജനറൽ സെക്രട്ടറി….ഷീജോ വർഗീസ് ട്രഷറർ

അലക്സ് വർഗ്ഗീസ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) എട്ടാമത് യുക്മ ദേശീയ സമിതിയുടെ അവസാനയോഗം പ്രസിഡൻ്റ് ഡോ.ബിജു പെരിങ്ങത്തറയുടെ അദ്ധ്യക്ഷതയിൽ രാവിലെ 10ന് ആരംഭിച്ച് ഭരണഘടനാപ്രകാരമുള്ള ചുമതലകൾ നിറവേറ്റി. റിപ്പോർട്ട്, വരവ് ചിലവ് കണക്കുകൾ വായിച്ച് പാസാക്കി. തുടർന്ന് അത്യാവശ്യമായ ചർച്ചകളും തീരുമാനങ്ങളുമെടുത്ത് യോഗം പിരിഞ്ഞു.  ഉച്ചക്ക് 12 മണി മുതൽ നിലവിലെ ജനറൽ കൗൺസിൽ അംഗങ്ങളുടെ യോഗം ആരംഭിച്ചു. യുക്മ പ്രസിഡൻ്റ് ഡോ. ബിജു പെരിങ്ങത്തറ അദ്ധ്യക്ഷത വഹിച്ച യോഗത്തിന് വൈസ് പ്രസിഡൻറ് ഷിജോ
show more

uukma region

യുക്മ നോർത്ത് വെസ്റ്റ് റീജിയൻ്റെ പ്രധാന പരിപാടികളുടെ തീയ്യതികൾ പ്രഖ്യാപിച്ചു….റീജിയണൽ കായിക മേള ജൂൺ 21 ശനിയാഴ്ച…റീജിയണൽ കലാമേള ഒക്ടോബർ 11 ശനിയാഴ്ച

അനിൽ ഹരി (പി ആർ ഒ, നോർത്ത് വെസ്റ്റ് റീജിയൻ) യുക്മ നോർത്ത്  വെസ്റ്റ് റീജിയണൽ കമ്മിറ്റിയുടെ ആദ്യ യോഗം യുക്മ നോർത്ത് വെസ്റ്റ് റീജണൽ പ്രസിഡന്റ്  ഷാജി തോമസ് വരാകുടിയുടെ അദ്ധ്യക്ഷതയിൽ മാഞ്ചെസ്റ്ററിൽ വച്ച്  നടന്നു. റീജിയണൽ സെക്രട്ടറി സനോജ് വർഗീസ് സ്വാഗതം ആശംസിച്ചു. പുതിയതായി നാഷണൽ പി ആർ ഓ & മീഡിയ കോ ഓർഡിനേറ്റർ ആയി തിരഞ്ഞെടുക്കപ്പെട്ട നോർത്ത് വെസ്റ്റ് റീജിയൺ അംഗമായ ബോൾട്ടണിൽ നിന്നുള്ള  കുര്യൻ ജോർജ്, മുൻവർഷത്തെ യുക്മ നാഷണൽ

യുക്മ സൗത്ത് ഈസ്റ്റ് റീജിയന് നവനേതൃത്വം…. സുരേന്ദ്രൻ ആരക്കോട്ട് ദേശീയ സമിതിയിലേക്ക്….ജിപ്സൺ തോമസ് പ്രസിഡൻറ്…. സാംസൺ പോൾ സെക്രട്ടറി…. തേജു മാത്യൂസ് ട്രഷറർ

