1 GBP = 103.96

ബാലൺ ഡി ഓർ പുരസ്കാരം ആറാമതും മെസ്സിക്ക്

ബാലൺ ഡി ഓർ പുരസ്കാരം ആറാമതും മെസ്സിക്ക്

പാരിസ്: കളിമൈതാനങ്ങളിൽ തെൻറ അസാമാന്യപ്രതിഭാശേഷികൊണ്ട് ൈകയൊപ്പു ചാർത്തിയ ലയണൽ ആേന്ദ്ര മെസ്സിയെത്തേടി കരിയറിലെ ആറാമത് ബാലൺ ഡി ഓർ പുരസ്കാരം. ഗോളുകൾ അടിച്ചുകൂട്ടുന്നതുപോലെ പുരസ്കാരങ്ങളിലേക്കും ഡ്രിബ്ൾ ചെയ്തു മുന്നേറുന്നത് പതിവാക്കിയ ആധുനിക ഫുട്ബാളിലെ മിന്നുംതാരം സ്വന്തമാക്കിയത് മറ്റൊരു റെക്കോർഡ്. ആറു തവണ ബാലൺ ഡി ഓറിെൻറ തിളക്കത്തിലേറുന്ന ആദ്യ കളിക്കാരെനന്ന ബഹുമതിയാണ് 32കാരനെ തേടിയെത്തിയത്.

സ്പാനിഷ് ക്ലബായ ബാഴ്സലോണക്കുവേണ്ടിയും അർജൻറീനക്കുവേണ്ടിയും കളത്തിൽ കാഴ്ചവെച്ച മിടുക്കിനുള്ള അംഗീകാരമാണ് ആറാമത്തെ പുരസ്കാരവും. മെസ്സിയും സമകാലിക ഫുട്ബാളിലെ കിടയറ്റ എതിരാളിയായ ക്രിസ്റ്റ്യാനോ റൊണാൾഡോയുമാണ് അഞ്ചു തവണ ബാലൺ ഡി ഓർ പുരസ്കാരത്തിന് അർഹരായവർ. ക്രിസ്റ്റ്യാനോയെ പിന്തള്ളി ഒന്നാമതെത്തിയ മെസ്സി, ബാലൺ ഡി ഓറിെൻറ കാര്യത്തിലും േപാർചുഗീസ് താരത്തെ പിന്നിലാക്കി.

ലിവർപൂളിെൻറ ഡച്ച് ഡിഫൻഡർ വിർജിൽ വാൻൈഡക് ആണ് രണ്ടാമതെത്തിയത്. ക്രിസ്റ്റ്യാേനാ റൊണാൾഡോ മൂന്നാംസ്ഥാനത്തും എത്തി. ഈ വർഷം ഫിഫയുടെ ബെസ്റ്റ് െപ്ലയർ ട്രോഫിയും മെസ്സിക്കായിരുന്നു.
36 ഗോളുകളുമായി കഴിഞ്ഞ സീസണിൽ ലാ ലിഗയിൽ ടോപ്സ്കോററായിരുന്നു മെസ്സി. കഴിഞ്ഞ വർഷം നടന്ന കോപ അമേരിക്ക ടൂർണമെൻറിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിഞ്ഞില്ലെങ്കിലും ആ പ്രതിഭാശേഷി നിഷേധിക്കാനാവാത്തതാണെന്ന വിലയിരുത്തലുമായാണ് മെസ്സി വീണ്ടും തെരെഞ്ഞടുക്കപ്പെട്ടത്.

വനിതകളിൽ അമേരിക്കയുടെ സൂപ്പർതാരം മേഗൻ റാപിനോ ആണ് മികച്ച താരത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more