അലക്സ് വർഗ്ഗീസ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) 2022-2025 കാലയളവിലെ സ്ഥാനമൊഴിഞ്ഞ പ്രസിഡൻറ്  സുരേന്ദ്രൻ ആരക്കോട്ടിന്റെ അധ്യക്ഷതയിൽ ഫെബ്രുവരി 8-ന് സറെയിലെ റെഡ് ഹിൽ സ്ഥിതിചെയ്യുന്ന സാൽഫോഡ്സ് വില്ലേജ് ഹാളിൽ നടന്ന ജനറൽ ബോഡി യോഗത്തിലാണ് ഈ തിരഞ്ഞെടുപ്പ് നടന്നത്. യുക്മ ദേശീയ പ്രസിഡൻറ് ഡോ. ബിജു പെരിങ്ങത്തറ യോഗത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. യോഗത്തിൽ റീജിയണൽ ജനറൽ സെക്രട്ടറി ജിപ്സൺ തോമസ് പങ്കെടുത്ത ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങൾക്കും സംഘടനാ പ്രതിനിധികൾക്കും സ്വാഗതം ആശംസിച്ചു. മുൻ ദേശീയ

യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്  നവനേതൃത്വം  ജെയ്സൺ ചാക്കോച്ചൻ ദേശീയ  സമിതിയിൽ, ജോബിൻ ജോർജ് റീജണൽ പ്രസിഡണ്ട്‌…. ഭുവനേഷ്  പീതാംബരൻ ജനറൽ സെക്രട്ടറി… ഷിന്റൊ സ്കറിയ ട്രഷറർ

അലക്സ് വർഗ്ഗീസ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) ചെംസ്ഫോർഡ് : യൂണിയൻ ഓഫ് യുകെ മലയാളി അസോസിയേഷൻ   ഈസ്റ്റ് ആംഗ്ലിയ റീജിയൻ്റെ അടുത്ത രണ്ടു വർഷത്തേക്കുള്ള ഭരണ സമിതിയെ ഏകകണ്ഠമായി തെരഞ്ഞെടുത്തു. മുൻ റീജണൽ പ്രസിഡണ്ട് ജെയ്‌സൺ ചാക്കോച്ചൻ യുക്മ ദേശീയ സമിതിയിലേക്കുള്ള പ്രതിനിധിയാവും. മുൻ സെക്രട്ടറി ജോബിൻ ജോർജ്ജ് (ബെഡ്ഫോർഡ്) പുതിയ ഭരണ സമിതിയിൽ പ്രസിഡണ്ടായും, ഭുവനേഷ്  പീതാംബരൻ  (എഡ്മൺടൺ) ജനറൽ സെക്രട്ടറിയായും, ഷിൻ്റോ സ്കറിയ (ഹാർലോ) ട്രഷററായും ഐക്യകണ്ഠേന തെരഞ്ഞെടുക്കപ്പെട്ടു.  ഫെബ്രുവരി
show more

Jwala

‘ജ്വാല മിസ്സ് & മിസ്സിസ് മലയാളി’ ബ്യൂട്ടി പജൻറ്, ബോളിവുഡ് ഡാൻസ് മൽസരങ്ങൾ ക്രോയിഡനിൽ!

ക്രോയ്ഡോൺ: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ക്രോയിഡനിലെ കേരള കൾച്ചറൽ ആൻറ് വെൽഫയർ അസോസിയേഷൻറെ വനിതാ വിഭാഗമായ ‘ജ്വാല’ മാർച്ച് 16 ന് ബ്യൂട്ടി പജൻറും ബോളിവുഡ് ഡാൻസ് മൽസരവും സംഘടിപ്പിക്കുന്നു. യുകെയിൽ ദേശീയാടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്ന ഇവൻറുകളിൽ ബ്യൂട്ടി പജൻറ് ‘ജ്വാല മിസ്സ് & മിസ്സിസ് മലയാളി’ എന്ന ടൈറ്റിലിൽ മലയാളി പശ്ചാത്തലമുള്ള വനിതകൾക്കു മാത്രമായും, ബോളിവുഡ് ഡാൻസ് സമൂഹത്തിലെ എല്ലാ ഭാഷാവിഭാഗങ്ങൾക്കും ആയിട്ടായിരിക്കും സംഘടിപ്പിക്കപ്പെടുന്നത്. കലാസാംസ്കാരിക പ്രവർത്തനങ്ങൾക്കു പുറമേ സട്ടൻ റോയൽ മാർസൻ കാൻസർ ഹോസ്പിറ്റലിനായുള്ള ചാരിറ്റി
show more

uukma special

show more

Featured News

യുകെയിലെ മലയാളി ഡോക്ടർക്ക് ഒബിസിറ്റി സർജറി സൊസൈറ്റി ഓഫ് ഇന്ത്യയിൽ നിന്ന് ഓണററി ലൈഫ് അംഗത്വം; അവാർഡ് സമ്മാനിച്ചത് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ

യുകെയിലെ മലയാളിയായ ശസ്ത്രക്രിയാ വിദഗ്ധൻ ഡോ. വിനോദ് മേനോന് ഒബിസിറ്റി സർജറി സൊസൈറ്റി ഓഫ് ഇന്ത്യയിൽ നിന്ന് ഓണററി ലൈഫ് അംഗത്വം നൽകി ആദരിച്ചു. കഠിനവും സങ്കീർണ്ണവുമായ പൊണ്ണത്തടിയുള്ള വ്യക്തികൾക്കുള്ള നേതൃത്വം, അദ്ധ്യാപനം, പരിശീലനം, പരിചരണം എന്നിവയ്ക്കുള്ള ശ്രദ്ധേയമായ സംഭാവനകളെ മാനിച്ചാണ് കൺസൾട്ടൻ്റ് സർജൻ ഡോ. വിനോദ് മേനോന് ഒബിസിറ്റി സർജറി സൊസൈറ്റി ഓഫ് ഇന്ത്യ (OSSI) ഓണററി ലൈഫ് അംഗത്വം നൽകി ആദരിച്ചത്. 2025 ഫെബ്രുവരി 20-22 വരെ മുംബൈയിലെ ജിയോ കൺവെൻഷൻ സെൻ്ററിൽ നടന്ന
show more

Most Read

ആകാശംമുട്ടെ പാറിപ്പറന്ന സ്വപ്നങ്ങൾകണ്ട പാട്ടുകളെ സ്നേഹിച്ച കൊച്ചുപാട്ടുകാരി ഐറിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴിയേകി യു കെ മലയാളി സമൂഹം.

രാജേഷ് നടേപ്പിള്ളി അപൂർവങ്ങളിൽ അപൂർവമായ ന്യൂറോളജിക്കൽ രോഗം ബാധിച്ചു ഏറെ നാളായി ചികിത്സയിലായിരുന്നു എങ്കിലും ഒരു പൂമ്പാറ്റയെപ്പോലെ പാറിനടന്ന ഐറിൻ നിശ്ചലയായി സ്വിൻഡനിലെ ഹോളി ഫാമിലി പള്ളിയങ്കണത്തിൽ എത്തിച്ചേർന്നപ്പോൾ സഹപാഠികൾക്കും അധ്യാപകർക്കും വിൽഷെയർ മലയാളീ സമൂഹത്തിനുമാകെ കണ്ണീരടക്കാനായില്ല. ഐറിൻ തങ്ങളുടെ ഇടയിൽനിന്ന് യാത്രയായെന്ന് പലർക്കും അപ്പോഴും വിശ്വസിക്കാനുമായില്ല. ഐറിൻ മോളുടെ മൃതദേഹം പൊതുദർശനത്തിനുവെച്ച ഹോളിഫാമിലി പള്ളിയങ്കണം സാക്ഷിയായത് വികാരനിർഭരമായ രംഗങ്ങൾക്കാണ്. മലയാളികളും തദ്ദേശീയരുമായ വൻ ജനാവലിയാണ് ഐറിൻ മോളുടെ അന്ത്യയാത്രക്ക് സാക്ഷികളായി എത്തിയത്. ഇക്കഴിഞ്ഞ മാർച്ച് 4ന്
show more

Obituary

ആകാശംമുട്ടെ പാറിപ്പറന്ന സ്വപ്നങ്ങൾകണ്ട പാട്ടുകളെ സ്നേഹിച്ച കൊച്ചുപാട്ടുകാരി ഐറിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴിയേകി യു കെ മലയാളി സമൂഹം.

രാജേഷ് നടേപ്പിള്ളി അപൂർവങ്ങളിൽ അപൂർവമായ ന്യൂറോളജിക്കൽ രോഗം ബാധിച്ചു ഏറെ നാളായി ചികിത്സയിലായിരുന്നു എങ്കിലും ഒരു പൂമ്പാറ്റയെപ്പോലെ പാറിനടന്ന ഐറിൻ നിശ്ചലയായി സ്വിൻഡനിലെ ഹോളി ഫാമിലി പള്ളിയങ്കണത്തിൽ എത്തിച്ചേർന്നപ്പോൾ സഹപാഠികൾക്കും അധ്യാപകർക്കും വിൽഷെയർ മലയാളീ സമൂഹത്തിനുമാകെ കണ്ണീരടക്കാനായില്ല. ഐറിൻ തങ്ങളുടെ ഇടയിൽനിന്ന് യാത്രയായെന്ന് പലർക്കും അപ്പോഴും വിശ്വസിക്കാനുമായില്ല. ഐറിൻ മോളുടെ മൃതദേഹം പൊതുദർശനത്തിനുവെച്ച ഹോളിഫാമിലി പള്ളിയങ്കണം സാക്ഷിയായത് വികാരനിർഭരമായ രംഗങ്ങൾക്കാണ്. മലയാളികളും തദ്ദേശീയരുമായ വൻ ജനാവലിയാണ് ഐറിൻ മോളുടെ അന്ത്യയാത്രക്ക് സാക്ഷികളായി എത്തിയത്. ഇക്കഴിഞ്ഞ മാർച്ച് 4ന്
show more

Wishes

show more

Editorial

ഇന്ന് സമൃദ്ധിയുടെ തിരുവോണം; മാന്യ വായനക്കാർക്ക് യുക്മ ന്യൂസ് ടീമിന്റെയും യുക്മ ദേശീയ സമിതിയുടെയും ഓണാശംസകൾ

യുകെ മലയാളികൾക്കിത് ആഘോഷങ്ങളുടെ കാലമാണ്. അസോസിയേഷനുകൾ സംഘടിപ്പിക്കുന്ന ഓണാഘോഷങ്ങൾക്ക് കഴിഞ്ഞയാഴ്ച്ച മുതൽ തന്നെ തുടക്കമിട്ടിരുന്നു. ഈ മാസാവസാനം വരെ വിവിധ പ്രദേശങ്ങളിൽ ഓണാഘോഷങ്ങളാണ്. അതേസമയം തിരുവോണനാളായ ഇന്ന് വീടുകളിൽ കുടുംബങ്ങളും ബന്ധുക്കളും സുഹൃത്തുക്കളും ഒത്ത് ചേർന്ന് ഓണമാഘോഷിക്കുകയാണ്.മഹാബലി നാടുവാണ നാളുകളെ കുറിച്ചുള്ള സങ്കല്‍പ്പത്തോടെയാണ് ആഘോഷം. കൊവിഡിന്റെ നിയന്ത്രണങ്ങളില്ലാതെ രണ്ട് വര്‍ഷത്തിനിപ്പുറമാണ് വിപുലമായ ഇത്തരത്തിലൊരു ആഘോഷം. കള്ള പറയും ചെറുനാഴിയുമില്ലാത്ത ഒരുമയുടെ ലോകത്തിലെയ്ക്കുള്ള തിരിച്ചു പോക്കാണ് മലയാളിക്ക് തിരുവോണം. ഭൂതകാലത്തിന്റെ നന്മകളുടെ തിരിച്ചുവരവിനായുള്ള പ്രാര്‍ത്ഥനാപൂര്‍വ്വമായ അനുഷ്ടാനം.കര്‍ക്കടകം പാതിയാകുമ്പോഴേ തുടങ്ങുന്നതാണ്
show more

Health

അപകടകരമായ ഹെനിപാ വൈറസ്, ആദ്യ കേസ് നോര്‍ത്ത് അമേരിക്കയില്‍; മുന്നറിയിപ്പുമായി ഗവേഷകര്‍

മാരകമായ ഹെനിപാ വൈറസിന്റെ ആദ്യ കേസ് നോര്‍ത്ത് അമേരിക്കയില്‍ സ്ഥിരീകരിച്ചെന്ന് ഗവേഷകര്‍. നോര്‍ത്ത് അമേരിക്കയിലെ ക്വീന്‍സ്‌ലാന്‍ഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് നിപാ വൈറസിന്റെ കുടുംബത്തില്‍ നിന്നുള്ള മാരകമായ വൈറസിനെ ആദ്യമായി കണ്ടെത്തിയിരിക്കുന്നത്. അലബാമയിലെ എലികളിലാണ് ഹെനിപാ വൈറസ് കണ്ടെത്തിയത്. വൈറസ് മനുഷ്യരിലേക്ക് പകരാനും പൊട്ടിപ്പുറപ്പെടാനുമുള്ള സാധ്യത ആരോഗ്യവിദഗ്ധര്‍ക്കിടയില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. Zoonotic വൈറസ് ഗണത്തില്‍പ്പെട്ട ഒന്നാണ് ഹെനിപാ വൈറസ്. അതായത് മനുഷ്യരിലും മൃഗങ്ങളിലും ഈ വൈറസ് പകരാം. Paramyxoviridae കുടുംബത്തിലെ നെഗറ്റീവ് സ്ട്രാന്‍ഡ് RNA വൈറസുകളുടെ ഒരു ജനുസ്സാണ് ഇത്
show more

Paachakam

show more

Literature

show more

Movies

ക്രിസ്റ്റഫർ നോളന്റെ ‘ഒഡീസി’യുടെ പുതിയ ചിത്രങ്ങൾ പുറത്ത്

7 ഓസ്കാറുകൾ നേടിയ ഓപ്പൺഹൈമറിന് ശേഷം ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്യുന്ന ഒഡീസി എന്ന ഫാന്റസി അഡ്വെഞ്ചർ ചിത്രത്തിന്റെ പുതിയ ചിത്രങ്ങൾ പുറത്ത്. ഹോമറിന്റെ ഇതിഹാസകൃതിയെ മാസ്റ്റർ ക്രാഫ്റ്റ്മാൻ ആയ നോളൻ എങ്ങനെ തിരശീലയിലേയ്ക്ക് ആവിഷ്‌കരിക്കും എന്ന ആകാംക്ഷയിൽ ഇരിക്കുമ്പോൾ ആണ് പുതിയ ചിത്രങ്ങൾ ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ചിത്രങ്ങളിൽ ഒരു വമ്പൻ വഞ്ചിയിൽ പ്രാചീന കാലഘട്ടങ്ങളിലെപോലുള്ള പ്രത്യേക വേഷം ധരിച്ച് നിൽക്കുന്ന നടൻ ടോം ഹോളണ്ടിനെയും സംഘത്തെയും അവർക്കൊപ്പം നിൽക്കുന്ന ക്രിസ്റ്റഫർ നോളനേയും കാണാം
show more

Sports

കണക്ക് തീര്‍ത്ത് കപ്പടിച്ചു, ഐസിസി ചാമ്പ്യന്‍സ് ട്രോഫി കിരീടം ഇന്ത്യയ്ക്ക്

ഐസിസി ചാമ്പ്യന്‍സ് ട്രോഫി കിരീടം ഇന്ത്യയ്ക്ക്. അപരാജിതരായി ഇന്ത്യ കിരീടത്തിലേത്ത്. ഫൈനല്‍ പോരില്‍ കിവീസിനെ നാല് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യയുടെ കിരീട നേട്ടം. ഒരോവര്‍ ബാക്കി നില്‍ക്കേയാണ് ഇന്ത്യ തകര്‍പ്പന്‍ ജയം നേടിയത്. ചാമ്പ്യന്‍സ് ട്രോഫി ചരിത്രത്തിലെ ഇന്ത്യയുടെ മൂന്നാമത്തെ കിരീടനേട്ടമാണിത്. തുടര്‍ച്ചയായി രണ്ട് ഐ.സി.സി. കിരീടങ്ങള്‍ നേടുന്ന ക്യാപ്റ്റനെന്ന ഖ്യാതി ഇനി രോഹിത് ശര്‍മയ്ക്ക് സ്വന്തം. ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ 252 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 49 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍
show more

Kala And Sahithyam

ലണ്ടൻ മലയാള സാഹിത്യവേദിയുടെ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; മാടവന ബാലകൃഷ്‌ണ പിള്ള, ഡോ. അജി പീറ്റർ, ഡോ. ജെ. രത്‌നകുമാർ പുരസ്‌കാര ജേതാക്കൾ

രാജേഷ് നാലാഞ്ചിറ ( പി ആർ ഓ, ലണ്ടൻ മലയാള സാഹിത്യവേദി) കല സാഹിത്യ സാംസ്‌കാരിക രംഗത്ത് നൽകിയ സംഭാവനകളെ മാനിച്ചു ലണ്ടൻ മലയാള സാഹിത്യവേദി നൽകി വരുന്ന പുരസ്‌കാരങ്ങൾക്ക് പ്രസിദ്ധ പത്രപ്രവർത്തകനും എഴുത്തുകാരനും അധ്യാപകനുമായ പ്രൊഫ. മാടവന ബാലകൃഷ്ണ പിള്ള, യുകെയിലെ കലാരംഗത്തും സാംസ്‌കാരിക രംഗത്തും പ്രസിദ്ധനായ ഡോ. അജി പീറ്റർ, ഓമനിലെ മലയാള മിഷൻ പ്രസിഡണ്ടും ലോക കേരള സഭാംഗവുമായ ഡോ. ജെ രത്‌നകുമാർ എന്നിവർ അർഹരായി. പുരസ്‌കാരങ്ങൾ 2025 ഏപ്രിൽ 12 ന്
show more

Classifieds

show more

Law

ഡ്രൈവിംഗ് ലൈസൻസ് പുതുക്കാനും പ്രൊവിഷണൽ ലൈസെൻസിന് അപേക്ഷിക്കാനുമുള്ള അവസരം ഡ്രൈവർ ആൻഡ് വെഹിക്കിൾ അക്കൗണ്ട് വഴി ലഭ്യമാക്കി ഡിവിഎൽഎ

ലണ്ടൻ: വാഹനമോടിക്കുന്നവർക്ക് അവരുടെ ഡ്രൈവിംഗ് ലൈസൻസ് പുതുക്കാനും പുതിയ ഫോട്ടോ അപ്‌ലോഡ് ചെയ്യുന്നതിനുമുള്ള അവസരം ഡ്രൈവർ ആൻഡ് വെഹിക്കിൾ അക്കൗണ്ട് സേവനത്തിലൂടെ ലഭ്യമാക്കി ഡിവിഎൽഎ. കൂടാതെ പ്രൊവിഷണൽ ലൈസൻസിന് അപേക്ഷിക്കാനും ഈ സേവനത്തിലൂടെ കഴിയും. പുതിയ മാറ്റങ്ങൾ 2024 ഏപ്രിൽ ഒൻപതോടെ പ്രാബല്യത്തിൽ വന്നു കഴിഞ്ഞു. ഡ്രൈവർ ആൻഡ് വെഹിക്കിൾസ് അക്കൗണ്ട് സേവനത്തിൽ വരുത്തിയ നിരവധി കൂട്ടിച്ചേർക്കലുകളിൽ ഏറ്റവും പുതിയവയാണ് ഇപ്പോൾ പ്രാബല്യത്തിൽ വന്നത്. ഒരു വർഷം മുമ്പ് ആരംഭിച്ച സേവനത്തിൽ അക്കൗണ്ടിനായി 890,000-ത്തിലധികം ആളുകൾ സൈൻ
show more